Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2026, 06:32 am IST
inIndia, World

ന്യൂദല്‍ഹി: 2024-ൽ ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭങ്ങളും ഭരണമാറ്റവും സംബന്ധിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തന്റെ മൗനം വെടിഞ്ഞ് രംഗത്ത്. ന്യൂദല്‍ഹിയിലെ ഫോറിൻ കറസ്പോണ്ടന്‍റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിച്ച വെർച്വൽ വാർത്താസമ്മേളനത്തിലാണ് ഹസീന തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ രാജ്യത്തുണ്ടായ കലാപം സമാധാനപരമായ ഒരു വിദ്യാർത്ഥി പ്രക്ഷോഭമായിരുന്നില്ലെന്നും, അത് സംവരണ പരിഷ്കരണ ആവശ്യത്തെ ആയുധമാക്കി ഭരണമാറ്റം ലക്ഷ്യമിട്ട് നടത്തിയ സംഘടിത രാഷ്‌ട്രീയ നീക്കമായിരുന്നുവെന്നും ഹസീന ആരോപിച്ചു.

കഴിഞ്ഞ രണ്ടു വർഷമായി തന്റെ പ്രിയപ്പെട്ട ബംഗ്ലാദേശ് ദുരിതം അനുഭവിക്കുന്നത് താൻ കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഹസീന പറഞ്ഞു. തങ്ങൾ കെട്ടിപ്പടുത്ത ബംഗ്ലാദേശല്ല ഇതെന്നും, 1971-ൽ 30 ലക്ഷത്തോളം ആളുകൾ രക്തസാക്ഷിത്വം വഹിച്ച് നേടിയെടുത്ത രാജ്യത്തിന്റെ അവസ്ഥ ഇതാവരുതായിരുന്നുവെന്നും അവർ വികാരഭരിതയായി കൂട്ടിച്ചേർത്തു.

പ്രക്ഷോഭം ചർച്ചകളിലൂടെയും നിയമപരമായ മാർഗ്ഗങ്ങളിലൂടെയും സമാധാനപരമായി പരിഹരിക്കാൻ തന്റെ ഭരണകൂടം ശ്രമിച്ചുവെങ്കിലും, പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടിത ഗ്രൂപ്പുകൾ വിദ്യാർഥികളുടെ വികാരങ്ങളെ ചൂഷണം ചെയ്ത് ഭരണകൂടത്തെ പുറത്താക്കാനുള്ള അക്രമങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.

2024 ജൂലൈ 15 മുതൽ രാജ്യത്തുണ്ടായ അക്രമങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും പൊതുസ്വത്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തതായി ഹസീന ആരോപിച്ചു. താൻ അധികാരം ഒഴിഞ്ഞതിന് ശേഷം അവാമി ലീഗ് നേതാക്കളും പ്രവർത്തകരും കടുത്ത രാഷ്‌ട്രീയ പീഡനമാണ് നേരിടുന്നത്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്യപ്പെട്ടുവെന്നും തന്റെ ഭരണകൂടം പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ഇടക്കാല ഭരണകൂടം നിർത്തിവെച്ചുവെന്നും അവർ കുറ്റപ്പെടുത്തി. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമര പ്രതീകങ്ങളും ശൈഖ് മുജീബുർ റഹ്മാന്റെ ചരിത്രപ്രസിദ്ധമായ ധൻമണ്ഡി 32-ലെ വസതിയും തകർക്കപ്പെട്ടതായും ന്യൂനപക്ഷങ്ങളും മാധ്യമപ്രവർത്തകരും ആക്രമിക്കപ്പെട്ടതായും അവർ ചൂണ്ടിക്കാണിച്ചു.

തനിക്കെതിരെ വിചാരണക്കോടതി വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഹസീന പ്രഖ്യാപിച്ചു. മടങ്ങിച്ചെന്നാൽ താൻ ജയിലിലടയ്‌ക്കപ്പെടാം അല്ലെങ്കിൽ കൊല്ലപ്പെടാം എന്ന കാര്യം തനിക്കറിയാമെന്നും, എങ്കിലും തന്റെ മാതാപിതാക്കൾ മരിച്ചുമണ്ണടിഞ്ഞ സ്വന്തം നാട്ടിലേക്ക് മടങ്ങാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഇന്ത്യ എപ്പോഴും ബംഗ്ലാദേശിന്റെ മികച്ചൊരു സുഹൃത്തായിരുന്നുവെന്നും ഹസീന പറഞ്ഞു. 2024 ആഗസ്റ്റ്‌ 5-ന് ഇന്ത്യയിൽ അഭയം തേടിയ ശേഷം ഹസീന നടത്തുന്ന ആദ്യ മാധ്യമ അഭിസംബോധനയാണിത്.

Tags: sheik haseenaFormer Bangladesh Prime MinisterForeign Correspondents' Club of South Asia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

World

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

India

മുഹമ്മദ് യൂനുസ് ഒരു അധികാരദാഹിയായ രാജ്യദ്രോഹി… ഹസീനയുടെ പ്രസംഗം ബംഗ്ലാദേശിനെ പ്രകോപിപ്പിക്കുമെന്നതിൽ സംശയമില്ല

World

തീവ്രവാദികളെ പ്രീണിപ്പിക്കുന്നതിന്റെ ഫലമാണ് ബംഗ്ലാദേശിലെ ഇപ്പോഴത്തെ അവസ്ഥയ്‌ക്ക് കാരണം : യൂനുസിനെതിരെ ഷെയ്ഖ് ഹസീന

World

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.