Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 08:48 am IST
in Football

കാന്‍സസ് സിറ്റി: ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത നാടകീയമായ ഒരു റെക്കോര്‍ഡ് തീരുമാനത്തിന് സാക്ഷ്യം വഹിച്ച് 2026 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍. അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലാന്‍ഡും തമ്മില്‍ നടന്ന ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് ഫിഫയുടെ പുതിയ നിയമമായ ‘മിസ്‌റ്റേക്കണ്‍ ഐഡന്റിറ്റി’ (ആള്‍മാറാട്ട നിയമം) വഴി സ്വിസ് മുന്നേറ്റ താരം ബ്രീല്‍ എംബോലോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. ഈ നിയമപ്രകാരം ലോകകപ്പില്‍ പുറത്താകുന്ന ആദ്യ താരമെന്ന അനാവശ്യ റെക്കോര്‍ഡും ഇതോടെ എംബോലോയ്‌ക്ക് ലഭിച്ചു. വിവാദങ്ങള്‍ നിറഞ്ഞ മത്സരത്തില്‍ ഒടുവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് (3-1) സ്വിറ്റ്‌സര്‍ലാന്‍ഡിനെ തകര്‍ത്ത് അര്‍ജന്റീന സെമിഫൈനലിലേക്ക് മുന്നേറി.

കളിക്കളത്തില്‍ സംഭവിച്ചത് എന്ത്?

മത്സരത്തിന്റെ 67-ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയെയുടെ ഗോളിലൂടെ സ്വിറ്റ്‌സര്‍ലാന്‍ഡ് 1-1 എന്ന നിലയില്‍ അര്‍ജന്റീനയ്‌ക്ക് ഒപ്പമെത്തി. സ്വിസ് ടീം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നതിനിടെയാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ആ സംഭവം അരങ്ങേറുന്നത്. അര്‍ജന്റീനയുടെ മധ്യനിര താരം ലിയാന്‍ഡ്രോ പരേഡെസ് തന്നെ ഫൗള്‍ ചെയ്‌തെന്ന് കാണിച്ച് ബ്രീല്‍ എംബോലോ ബോക്‌സിന് മുന്നില്‍ വീണു. റഫറി ജോവോ പിന്‍ഹീറോ ഉടന്‍ തന്നെ സ്വിറ്റ്‌സര്‍ലാന്‍ഡിന് അനുകൂലമായി ഫ്രീകിക്ക് നല്‍കുകയും പരേഡെസിന് മഞ്ഞക്കാര്‍ഡ് വിധിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ വീഡിയോ അസിസ്റ്റന്റ് റഫറി ഈ തീരുമാനത്തില്‍ ‘മിസ്‌റ്റേക്കണ്‍ ഐഡന്റിറ്റി’ ചൂണ്ടിക്കാണിച്ച് റഫറിയോട് ഓണ്‍ഫീല്‍ഡ് മോണിറ്റര്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. റീപ്ലേകളില്‍ അര്‍ജന്റീന താരം പരേഡെസ് ഫൗള്‍ ചെയ്തിട്ടില്ലെന്നും, എംബോലോ റഫറിയെ പറ്റിക്കാന്‍ വേണ്ടി ഡൈവ് ചെയ്തതാണെന്നും വ്യക്തമായി. ഇതോടെ പരേഡെസിന്റെ മഞ്ഞക്കാര്‍ഡ് റഫറി പിന്‍വലിച്ചു. പുതിയ ഫിഫ നിയമപ്രകാരം ഇത്തരം സന്ദര്‍ഭങ്ങളില്‍ റഫറി ആദ്യം നല്‍കിയ കാര്‍ഡ് പൂര്‍ണ്ണമായി റദ്ദാക്കാന്‍ കഴിയില്ല, പകരം അത് യഥാര്‍ത്ഥ കുറ്റം ചെയ്ത കളിക്കാരന്റെ പേരിലേക്ക് മാറ്റണം. ഇതനുസരിച്ച് റഫറി മഞ്ഞക്കാര്‍ഡ് എംബോലോയ്‌ക്ക് നല്‍കി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇതിനകം ഒരു മഞ്ഞക്കാര്‍ഡ് വാങ്ങിയിരുന്ന എംബോലോയ്‌ക്ക് ഇത് രണ്ടാമത്തെ മഞ്ഞക്കാര്‍ഡായി മാറി. തൊട്ടുപിന്നാലെ റഫറി ചുവപ്പ് കാര്‍ഡും ഉയര്‍ത്തിയതോടെ സ്വിസ് താരം കണ്ണീരോടെ കളം വിട്ടു. കണ്ണീരോടെ എംബോലോ കളം വിട്ടതോടെ അവസാന 40 മിനിറ്റിലധികം 10 പേരുമായാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് കളിച്ചത്. നിശ്ചിത സമയത്ത് 1-1 ന് സമനില പാലിച്ചതിനെത്തുടര്‍ന്ന് മത്സരം അധികസമയത്തേക്ക് നീണ്ടു. ഒടുവില്‍ 112-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസും, തൊട്ടുപിന്നാലെ അധികസമയത്തിന്റെ ഇന്‍ജുറി ടൈമില്‍ ലോട്ടാറോ മാര്‍ട്ടിനെസും അര്‍ജന്റീനയ്‌ക്കായി ഗോളുകള്‍ നേടി സ്വിസ് പടയുടെ സെമി പ്രതീക്ഷകള്‍ തകര്‍ത്തു. ഫിഫ ഈ ലോകകപ്പില്‍ നടപ്പിലാക്കിയ കടുത്ത നിയമങ്ങള്‍ തങ്ങളുടെ ടീമിന്റെ സെമി സാധ്യതകളെ പാടെ തകര്‍ത്തുവെന്ന് സ്വിസ് പരിശീലകന്‍ മുറാത്ത് യാക്കിന്‍ മത്സരശേഷം രൂക്ഷമായി പ്രതികരിച്ചു. സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, ഇംഗ്ലണ്ടിനെയാകും നേരിടുക.

Tags: FIFA World Cup 2026Mistaken identityBreel EmboloSwitzerland player
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.