Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

കരവാളൂര്‍ ബി. പ്രമോദ് കുമാര്‍byകരവാളൂര്‍ ബി. പ്രമോദ് കുമാര്‍
Jul 15, 2026, 12:22 pm IST
inKollam

പുനലൂര്‍: കോടികള്‍ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ആശുപത്രി കെട്ടിടം, ആവശ്യത്തിന് മരുന്നുകള്‍, വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ എന്നിവയൊക്കെ ഉണ്ടായിട്ടും ചികിത്സ ലഭിക്കാതെ ദുരിതത്തിലാകുകയാണ് അച്ചന്‍കോവില്‍ കുടുംബാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്ന രോഗികള്‍. വനമേഖലയായ അച്ചന്‍കോവിലിലെയും പരിസര പ്രദേശങ്ങളിലെയും വനവാസി ജനവിഭാഗം ഉള്‍പ്പെടെയുള്ളവര്‍ ചികിത്സയ്‌ക്കായി കിലോമീറ്ററുകള്‍ താണ്ടി പുനലൂരിലെ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

മൂന്നര വര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ ഏകദേശം 3.5 കോടി രൂപ ചെലവഴിച്ചാണ് മൂന്ന് നിലകളുള്ള കുടുംബാരോഗ്യ കേന്ദ്രം നിര്‍മിച്ചത്. ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരുടെ തസ്തികയുണ്ടെങ്കിലും ഒരാള്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് എത്തുന്നത്. മറ്റൊരു ഡോക്ടര്‍ ദിവസവും രാവിലെ 9.30 മുതല്‍ ഉച്ചയ്‌ക്ക് രണ്ട് മണിവരെ മാത്രമാണ് സേവനം നല്‍കുന്നത്. ഇതോടെ ഉച്ചയ്‌ക്കുശേഷം ചികിത്സ തേടിയെത്തുന്നവര്‍ നിരാശരായി മടങ്ങുകയോ, അടിയന്തര സാഹചര്യങ്ങളില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് പോകുകയോ ചെയ്യേണ്ടിവരുന്നു.

നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, അക്കൗണ്ടന്റ് തുടങ്ങി മറ്റ് ജീവനക്കാര്‍ ആശുപത്രിയിലുണ്ടെങ്കിലും ഡോക്ടറിന്റെ സേവനം പരിമിതമായതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. മരുന്നുകള്‍ക്കും ക്ഷാമമില്ലെങ്കിലും രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരില്ലാത്ത അവസ്ഥയാണ്.
സ്വന്തമായി വാഹനമില്ലാത്ത രോഗികള്‍ക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച് പുനലൂരിലെത്താന്‍ ഏകദേശം 1,800 രൂപ വരെ ചെലവഴിക്കേണ്ടി വരുന്നതായും നാട്ടുകാര്‍ പറയുന്നു. ആശുപത്രിയിലെ ആംബുലന്‍സ് കഴിഞ്ഞ അഞ്ച് മാസമായി തകരാറിലായതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ പോലും രോഗികളെ മാറ്റിപ്പാര്‍പ്പിക്കുന്നത് പ്രതിസന്ധിയിലാണ്.

ആശുപത്രി ജീവനക്കാര്‍ വൈകിട്ട് നാല് മണിവരെ സേവനത്തിലുണ്ടെങ്കിലും ഉച്ചയ്‌ക്ക് ശേഷമുള്ള ഡോക്ടര്‍ സേവനം ഇല്ലാത്തതിനാല്‍ ചികിത്സ മുടങ്ങുകയാണ്. മുകള്‍നിലയിലേക്ക് സ്ഥാപിച്ച ലിഫ്റ്റ് എട്ട് മാസം മാത്രം പ്രവര്‍ത്തിച്ചശേഷം നിലച്ചതായും, ലാബ് സേവനവും കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്. ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും താമസസൗകര്യങ്ങള്‍ ആശുപത്രി കോമ്പൗണ്ടില്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യമായ നിയമനങ്ങള്‍ നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. പൂര്‍ണസമയ ഡോക്ടര്‍ സേവനം ഉറപ്പാക്കി ആശുപത്രിയെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വനമേഖലയായ അച്ചന്‍കോവിലില്‍ രാത്രികാലങ്ങളില്‍ കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ രാത്രിയില്‍ പുനലൂരിലേക്ക് എത്തിക്കുന്നത് അതീവ അപകടകരവും ദുഷ്‌കരവുമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ അച്ചന്‍കോവില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂര്‍ ചികിത്സയും സ്ഥിരം ഡോക്ടര്‍ സേവനവും അടിയന്തരമായി ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Tags: hospitalTreatmentAchankovilvanavasiPunaloor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Kerala

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.