Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

സതീഷ് കരുംകുളം by സതീഷ് കരുംകുളം
Aug 3, 2026, 09:25 am IST
in Kerala

വിഴിഞ്ഞം: വര്‍ഷങ്ങളായി നിര്‍ത്തിവച്ചിരുന്ന ക്രൂ ചേഞ്ചിംഗ് വിഴിഞ്ഞം തുറമുഖത്ത് പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ചുള്ള സര്‍ക്കുലര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷന്‍ പുറപ്പെടുവിച്ചു. 2022ല്‍ നിര്‍ത്തിവച്ച ക്രൂ ചേഞ്ചിംഗ് ഉടന്‍ ആരംഭിക്കുന്നതോടെ ഏതുതരം കപ്പലുകളെയും വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് വിഴിഞ്ഞം മാരിടൈം ബോര്‍ഡ്.

പുറംകടലില്‍ നിന്നു കപ്പല്‍ ജീവനക്കാരെ ഇറക്കാനും കയറ്റാനും ചുമതലയുള്ള ധ്വനി എന്ന ടഗ്ഗും ഇതിനകം തയാറായിട്ടുണ്ട്. നാലുവര്‍ഷം മുമ്പ് നൂറുകണക്കിനു കപ്പലുകളില്‍ നിന്ന് ആയിരക്കണക്കിനു വിദേശികളെയും സ്വദേശികളെയും കയറ്റി ഇറക്കിയ പരിചയ സമ്പത്തുമായാണ് ധ്വനിയുടെ നില്പ്. അന്നത്തെ കാലത്ത് രാവും പകലും തിരക്കിലായിരുന്നു. വീണ്ടും ക്രൂ ചേഞ്ചിംഗിന് അനുമതി ലഭിച്ചതോടെ അധികൃതരും ഏറെ പ്രതീക്ഷയിലാണ്.

കൊവിഡ് കാലത്ത് ക്രൂ ചേഞ്ചിംഗിന് വിഴിഞ്ഞത്ത് എത്തിയ 750 കപ്പലുകളില്‍ നിന്നു 12 കോടിയില്‍പ്പരം രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്തിയിരുന്നു. മഹാമാരിക്കാലത്ത് രാജ്യത്ത് മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാന്‍ കഴിയാത്ത തരത്തിലുള്ള വലിയ കുതിപ്പിന് തുടക്കം കുറിക്കാന്‍ വിഴിഞ്ഞത്തിനായി. ഇതാണ് നിര്‍ത്തലാക്കിയ ക്രൂ ചേഞ്ച് വീണ്ടും ആരംഭിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

കൊവിഡ് മഹാമാരിയില്‍ മറ്റ് വരുമാനങ്ങള്‍ നിലച്ചപ്പോഴും കേരളത്തിന്റെ ഖജനാവിലേക്ക് കോടികള്‍ ഒഴുക്കിയ വിഴിഞ്ഞം തുറമുഖത്തിന് ഇനി മുതല്‍ ഉണര്‍ന്നിരിക്കാം. വന്‍കിട കപ്പലുകള്‍ കടലില്‍ അണിനിരക്കുന്ന രണ്ട് അന്താരാഷ്‌ട്ര തുറമുഖങ്ങള്‍ ഉള്ള അപൂര്‍വ്വ നേട്ടത്തിനും വിഴിഞ്ഞം സാക്ഷ്യം വഹിക്കും. ഒരു അന്താരാഷ്‌ട്ര തുറമുഖത്തിനു വേണ്ട കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗവും, ഐ.എസ്.പി.എസ്, ഐ.സി.പി കോഡുകളും ഇരു തുറമുഖങ്ങള്‍ക്കും ഉള്ളതാണ് വിഴിഞ്ഞത്തെ വ്യത്യസ്തമാക്കുന്നത്.

ലോക രാജ്യങ്ങള്‍ ചുറ്റി പോകുന്ന വന്‍കിട ചരക്കുകപ്പലുകള്‍ അടുക്കുന്ന അന്താരാഷ്‌ട്ര തുറമുഖത്തിന് കഷ്ടിച്ച് അര കിലോമീറ്റര്‍ മാറിയുള്ള കേരള മാരിടൈം ബോര്‍ഡിന്റെ തുറമുഖ അതിര്‍ത്തിയില്‍ ക്രൂ ചേഞ്ചിംഗിനായും ഇനിമുതല്‍ കപ്പലുകള്‍ നങ്കൂരമിടും. വിഴിഞ്ഞത്ത് നിന്നു കിഴക്കോട്ട് പൂവാര്‍ വരെയാണ് അദാനി തുറമുഖത്തിന്റെ അതിര്‍ത്തിയെങ്കില്‍ വിഴിഞ്ഞത്തു നിന്ന് പടിഞ്ഞാറോട്ട് കോവളം വരെയാണ് മാരിടൈം ബോര്‍ഡിന്റെ അതിര്‍ത്തി. ദൗത്യത്തിനായി അന്താരാഷ്‌ട്ര കപ്പല്‍ ചാലും താണ്ടി എത്തുന്ന കപ്പലുകള്‍ക്ക് നിശ്ചയിക്കപ്പെട്ട അതിര്‍ത്തികളില്‍ നങ്കൂരമിടാം. ലോകത്തിലെ കപ്പല്‍ ഏജന്റുമാരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായ വിഴിഞ്ഞത്തേക്ക് ക്രൂ ചേഞ്ചിംഗിനായി കപ്പല്‍ എത്തിക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമവും സ്റ്റീമര്‍ അസോസിയേഷന്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

മറ്റൊരിടത്തും ഇല്ലാത്ത സമയലാഭവും സാമ്പത്തിക ലാഭവുമാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത. വിഴിഞ്ഞത്തിനുപരി കൊച്ചിയില്‍ ഔട്ടര്‍ ആങ്കറേജില്‍ ക്രൂ ചേഞ്ചിംഗ് നടന്നിരുന്നെങ്കിലും തീരത്ത് നിന്ന് ഏഴ് നോട്ടിക്കലിലധികം ഉള്‍ക്കടലിലാണ് കപ്പലുകള്‍ നങ്കൂരമിട്ടിരുന്നത്. കൂടാതെ അന്താരാഷ്‌ട്ര കപ്പല്‍ ചാലില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ വരെ താണ്ടി വേണം ദൗത്യം പൂര്‍ത്തിയാക്കാന്‍. തീരത്തോട് ചേര്‍ന്ന് ഒരു നോട്ടിക്കല്‍ ഉള്‍ക്കടലില്‍ നങ്കൂരമിടാനും അന്താരാഷ്‌ട്ര കപ്പല്‍ ചാലില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്നു എന്ന പ്രത്യേകതയുമാണ് വിഴിഞ്ഞം ലോക രാജ്യങ്ങള്‍ക്കും പ്രിയങ്കരമായത്.

ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളില്‍ ഒന്നായ എവര്‍ഗ്രീനിന്റെ എവര്‍ഗ്ലോവ് ആദ്യമായി നങ്കൂരമിട്ടാണ് വിഴിഞ്ഞത്തിന്റെ മഹത്വം ലോകത്തെ അറിയിച്ചത്. അതിനുശേഷം ദിവസം പത്തുവരെ കൂറ്റന്‍ കപ്പലുകള്‍ ഇവിടെ വന്ന് ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയിരുന്ന കാലമുണ്ടായിരുന്നു. അധികം താമസിക്കാതെ ആ കാലം തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് വിഴിഞ്ഞം മാരിടൈം ബോര്‍ഡ്.

Tags: Vizhinjam International SeaportCrew change at VizhinjamCentre's approval granted.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.