Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

വിദേശ ഏജൻസികളുടെ കളിപ്പാവകൾ ആവുകയാണ് ഇവിടുത്തെ കുറച്ചു ചെറുപ്പക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2026, 10:21 pm IST
inKerala

കൊച്ചി : നീറ്റ് പ്രശ്നത്തിന്റെ പേരിൽ കലാപം ഉണ്ടാക്കിയവരെ പിന്തുണച്ച സിനിമാതാരങ്ങൾക്കെതിരെ നടൻ സന്തോഷ് പണ്ഡിറ്റ് . മുൻപ് ഇവിടെ പി എസ് സി അടക്കം പരീക്ഷകൾ റദ്ദാക്കേണ്ടി വേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊന്നും ഇത് പോലെ സെലിബ്രിറ്റികൾ അഭിപ്രായം പറഞ്ഞു കണ്ടില്ല, അതിന്റെ ബന്ധപ്പെട്ട മന്ത്രിമാർ രാജിയും വെച്ച ചരിത്രം ഇല്ല.

കേരളത്തിൽ ഇതിന് മുമ്പ് നടന്ന നേഴ്സ്മാരുടെ സമരം , ആശ വർക്കേഴ്സിന്റെ സമരം , പി എസ് സി വിദ്യാർത്ഥികളുടെ സമരം , മുനമ്പം സമരം , സഹകരണ ബാങ്കിലെ കൊള്ള ഇതൊന്നും ഇപ്പോൾ നീറ്റിന്റെ പേരിൽ മുതല കണ്ണീർ ഒഴുക്കുന്നവർ കേട്ടിട്ടേ ഇല്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

