Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട്ടിലെ കോളറ : പ്രതിപക്ഷം ഇറങ്ങിപ്പോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2011, 12:36 pm IST
in Kerala

തിരുവനന്തപുരം: വയനാട്ടിലെ കോളറ വ്യാപനത്തില്‍ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ അടിയന്തരപ്രമേയത്തിന്‌ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.

എ പ്രദീപ്‌ കുമാര്‍ എംഎല്‍എയാണ്‌ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ്‌ വയനാട്ടില്‍ കോളറ മരണമുണ്ടായതെന്ന്‌ പ്രദീപ്‌ കുമാര്‍ ആരോപിച്ചു. ജില്ലാ നേതൃത്വം വിളിച്ച യോഗത്തില്‍ എംഎല്‍എമാരും ഉദ്യോഗസ്ഥരും പങ്കെടുത്തില്ലെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ വിശ്വസിക്കാന്‍ കഴിയില്ല. ആറുപേര്‍ മരിച്ചു. വെറും 30,000 രൂപയാണു സര്‍ക്കാര്‍ ധനസഹായം നല്‍കിയത്.

ഓരോ കുടുംബത്തിനും അഞ്ചു ലക്ഷം രൂപ വീതം നല്‍കണം. പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി സ്വീക്കരിക്കണമെന്നും പ്രദീപ് കുമാര്‍ ആവശ്യപ്പെട്ടു. അതേസമയം, കോളറ വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന്‌ മന്ത്രി അടൂര്‍ പ്രകാശ്‌ മറുപടി നല്‍കി. കോളറബാധയെക്കുറിച്ച്‌ പഠിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി പ്രത്യേക സംഘം ഇന്ന്‌ വയനാട്ടിലെത്തും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ. തോമസ്‌ മാത്യു, ഡോ. പ്രദീപ്‌ കുമാര്‍, ഡോ. സുകുമാരന്‍ എന്നിവരടങ്ങിയ വിദഗ്ധസംഘമാണ്‌ ജില്ലയില്‍ സന്ദര്‍ശനം നടത്തുക. ഇവര്‍ ജില്ലയിലെ കോളറ ബാധിതരേയും, കോളറ ബാധിത കോളനികളും സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു. ജില്ല കലക്ടര്‍ അവലോകന യോഗത്തില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് ഉറപ്പുനല്‍കി.

ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടികള്‍ തുടരും. ആദിവാസികളുടെ മരണം ആഘോഷിക്കാനാണു പ്രതിപക്ഷ ശ്രമം. ഇത് അനുവദിക്കില്ല. മാനന്തവാടി ജില്ല ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് തുറന്നു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി രോഗം കണ്ടുതുടങ്ങിയപ്പോള്‍ തന്നെ മന്ത്രി പി.കെ.ജയലക്ഷ്‌മി അവിടെ യോഗം വിളിച്ച്‌ ചേര്‍ക്കുകയും, മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ 30,000 രൂപയുടെ സഹായം എത്തിക്കുകയും ചെയ്‌തിരുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി.

വയനാട്ടിലെ കോളനികളിലെ എല്ലാ വീടുകളിലും കക്കൂസ്‌ പണിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും, അവിടെ ശുദ്ധജല ലഭ്യത ഉപ്പുവരുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കുടിവെള്ളം വണ്ടികളില്‍ എത്തിക്കും. വാഹനങ്ങള്‍ എത്താത്ത സ്ഥലത്തു കുപ്പിവെളളം എത്തിക്കാന്‍ നടപടി സ്വീകരിക്കും. മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം പ്രത്യേകം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി അഞ്ചോ, പത്തോ ലക്ഷം രൂപ നല്‍കണമെന്ന്‌ ആവശ്യപ്പെട്ടു. ‘മന്‍മോഹന്‍ സിംഗിന്റെ കൈയില്‍ 2 ജി സ്‌പെക്‌ട്രത്തിന്റെ കാശുണ്ടല്ലോ, നിങ്ങള്‍ ചെന്ന്‌ കൈ നീട്ടിയാല്‍ ഇഷ്‌ടം പോലെ തരുമല്ലോ, അത്‌ വാങ്ങി കൊടുക്കണം’- വി.എസ്‌. പറഞ്ഞു. തുടര്‍ന്നായിരുന്നു വാക്കൗട്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.