Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 08:58 am IST
in Football

ന്യൂയോര്‍ക്ക്: അര്‍ജന്റീന-ഈജിപ്ത് മത്സരത്തിലെ വിവാദ റഫറിയിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങുന്നില്ല. എന്നാല്‍, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ ഫിഫയോ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനോ തയാറായിട്ടില്ല. ഈജിപ്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ അര്‍ജന്റീനയ്‌ക്കെതിരേയും റഫറിക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച തീരുമാനവും വൈകുകയാണ്. ഫിഫയോ സ്വതന്ത്ര അന്വേഷണങ്ങളോ റഫറിയുടെ തീരുമാനങ്ങള്‍ പക്ഷപാതപരമായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രമുഖരുടെ വിമര്‍ശനങ്ങളും അനുകൂല നിലപാടുകളും വന്നുകൊണ്ടിരിക്കുകയാണ്.

ഹൊസെ മൗറീഞ്ഞോയുടെ പ്രതികരണം

ഈ അര്‍ജന്റീനന്‍ ടീമിനെതിരെ കളിക്കുമ്പോള്‍ 2-0ന് മുന്നിലായാലും അത് മതിയാകില്ല. നിങ്ങള്‍ പതിനൊന്ന് കളിക്കാരെ മാത്രമല്ല നേരിടുന്നത്; റഫറിയുടെ വിസിലിനെയും ഢഅഞ മുറിയെയും, ടൂര്‍ണമെന്റിന്റെ മുഴുവന്‍ തിരക്കഥയെയും കൂടിയാണ് മറികടക്കേണ്ടത്.

ഈജിപ്തിന്റെ പോരാട്ടവീര്യത്തെ അദ്ദേഹം പ്രശംസിച്ചു

പിയെര്‍ലൂയിജി കൊളീന

ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ റെഫറിയിങ്ങിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഫിഫ ചീഫ് റെഫറിയിങ് ഓഫീസറും പ്രമുഖ റഫറിയുമായിരുന്ന പിയെര്‍ലൂയിജി കൊളീന. റഫറിമാരോ മാച്ച് ഒഫിഷ്യല്‍സോ ഒരുതരത്തിലുള്ള സ്വാധീനങ്ങള്‍ക്കും വഴങ്ങില്ല. ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റീനോയ്‌ക്ക് പോലും സ്വാധീനിക്കാനാവില്ല. ആ നിലയ്‌ക്ക് ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പക്ഷപാതം കാട്ടിയെന്ന വാദത്തില്‍ കഴമ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ വിവാദങ്ങള്‍ക്ക് അടിസ്ഥാനം പ്രധാനമായും രണ്ട് ഗോളുകളുമായി ബന്ധപ്പെട്ടാണ്. മത്സരത്തിന്റെ 58-ാം മിനിറ്റില്‍ ഈജിപ്തിനായി മുഹമ്മദ് സീക്കോ നേടിയ ഗോള്‍ ആണ് ആദ്യ സംഭവം. ഈ ഗോളിലേക്കുള്ള പന്ത് ഈജിപ്ത്യന്‍ താരങ്ങള്‍ പിടിച്ചെടുക്കുന്നത് ഈജിപ്ത് ബോക്സിന് തൊട്ടടുത്ത് അര്‍ജന്റീന പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസില്‍ നിന്നാണ്. ഈജിപ്ത് ഗോള്‍ മുഖത്തിന്റെ വലത് ഭാഗത്ത് മാര്‍ട്ടിനെസിനെ ജഴ്സിയില്‍ പിടിച്ച് വലിച്ച് നിലത്തുവീഴ്‌ത്തിയ ശേഷം നടത്തിലയ നീക്കങ്ങളാണ് ഗോളായി മാറിയത്. ഇവിടെ ഫീല്‍ഡ് റഫറിയുടെ കാഴ്‌ച്ചയില്‍ ഇത് ഫൗള്‍ ആയിരുന്നില്ല. അദ്ദേഹം ഈജിപ്തിന് ഗോള്‍ അനുവദിച്ചതാണ്. പിന്നീട് അര്‍ജന്റീന വാര്‍ അപ്പീല്‍ ആവശ്യപ്പെട്ടതോടെ ഫീല്‍ഡ് റഫറിക്കും ശ്രദ്ധയില്‍പ്പെടാതെ പോയോ എന്ന ആശങ്കയുണ്ടായി. വാര്‍ വിധി ഗോള്‍ നിരസിക്കാനും ഫൗള്‍ അനുവദിക്കാനുമായിരുന്നു.

