Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Aug 26, 2026, 10:05 am IST
inKerala

പത്തനംതിട്ട: തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ മണിക്കൂറില്‍ 160 കി. മീറ്റര്‍ വേഗതയില്‍ പുതിയ പാതയുടെ സര്‍വേയ്‌ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി. നിലവിലുള്ള പാതയ്‌ക്ക് സമാന്തരമായാണ് മൂന്നാം പാതയെങ്കിലും വളവുകള്‍ ഒഴിവാക്കിയാവും ട്രാക്ക് അലൈന്‍മെന്റ്, ജനസാന്ദ്രത കൂടിയ കേരളത്തില്‍ അതിവേഗ പാത നിര്‍മ്മിക്കുമ്പോള്‍ സംഭവിക്കാവുന്ന സാമൂഹ്യ, പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരാഹാരമായാണ് നിലവിലുള്ള റെയില്‍വേ സ്റ്റേഷനുകള്‍ പ്രയോജനപ്പെടുത്തി സമാന്തര പാത നിര്‍മ്മിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്. പാത നാഗര്‍കോവിലിലേക്ക് നീട്ടാനും ലക്ഷ്യമിടുന്നു. കേന്ദ്ര പദ്ധതിയോട് സംസ്ഥാന സര്‍ക്കാര്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

633 കി.മീ. ദൈര്‍ഘ്യമുള്ള തിരുവനന്തപുരം-മംഗലാപുരം ബ്രോഡ്‌ഗേജ് പുതിയ പാതയുടെ പരമാവധി വേഗത മണിക്കൂറില്‍ 180 കി.മീറ്ററും ഓപ്പറേറ്റിംഗ് വേഗത 160 കി.മീറ്ററും ആയിരിക്കും. ഏഴു റീച്ചുകളിലായാണ് പദ്ധതി നടപ്പാക്കുക.

ചെന്നൈ-ബെംഗളുരു, ബെംഗളുരു-ഹൈദരാബാദ്, ചെന്നൈ-ഹൈദരാബാദ് എന്നിങ്ങനെ ദക്ഷിണേന്ത്യയില്‍ മണിക്കൂറില്‍ 350 കി. മീറ്റര്‍ വേഗതയില്‍ മൂന്ന് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികളാണ് കേന്ദ്രം ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഭാവിയില്‍ ഈ ഇടനാഴികളുമായി തിരുവനന്തപുരം – മംഗലാപുരം വേഗപാതയെ ബന്ധിപ്പിക്കാനും പിന്നീടിത് അതിവേഗ പാതയായി പരിവര്‍ത്തിപ്പിക്കാനുമാണ് ലക്ഷ്യം.

വന്ദേഭാരത് ട്രെയിനുകള്‍ക്ക് പൂര്‍ണ വേഗതയില്‍ ഈ ട്രാക്കിലൂടെ ഓടാനാവും. ഒപ്പം നമോ ഭാരത് ട്രെയിനുകള്‍ ക്കും ഈ പാത പരിഗണിക്കും. വേഗപാതകള്‍ക്ക് അനുയോജ്യമാവും സിഗ്നല്‍ സംവിധാനങ്ങള്‍. പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പ് അനുവദിക്കും. പ്ലാറ്റ്‌ഫോമുകളും സ്റ്റേഷനുകളും നവീകരിക്കും.

പദ്ധതിയുടെ സര്‍വ്വേ ഉടന്‍ ആരംഭിക്കും. മംഗലാപുരം-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-എറണാകുളം, എറണാകുളം-കായംകുളം, കായംകുളം-തിരുവനന്തപുരം, തിരുവനന്തപുരം-നാഗര്‍കോവില്‍ എന്നീ റീച്ചുകളായി തിരിച്ച് സര്‍വ്വേ നടത്താന്‍ അനുമതി ലഭിച്ചു കഴിഞ്ഞു.

വേഗപാത വരുന്നതോടെ രാജധാനി, കേരള എക്സ്പ്രസ്, മാവേലി, തുരന്തോ പോലുള്ള സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ ഇതിലേക്ക് മാറും. നിലവിലുള്ള ട്രാക്കുകളിലെ ട്രാഫിക് കുറയുന്നതോടെ കൂടുതല്‍ ട്രെയിനുകള്‍ കേരളത്തിന് ലഭിക്കും. തിരുവനന്തപുരം – മംഗലാപുരം യാത്രാ സമയം പാതിയായി കുറയ്‌ക്കാനുമാവും.

വിഴിഞ്ഞം കണ്ടെയ്നര്‍ ടെര്‍മിനലിനെ ഈ പാതയുമായി ബന്ധിപ്പിക്കുന്നതോടെ ചരക്കുഗതാഗതവും വേഗത്തലാക്കാം. സില്‍വര്‍ ലൈന്‍, അര്‍ദ്ധ അതിവേഗ ഉയരപ്പാത എന്നിവ കേരളത്തിന് അധിക സാമ്പത്തിക ബാധ്യത വരുത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പുതിയ പദ്ധതി കേന്ദ്രം വിഭാവന ചെയ്തത്. ഭാവിയില്‍ ഈ പാതയെ ബുള്ളറ്റ് ട്രെയിനിനുള്ള അതിവേഗ പാതയാക്കി മാറ്റാനും കഴിയും വിധമാവും നിര്‍മ്മാണം.

Tags: Southern RailwayKerala's third railway line160 km/h speedsApproval for survey
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ഡിവിഷനിലെ പാളത്തില്‍ അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി

India

ഇന്ത്യന്‍ റെയില്‍വേ 163 വര്‍ഷം മുന്‍പ് പണിതുയര്‍ത്തിയതില്‍ ആനകള്‍ക്കും ഒരു പങ്കുണ്ട്….ഇന്ന് ഒരു വര്‍ഷം 715 കോടി പേര്‍ യാത്ര ചെയ്യുന്നു

Kerala

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

Kerala

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.