Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Jul 23, 2026, 10:49 am IST
inKerala, Thiruvananthapuram
റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിനായി രണ്ട് ക്ഷേത്രഭാഗങ്ങളും രണ്ട് ക്രിസ്ത്യന്‍ പള്ളികളുടെ ഭാഗവും പൊളിച്ചുനീക്കി. വട്ടിയൂര്‍ക്കാവ് ശ്രീകണ്ഠന്‍ ശാസ്താക്ഷേത്രത്തിന്റെ ഭാഗമായുണ്ടായിരുന്ന കടമുറികളും മതിലും കമാനവും പൊളിച്ചുനീക്കുകയും രണ്ട് സെന്റ് വസ്തു ഏറ്റെടുക്കുകയും ചെയ്‌തെങ്കിലും യാതൊരു പ്രതിഷേധവുമുണ്ടായില്ല. കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കമാനം അപ്പാടെ പൊളിച്ചുനീക്കാനും നടപടി തുടങ്ങി. ക്ഷേത്രകമ്മിറ്റി പുതിയ കമാനം നിര്‍മിച്ചു.
കാഞ്ഞിരംപാറ വിമലഹൃദയ പള്ളിയുടെയും വട്ടിയൂര്‍ക്കാവ് എസ്എഫ്എസ് പള്ളിയുടെയും വസ്തു ഏറ്റെടുത്ത് കമാനങ്ങള്‍ പൊളിച്ചുനീക്കിയെങ്കിലും എവിടെയും പ്രതിഷേധം ഉയര്‍ന്നില്ല. എന്നാല്‍ മുസ്ലീം ജമാഅത്തിന്റെ മതിലുകള്‍ പൊളിക്കുന്നത് ഒഴിവാക്കാന്‍ കോര്‍പ്പറേഷന്‍ വക പത്തുമുറി ഷോപ്പിംഗ് കോംപ്ലക്‌സ് ഇടിച്ചുപൊളിക്കാനാണ് ശ്രമിക്കുന്നത്.

വട്ടിയൂര്‍ക്കാവ് ശ്രീകണ്ഠന്‍ ശാസ്താക്ഷേത്ര ഭൂമി ഏറ്റെടുത്ത് കടമുറികള്‍ ഇടിച്ചുനിരത്തിയ സ്ഥലത്ത് ക്ഷേത്ര ഗോപുര നിര്‍മാണത്തിനുള്ള സാധനസാമഗ്രികള്‍ തയ്യാറാക്കുന്നു

ജംഗ്ഷന്‍ വികസനത്തിനായി ഇതുവരെ 13 വീടുകള്‍ പൂര്‍ണമായും 35 വീടുകള്‍ ഭാഗികമായും പൊളിച്ചുനീക്കിയിരുന്നു. 226 കച്ചവടക്കാരെയാണ് സ്ഥലമേറ്റെടുക്കല്‍ ബാധിച്ചത്. ഇതില്‍ 54 കച്ചവട സ്ഥാപനങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കേണ്ടിവന്നു. ഇവിടെങ്ങും ഇല്ലാത്ത പരിഗണനയാണ് ജമാഅത്തിനുവേണ്ടി ഒരുക്കുന്നത്.
ആദ്യ അലൈന്‍മെന്റനുസരിച്ച് ഇരുവശത്തുനിന്നും ഒരുപോലെ വസ്തു ഏറ്റെടുത്ത് കല്ലിടാനായിരുന്നു നീക്കം. കാഞ്ഞിരംപാറ-വട്ടിയൂര്‍ക്കാവ് റീച്ചില്‍ ജമാഅത്തിന്റെ ഭാഗത്തുമാത്രമാണ് തടസവാദമുയര്‍ന്നത്.

കാഞ്ഞിരംപാറ വിമലഹൃദയ ചര്‍ച്ചിന്റെ മുന്‍വശത്ത് ഭൂമി ഏറ്റെടുത്ത് റോഡിനായി ഇടിച്ചുനിരത്തിയപ്പോള്‍

മുസ്ലീം ജമാഅത്ത് വസ്തുവില്‍ കല്ലിടാന്‍ അനുവദിക്കില്ലെന്ന് ഭാരവാഹികള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. പള്ളിവക വസ്തുവില്‍ കല്ലിടാനോ അളക്കാനോ സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി. എന്നാല്‍ അന്നത്തെ എംഎല്‍എ വി.കെ. പ്രശാന്ത് ആവശ്യപ്പെട്ടതനുസരിച്ച് ജമാഅത്ത് കമ്മിറ്റിയിലെ സിപിഎം പ്രവര്‍ത്തകരുടെ സഹായത്തോടെ കല്ലിടല്‍ നടപടി പൂര്‍ത്തിയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് തീവ്രചിന്താഗതിക്കാരായ ഒരുവിഭാഗം പുതിയ ഭാരവാഹി തെരഞ്ഞെടുപ്പുവന്നപ്പോള്‍ കല്ലിടാന്‍ അനുകൂലിച്ചവരെ പൂര്‍ണമായും ഒഴിവാക്കി കെ. മുരളീധരനുമായി വോട്ടുമറിക്കാന്‍ രഹസ്യസഖ്യം മെനയുകയായിരുന്നു.

Tags: developmentTemplehalalvattiyoorkavuchruch
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Samskriti

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.