രണ്ടാമത്തെ ഗോള്‍

എന്‍സോ ഫെര്‍ണാണ്ടസ് നേടിയ വിജയഗോള്‍ വന്ന വഴിയുടെ തുടക്കം അര്‍ജന്റൈന്‍ ഗോള്‍മുഖത്ത് നിന്നായിരുന്നു. ഈജിപ്ത് താരം മുഹമ്മദ് സലായില്‍ നിന്ന് ഹൂലിയന്‍ അല്‍വാരസ് പന്ത് തട്ടിയെടുത്തുകൊണ്ടുള്ള നീക്കമാണ് ഹെഡ്ഡര്‍ ഗോളില്‍ കലാശിച്ചത്. സലായെ ഫൗള്‍ ചെയ്താണ് പന്ത് പിടിച്ചെടുത്തതെന്ന് ഈജിപ്ത് അപ്പീല്‍ ചെയ്തു, ഈ അപ്പീലിനോട് ഫീല്‍ഡ് റഫറി അനുഭാവം കാട്ടിയില്ല. ഫീല്‍ഡില്‍ റഫറി നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വിധി. അതില്‍ ആശങ്കയില്ലെന്നുണ്ടെങ്കില്‍ റഫറി വാര്‍ പരിശോധനയ്‌ക്ക് വിടാതിരിക്കുന്നതില്‍ തെറ്റ് കണ്ടെത്താനാകില്ല. പിന്നെ മറ്റൊരു കാര്യം കാലില്‍ നിന്ന് പന്ത് നഷ്ടപ്പെട്ട ശേഷമാണ് സലാ ഫൗള്‍ ചെയ്യപ്പെട്ടത് എന്ന് വീഡിയോ റീപ്ലേയില്‍ നിന്ന് വ്യക്തമായതാണ് എന്നും കൊളീന വാദിക്കുന്നു.

റൊണാള്‍ഡോ നസാരിയോ

റെഫറിയിങ്ങില്‍ ഗുരുതര പാളിച്ചകള്‍ വരുത്തിയെന്ന് തന്നെയാണ് അഭിപ്രായം. ഈജിപ്ത് ലീഡ് ഇരട്ടിപ്പിച്ച നിമിഷം ഇതിന് ഉദാഹരണം. മറ്റേതൊരു ടീം ആണെങ്കിലും ഗോള്‍ അടിച്ച ശേഷം ഇത്തരമൊരു വാര്‍ പരിശോധനയ്‌ക്ക് പരിഗണിക്കാന്‍ ഒരു റഫറിയും തയ്യാറാകില്ല. മത്സരത്തിലെ മറ്റ് പല ഫൗളുകളുടെ കാര്യത്തിലും ഈ ഇരട്ടത്താപ്പ് നയം റഫറിയിങ്ങില്‍ പ്രകടമായെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പിന്നെ അര്‍ജന്റീന 0-2ന് പിന്നില്‍ നിന്ന ശേഷം മൂന്ന് ഗോളുകള്‍ നേടി തിരിച്ചുവരവ് നടത്തിയതിനെ കുറിച്ച് ഒന്നും പറയാനില്ല. അവര്‍ മാനസികമായി വളരെ കരുത്താര്‍ജ്ജിച്ചവരെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന നിമിഷമായിരുന്നു അത്. അതിനെ അംഗീകരിക്കാതിരിക്കാനാവില്ല. ഗംഭീരമായൊരു തിരിച്ചുവരവ് തന്നെ, സംശയമില്ല.

Tags: FIFA World Cup 2026Argentina vs Egypt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.