Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2026, 05:41 am IST
inIndia

 

ന്യൂദല്‍ഹി: വളരെ ആസൂത്രിതമായും ഗൂഢാലോചന നടത്തിയുമാണ് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. 2025 അവസാനത്തിലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെടുക്കാന്‍ ഗൂഢാലോചന ആരംഭിച്ചത്. വിവര്‍ത്തനം ചെയ്യാനെത്തിയ മഹാരാഷ്‌ട്ര സ്വദേശികളായ മനീഷ ഗുരുനാഥ് മന്ധാരെ, പ്രഹ്ലാദ് വിഠല്‍റാവു കുല്‍ക്കര്‍ണി, മനീഷ സഞ്ജയ് ഹവാല്‍ദാര്‍ എന്നിവര്‍ ചോദ്യങ്ങള്‍ ചോര്‍ത്താന്‍ വന്‍ പദ്ധതി തയാറാക്കി.

ചെറിയ കടലാസ് കഷണങ്ങളില്‍ കുറിച്ചെടുത്ത് ഒളിപ്പിച്ചാണ് പ്രഹ്ലാദ് വിഠല്‍റാവു കുല്‍ക്കര്‍ണി ചോദ്യങ്ങള്‍ കടത്തിയത്. സിസിടിവിയും സുരക്ഷാ പരിശോധനയും ഇല്ലാതിരുന്നതിനാല്‍ അതിവേഗം ചോദ്യങ്ങള്‍ കടത്താനായി. ഏകദേശം 147 സെറ്റുകളാണ് ഇത്തരത്തില്‍ കടത്തിയത്. മനീഷ ഗുരുനാഥ് മന്ധാരെ, മനീഷ സഞ്ജയ് ഹവാല്‍ദാര്‍ എന്നിവര്‍ ചോദ്യങ്ങള്‍ മനപാഠമാക്കി. റൂമില്‍ തിരികെ എത്തിയശേഷം മനീഷ ഗുരുനാഥ് മന്ധാരെ പേപ്പറിലേക്ക് പകര്‍ത്തി. മനീഷ സഞ്ജയ് ഹവാല്‍ദാര്‍ പാഠപുസ്തകത്തിലെ അതാത് പാഠഭാഗത്ത് അടയാളപ്പെടുത്തി. 500 സെറ്റ് ചോദ്യങ്ങള്‍ മൂവരും കൂടി ചോര്‍ത്തി. തങ്ങളുടെ കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്കും ചോര്‍ത്തിയ ചോദ്യങ്ങള്‍ നല്‍കി.

വിവിധ സംസ്ഥാനങ്ങളിലെ കോച്ചിങ് സെന്ററുകളുമായി ധാരണയിലെത്തനായി ഏജന്റുമാരെയും ബ്രോക്കര്‍മാരെയും നിയോഗിച്ചു. ഇവരെ കൂടാതെ തേജസ് ഷാ, ശിവരാജ് മൊട്ടേഗാവ്കര്‍, ഡോ. മനോജ് ഷിരൂരെ, മനീഷ സഞ്ജയ് വാഗ്മറെ, ധനഞ്ജയ് ലോഖണ്ഡെ, ശുഭം ഖൈര്‍നാര്‍, യാഷ് യാദവ്, മംഗിലാല്‍ ബിവാള്‍, ദിനേശ് ബിവാള്‍, വികാസ് ബിവാള്‍ എന്നിവരും പ്രതികളാണ്. പ്രഹ്ലാദ് കുല്‍ക്കര്‍ണിയുമായി മനീഷ സഞ്ജയ് വാഗ്മറെ നിരന്തരം ബന്ധപ്പെട്ടിരുന്നു. മനീഷ സഞ്ജയ് വാഗ്മാര്‍ നീറ്റ് 2026 എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ചോദ്യങ്ങള്‍ വില്‍പനയക്ക് വച്ചു. ഇതുവഴിയാണ് ഒരു ശൃഖല പ്രവര്‍ത്തിച്ചത്.

രാജ്സ്ഥാനിലെ സിക്കാറിലെ ആര്‍കെ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി വഴിയാണ് മറ്റൊരു ശൃംഖല ചോദ്യങ്ങള്‍ വിറ്റത്. യൂട്യൂബ് വഴി കോച്ചിങ് ക്ലാസുകള്‍ നടത്തുന്നവരുള്‍പ്പടെ ലക്ഷങ്ങള്‍ നല്‍കി ചോദ്യങ്ങള്‍ വാങ്ങി. ആര്‍കെ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമ രാകേഷ് മാണ്ഡവര്യക്ക് നിതേഷ് ചൗധരി എന്ന ബ്രോക്കറാണ് ചോദ്യപേപ്പര്‍ എത്തിച്ചത്. 500 ചോദ്യങ്ങളുടെ രണ്ട് പിഎഡിഫ് ഫയലുകള്‍ വാട്സ്ആപ്പ് വഴി നല്‍കുകയായിരുന്നു. ഇങ്ങനെ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ വിവിധ ശൃംഖല രൂപപ്പെട്ടു. പരീക്ഷയ്‌ക്ക് തലേദിവസം എത്തിയപ്പോള്‍ 30,000 രൂപയ്‌ക്ക് വരെ ചോദ്യപേപ്പര്‍ വില്‍ക്കുകയായിരുന്നു.

Tags: CBI arrestNEET question paper leak case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

India

എന്‍ടിഎക്ക് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയവരിലേക്കും അന്വേഷണം; 28 പേരുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറി

India

അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യം നല്‍കാതെ സുപ്രീംകോടതി

India

നീറ്റ്: യഥാര്‍ത്ഥ പ്രതികളിലേക്ക് സിബിഐ എത്തും മുന്‍പേ വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി കലാപമുണ്ടാക്കാന്‍ പ്രതിപക്ഷ ശ്രമമോ?

India

കത്തിക്കരിഞ്ഞ നീറ്റ് പരീക്ഷാപേപ്പറില്‍ നിന്നും വില്ലനായ പ്രിന്‍സിപ്പല്‍ ഡോ.എഹ്സാന്‍ ഉള്‍ ഹഖിലേക്ക്

പുതിയ വാര്‍ത്തകള്‍

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.