ചില സിനിമകൾ കൊണ്ട് വിദ്യാർത്ഥികൾക്ക് എത്ര ഉപദ്രവം ഉണ്ടോ അത്രയും ഉപദ്രവം NEET പരീക്ഷ രണ്ടാമത് എഴുതിയത് കൊണ്ട് സമൂഹത്തിനു ഉണ്ടായിട്ടില്ല. പാറ്റക്കു അടിച്ച ഹിറ്റിൽ പല പൊയ്‌മുഖങ്ങളും പുറഞ്ഞു ചാടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
നീറ്റ് പരീക്ഷ, കുട്ടികളുടെ ഭാവി എന്നൊക്കെ പറഞ്ഞ് കേരളത്തിലെ ചില സിനിമ സെലിബ്രിറ്റികൾ കരഞ്ഞു ബഹളം വെക്കുകയാണല്ലോ. (ചിലരുടെ സിനിമ അടുത്ത ആഴ്ചയിൽ റിലീസ് ആകാനുണ്ട് അതിനായുള്ള indirect പ്രൊമോഷൻ ആണ് സംഭവം😊.ചിലർക്ക് FCRA ഫണ്ട്‌ നിയന്ത്രണം വരുമോ എന്ന പേടിയും ദേഷ്യവും ഇവിടെ തീർക്കുന്നു,😞 ചിലർ ചില്ലറ മേടിച്ചു അഭിപ്രായം പറയുന്നു🤣, ചിലർക്ക് ദേശീയ അവാർഡ് കിട്ടാത്തതിന്റെ ദേഷ്യം etc)
ആയിരം ആളുകൾ പോലും ഇല്ലാത്ത ഒരു സിനിമ സംഘടനയുടെ കുശുമ്പ്, അടിപിടി, കടിപിടി, പാര വെപ്പ്, ego പോലുള്ള കുഞ്ഞു പ്രശ്നങ്ങൾ പോലും ഒരു മേശയുടെ ചുറ്റും ഇരുന്നു ചർച്ച ചെയ്ത് പരിഹരിക്കുവാൻ പറ്റാത്ത ചില സിനിമാക്കാർ ആണ് ഇന്ത്യയിലെ NEET പ്രശ്നം പരിഹരിക്കേണ്ട രീതി ഇങ്ങനെയല്ല എന്നും പറഞ്ഞു വരുന്നത്. (ഇന്ത്യയുടെ ഇത്തരം പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കുവാൻ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട് )
കുട്ടികളുടെ, യുവാക്കളുടെ ഭാവിയിൽ ഇത്രയും ആശങ്ക ഉള്ള സിനിമാക്കാർ ഇനിയെങ്കിലും സിനിമയിലെ കള്ളുകുടി, മദ്യം, കഞ്ചാവ് ഉപയോഗം കാണിക്കുന്ന, അവയെ glorify ചെയ്യുന്ന സീനുകൾ സ്വന്തം സിനിമയിൽ നിന്നെങ്കിലും ഒഴിവാക്കി കൂടെ? സ്ത്രീ വിരുദ്ധ ഡയലോഗ്കൾ, ഡബിൾ മീനിങ്, തെറി ഭാഷകൾ ഇനിയെങ്കിലും കുട്ടികളുടെ നല്ല ഭാവി ആലോചിച്ചു സിനിമയിൽ കുറച്ചൂടെ? ഇനി ഒരിക്കൽ കൂടി കേരളത്തിൽ മറ്റൊരു ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വരാതെ നോക്കുവാൻ എങ്കിലും ശ്രദ്ധിച്ചു കൂടെ? കള്ള പണം വെളുപ്പിക്കുന്ന ആളുകളെ പൊതുജന മദ്യത്തിൽ കൊണ്ട് വന്നു കൂടെ? കേരളത്തിൽ മദ്യ നിരോധനം വേണമെന്ന് അഭിപ്രായപെട്ടു കൂടെ? സിനിമ സ്റ്റൈൽ കൊലപാതകങ്ങളും, സിനിമയെ അനുകരിച്ചു പോലീസിനെ വിദഗ്ധമായി പറ്റിക്കുന്നതും ഇന്ന് കേരളത്തിൽ കൂടി വരുന്നു.
സമൂഹത്തിൽ ആക്രമണ സ്വഭാവം വർ‌ധിച്ചുവരുന്നതിൽ സിനിമകൾക്ക് വലിയ പങ്കുണ്ട് എന്നത് തെളിയിക്കപ്പെട്ടതാണ്..
പണ്ട് മദ്യവും സിഗരറ്റും മാത്രമായിരുന്നു നായകന്റെ ഹീറോയിസം കാണിക്കുവാനുള്ള അളവുകോൽ എങ്കിൽ കഞ്ചാവ്, ഇപ്പോൾ സിന്തറ്റിക് ഡ്രഗ് അഥവാ രാസലഹരിയാണ് നായകനും നായികയും ഒക്കെ ഉപയോഗിച്ച് അതിനു യുവാക്കളെ പ്രേരിപ്പിക്കുന്നത് . സമൂഹത്തിനു മാതൃക ആകേണ്ട എത്രയോ നടീ നടന്മാരെയും, സംവിധായകരെയും MDMA etc ഉപയോഗിച്ച് എന്ന കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. Pahalgam ആക്രമണം അടക്കം ഒന്നിലും ഒരു അഭിപ്രായവും ഈ സെലിബ്രിറ്റികൾക്ക് ഇല്ലായിരുന്നു.
സിനിമകളിലെ അക്രമങ്ങൾ കണ്ടു കണ്ടു കുട്ടികളിലും ചെറുപ്പക്കാരിലും യാഥാർഥ്യബോധം കുറയാൻ ഇത് കാരണമാകുന്നു.
സിനിമകളിലെ അമിതമായ സംഘട്ടനങ്ങളും ക്രൂരതകളും കാണുമ്പോൾ, അത്തരം രീതികൾ അനുകരിക്കാൻ ചിലർ (പ്രത്യേകിച്ച് കൗമാരക്കാർ) മുതിരാറുണ്ട്.
ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത, തെറ്റായ ജീവിതരീതികൾ എന്നിവ സിനിമകളിൽ ഗ്ലാമറൈസ് ചെയ്ത് കാണിക്കുന്നത് സമൂഹത്തിലെ ധാർമ്മിക മൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
ചില സിനിമകളിലെ ഭീകരമായ രംഗങ്ങൾ (ഹൊറർ) അല്ലെങ്കിൽ അമിതമായ അക്രമങ്ങൾ സമൂഹത്തിൽ, പ്രത്യേകിച്ച് കുട്ടികളിൽ ഭയവും ഉത്കണ്ഠയും ഉണ്ടാക്കുന്നു.
കേരളത്തിൽ ഇതിന് മുമ്പ് നടന്ന നേഴ്സ്മാരുടെ സമരം ,
ആശ വർക്കേഴ്സിന്റെ സമരം ,
Psc വിദ്യാർത്ഥികളുടെ സമരം ,
മുനമ്പം സമരം ,
സഹകരണ ബാങ്കിലെ കൊള്ള
ഇതൊന്നും ഇപ്പൊൾ NEET ന്റെ പേരിൽ മുതല കണ്ണീർ ഒഴുക്കുന്നവർ കേട്ടിട്ടേ ഇല്ല.
ഇപ്പോഴത്തെ NEET ചോദ്യ പേപ്പർ ചോർച്ചക്ക് മുമ്പും ഈ ഇന്ത്യയിൽ കേരളം അടക്കം എത്രയോ സംസ്ഥാനങ്ങളിൽ PSC അടക്കം പരീക്ഷകൾ റദ് ചെയ്ത് re exam വേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊന്നും ഇത് പോലെ സെലിബ്രിറ്റികൾ അഭിപ്രായം പറഞ്ഞു കണ്ടില്ല, അതിന്റെ ബന്ധപ്പെട്ട മന്ത്രിമാർ രാജിയും വെച്ച ചരിത്രം ഇല്ല.
CBSE (Central Board of Secondary Education) മെഡിക്കൽ എൻട്രൻസ് (AIPMT) നടത്തുന്ന കാലത്തും ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ഉണ്ടായിട്ടുണ്ട്. പ്രധാനപ്പെട്ട സംഭവങ്ങൾ ഇവയാണ്: പണ്ട്,
എത്രയോ വർഷങ്ങൾക്കു മുമ്പ് (ഏറ്റവും വലിയ ചോർച്ച)
സംഭവം: പരീക്ഷ നടക്കുന്നതിന് തൊട്ടുമുമ്പ് വാട്‌സ്ആപ്പ് വഴിയും SMS വഴിയും ചോദ്യങ്ങളും ഉത്തരങ്ങളും പുറത്തുവന്നു.
രീതി: ബിഹാർ, ഹരിയാണ കേന്ദ്രീകരിച്ചുള്ള സംഘങ്ങൾ വ്യാജ ഏജന്റുകൾ വഴി ഉത്തരങ്ങൾ സമാഹരിക്കുകയും, പ്രത്യേകമായി നിർമ്മിച്ച അടിവസ്ത്രങ്ങളിലും ജാക്കറ്റുകളിലും ബ്ലൂടൂത്ത് മൈക്രോ-ഉപകരണങ്ങൾ ഘടിപ്പിച്ച് പരീക്ഷാ ഹാളുകളിലുള്ള വിദ്യാർത്ഥികൾക്ക് എത്തിച്ചു കൊടുക്കുകയുമായിരുന്നു.
ഫലം: ഹരിയാണ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് സുപ്രീം കോടതി AIPMT പരീക്ഷ റദ്ദാക്കുകയും, ആഗസ്റ്റ് മാസത്തിൽ CBSE-യോട് റീ-ടെസ്റ്റ് നടത്താൻ ഉത്തരവിടുകയും ചെയ്തു.
2. AIPMT 2011 & 2012 (ഉത്തരസൂചിക/ഹൈടെക് ചോർച്ച ആരോപണങ്ങൾ)
പരീക്ഷ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ചില കോച്ചിംഗ് സെന്ററുകളിലേക്കും മാഫിയകൾക്കും SMS വഴി ഉത്തരസൂചികകൾ ചോർന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു.
വ്യാജ ആൾമാറാട്ടക്കാരെ ഇരുത്തി പരീക്ഷ എഴുതിച്ച സംഭവങ്ങളും അക്കാലത്ത് രാജസ്ഥാൻ, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
3. AIPMT 2004 (ചോദ്യപേപ്പർ ചോർച്ച)
പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രാജസ്ഥാനിലും ഡൽഹിയിലും ചോദ്യപേപ്പർ ചോർന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് കേസ് അന്വേഷിക്കുകയും ക്രിമിനൽ സംഘങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. (അന്ന് ഈ വിഷയത്തിൽ ഏത് മന്ത്രി ആണ് രാജി വെച്ചത്? )
2014 march – CBSE പരീക്ഷകൾ: പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ്, പത്താം ക്ലാസ് മാത്തമാറ്റിക്‌സ് ചോദ്യപ്പേപ്പറുകൾ ചോർന്നതിനെത്തുടർന്ന് രാജ്യത്ത് വലിയ വിവാദങ്ങൾ ഉണ്ടായി
