Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 10:35 pm IST
inIndia

ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി കേന്ദ്രസർക്കാർ . ഇനി മുതൽ സ്റ്റേഷൻ ‘ഷഹീദ് ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരി റെയിൽവേ സ്റ്റേഷൻ ‘ എന്നായിരിക്കും കത്വ അറിയപ്പെടുക.

റെയിൽവേ മന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. സ്റ്റേഷന്റെ പുതിയ കോഡ് എം‌എസ്‌കെ‌ടി എന്ന് നാമകരണം ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെയും രക്തസാക്ഷി സുനിൽ കുമാർ ചൗധരിയുടെ കുടുംബത്തിന്റെയും ദീർഘകാല ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് എക്‌സിൽ പറഞ്ഞു.

ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ കുടുംബവും പ്രദേശവാസികളും കത്വ റെയിൽവേ സ്റ്റേഷന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നു. ജമ്മു കശ്മീരിൽ പ്രവേശിക്കുന്ന എല്ലാവരും ഈ മണ്ണിന്റെ സൈനികന്റെ പേര് ഓർമ്മിക്കണമെന്ന് അവർ വിശ്വസിച്ചു. ഈ ആവശ്യമാണിപ്പോൾ സർക്കാർ നടപ്പാക്കിയിരിക്കുന്നത്.

ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരി 1980 ജൂൺ 22 ന് ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഗോവിന്ദ്‌സർ ഗ്രാമത്തിലാണ് ജനിച്ചത് . അദ്ദേഹത്തിന്റെ പിതാവ് ലെഫ്റ്റനന്റ് കേണൽ പി.എൽ. ചൗധരി ഇന്ത്യൻ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു . എംബിഎ പഠനം ഉപേക്ഷിച്ച് 2003 ജൂലൈ 1 നാണ് സുനിൽ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐഎംഎ) ചേർന്നത്.

ഗൂർഖ റൈഫിൾസിൽ ചേർന്നതിനുശേഷം, 2006 മെയ് മാസത്തിൽ ഉൽഫ തീവ്രവാദികൾക്കെതിരായ കലാപ വിരുദ്ധ പ്രവർത്തനങ്ങൾക്കായി അസമിലെ ടിൻസുകിയ ജില്ലയിലേക്ക് അദ്ദേഹത്തെ അയച്ചു. കൃത്യനിർവഹണത്തിനിടെ അദ്ദേഹം രണ്ട് ഉൾഫ കമാൻഡർമാരെ ഇല്ലാതാക്കുകയും ചെയ്തു. ധീരതയ്‌ക്കും നേതൃത്വഗുണങ്ങൾക്കും അംഗീകാരമായി 2008 ജനുവരി 26 ന് അദ്ദേഹത്തിന് സേനാ മെഡൽ ലഭിച്ചു.

സേനാ മെഡൽ ലഭിച്ചതിന്റെ പിറ്റേന്ന് തന്നെ – 2008 ജനുവരി 27 – 7 മുതൽ 9 വരെ ഉൾഫ ഭീകരർ രംഗഗഡ് ഗ്രാമത്തിൽ ഒളിച്ചിരിക്കുന്നതായി ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിക്ക് രഹസ്യാന്വേഷണം ലഭിച്ചു.ലെഫ്റ്റനന്റ് വരുൺ റാത്തോഡും ഒരു കൂട്ടം സൈനികരുമായി അദ്ദേഹം ഉടൻ തന്നെ ഓപ്പറേഷനായി പുറപ്പെട്ടു. ഏറ്റുമുട്ടലിനിടെ നെഞ്ചിൽ വെടിയേറ്റെങ്കിലും പിൻവാങ്ങാൻ കൂട്ടാക്കാതെ അദ്ദേഹം തുടർന്നും പോരാടി മൂന്ന് ഭീകരരെ ഇല്ലാതാക്കുകയും ചെയ്തു. അതിനു ശേഷമാണ് മരണത്തിനു കീഴടങ്ങിയത് .

ധീരതയ്‌ക്കും ധൈര്യത്തിനും ആദരസൂചകമായി, ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിക്ക് മരണാനന്തരം രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സമാധാനകാല ധീരതാ അവാർഡായ കീർത്തി ചക്ര നൽകി രാജ്യം ആദരിച്ചു.

Tags: Jammu Kashmir
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.