2013 – മഹാരാഷ്‌ട്ര (HSC): സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് (HSC) ചോദ്യപ്പേപ്പർ ചോർന്നതായി കണ്ടെത്തിയതിനെത്തുടർന്ന് പരീക്ഷ മാറ്റിവെച്ചു
2013 – മധ്യപ്രദേശ് (വ്യാപം അഴിമതി): രാജ്യത്തെ തന്നെ ഏറ്റവും വലിയ പരീക്ഷാ കുംഭകോണങ്ങളിലൊന്നായ ‘വ്യാപം’ (VYAPAM) അഴിമതി 2013-ൽ പുറത്തുവന്നു. പ്രീ-മെഡിക്കൽ ടെസ്റ്റ് (PMT) ഉൾപ്പെടെയുള്ള നിരവധി സർക്കാർ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ കോപ്പിയടിയും ചോർച്ചയും ഇതിൽ ഉൾപ്പെടുന്നു
2012 – ദില്ലി (AIIMS പ്രവേശന പരീക്ഷ): ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) നടത്തിയ പ്രവേശന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതായി പരാതി ഉയർന്നു
2008 – പ്രീ-മെഡിക്കൽ ടെസ്റ്റ് (PMT): വിവിധ സംസ്ഥാനങ്ങളിൽ നടന്ന മെഡിക്കൽ പ്രവേശന പരീക്ഷകളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ചോദ്യപ്പേപ്പർ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടു
2007 – AIEEE: ഓൾ ഇന്ത്യ എഞ്ചിനീയറിംഗ് എൻട്രൻസ് എക്സാമിനേഷന്റെ (AIEEE) ചോദ്യപ്പേപ്പർ ചില സംസ്ഥാനങ്ങളിൽ ചോർന്നതായി വാർത്തകൾ വന്നു
2006 – CBSE അക്കൗണ്ടൻസി: പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപ്പേപ്പർ ദില്ലിയിൽ ചോർന്നു.
ചോദ്യപേപ്പർ ചോരുന്ന വഴികൾ (Modus Operandi)ഇത്തരം ചോർച്ചകൾക്ക് പിന്നിൽ കോച്ചിങ് സെന്ററുകൾ, ഉദ്യോഗസ്ഥർ, ഏജന്റുകൾ എന്നിവരടങ്ങുന്ന ഒരു വലിയ മാഫിയ തന്നെയുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തുന്നത്.
പ്രിന്റിങ് പ്രസ്സുകൾ: ചോദ്യപേപ്പർ അച്ചടിക്കുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള സുരക്ഷാ വീഴ്ചകൾ.ട്രാൻസ്പോർട്ടേഷൻ: പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പേപ്പറുകൾ എത്തിക്കുന്ന വഴിയിൽ വെച്ച് സീലുകൾ പൊട്ടിച്ച് ചോർത്തുന്നത്.ഡിജിറ്റൽ മാധ്യമങ്ങൾ: വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴി വളരെ വേഗത്തിൽ ചോദ്യങ്ങൾ ലക്ഷക്കണക്കിന് ആളുകളിലേക്ക് വിൽക്കപ്പെടുന്നു
കേന്ദ്ര സർക്കാരിന്റെ പുതിയ കർശന നിയമം (Anti-Paper Leak Law)പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനായി കേന്ദ്ര സർക്കാർ ‘ദി പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട്, 2024’ (Public Examinations Act, 2024) നടപ്പിലാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള കടുത്ത ശിക്ഷകൾ നൽകുന്നത്.
സമരം നടത്താം… പ്രതിഷേധിക്കാം പക്ഷേ പൊതുമുതൽ നശിപ്പിച്ച് കൊണ്ടും ട്രെയിനിന് നേരെ കല്ലെറിഞ്ഞ് കൊണ്ടും ആവരുത്..restricted area യിലും സുരക്ഷ കാരണങ്ങളാൽ സമരം ചെയ്യരുത്.
നിലവിൽ, ഇറാൻ അമേരിക്ക യുദ്ധ കാലത്ത് പോലും വികസനത്തിലേക്ക് കുത്തിക്കുക ആണ് ഇന്ത്യ. അപ്പോൾ എങ്ങനെ എങ്കിലും ഇന്ത്യയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ തെറ്റിദ്ധരിക്കപെട്ടു

Tags: santhosh pandit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

Kerala

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

Kerala

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

Kerala

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.