Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 09:34 am IST
inKerala, News

വെബ് എക്‌സ്‌ക്ലുസീവ്:

തിരുവനന്തപുരം: ചരക്കുവണ്ടികൾ അധികഭാരമേറ്റി സംസ്ഥാനത്ത് തലങ്ങും വിലങ്ങും പാഞ്ഞിട്ടും തടയേണ്ട വകുപ്പുകൾ നിഷ്‌ക്രിയം. ഗതാഗത വകുപ്പ് കമ്മീഷണറുടെ മേൽനോട്ടത്തിൽ നടക്കേണ്ട കർശനമായ നിരീക്ഷണവും വിലയിരുത്തലും ഉണ്ടാകാത്തതാണ് കാരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നിരുന്ന അതേ ഉപേക്ഷയും ‘അഡ്ജസ്റ്റുമെന്റുകളും’ സർക്കാർ മാറിയിട്ടും തുടരുന്നുവെന്നാണ് കാണുന്നത്. ഗതാഗതവകുപ്പിന് പുതിയ മന്ത്രിവന്നപ്പോൾ ഉണ്ടായ പ്രതീക്ഷകളും അസ്തമിച്ചുവെന്ന് മോട്ടോർ വാഹന വകുപ്പിലെ ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

പുതിയ മന്ത്രി

സി.പി. ജോണാണ് ഇപ്പോൾ ഗതാഗതവകുപ്പുമന്ത്രി. ചരക്കുലോറികൾ, ടിപ്പറുകൾ തുടങ്ങിയവ അമിത ഭാരത്തിൽ വസ്തുക്കളുമായി നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായി സർവീസ് നടത്തുന്നുണ്ട്. 1988 ലെ കേരള മോട്ടോർ വാഹന ചട്ടം വകുപ്പ് 194 പ്രകാരം അനുവദനീയമായ ഭാരത്തിൽ കൂടുതൽ ചരക്കുമായി പോകുന്ന വാഹനങ്ങൾ തടഞ്ഞ് പിഴ ഈടാക്കാവുന്നതാണ്. 10000 രൂപയാണ് അടിസ്ഥാന പിഴ. അതിനൊപ്പം അധികം വരുന്ന ഓരോ ടണ്ണിനും 1500 രൂപ വീതവും. അങ്ങനെ 20000 രൂപ പിഴയൊടുക്കണം. അധികൃതരുമായി സഹകരിച്ചില്ലെങ്കിൽ ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി അപ്പോൾത്തന്നെ റദ്ദാക്കാം.

25 കോടി വീതം ലഭിക്കും

കേരളത്തിൽ ഒറ്റ ദിവസം ഈ നിയമം കർശനമായി നടപ്പാക്കിയാൽ പിഴയിനത്തിൽ സർക്കാരിന് കുറഞ്ഞത് 25 കോടി വീതം ലഭിക്കും, റോഡുയാത്ര സുരക്ഷിതവുമാകും. എന്നാൽ, മോട്ടോർ വാഹന വകുപ്പിന് മതിയായ സൗകര്യവും സംവിധാനവും ജീവനക്കാരും ലഭ്യമാക്കാൻ ഗതാഗത വകുപ്പ് തയാറാകുന്നില്ല.
മറ്റൊരു പ്രതിസന്ധി, മോട്ടോർ വാഹന വകുപ്പും പോലീസ് വകുപ്പും തമ്മിലുള്ള പ്രശ്‌നമാണ്. വാഹനങ്ങളുടെ ഓവർലോഡ് കണ്ടെത്തി പിടിക്കാൻ പോലീസിൽ പ്രത്യേക ‘പിരിവ് കൂട്ടം’ ഉണ്ടെന്ന് പോലീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. ഇവർ അമിതഭാര വണ്ടികൾ വാഹനങ്ങൾ തടഞ്ഞുനിർത്തി പ്രത്യേക പരിഗണനയിൽ അനുമതി കൊടുത്തുവിടുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്.

തർക്കവും സംഘർഷവും

ഈ തരത്തിലുള്ള തർക്കവും സംഘർഷവും എംവിഡിയു ആഭ്യന്തരവകുപ്പും തമ്മിലുണ്ട്. തൃശൂരിലെ വടക്കാഞ്ചേരി പോലീസും ജില്ലാ എംവിഡി ഉദ്യോഗസ്ഥരും തമ്മിലുള്ള കേസാണ് ഈ ഇനത്തിൽ പുതിയത്.
അമിതഭാര വാഹനങ്ങൾ ഓടുന്ന റോഡുകൾ അതിവേണം നശിക്കുകയാണ്. മഴക്കാലംകൂടി ആയതോടെ റോഡുനാശം അതിവേഗമായി. ഗ്രാമങ്ങളിലെ റോഡുകൾക്കാണ് വലിയ പരിക്കുകൾ. വശങ്ങൾ ഇരുന്നും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടും റോഡുകൾ തകരാറിലാണ്. അതത് പ്രദേശത്തെ ജനങ്ങൾ പരാതിപ്പെടുമ്പോൾ പരിധിയിലുള്ള പോലീസ് സ്‌റ്റേഷനുകൾ ഇടപെട്ട് തൽക്കാലത്തേക്ക് നിർത്തുമെങ്കിലും വണ്ടിയോട്ടം പിന്നെയും തുടരും.

നഷ്ടം വലുതാണ്
സർക്കാരിന് കിട്ടാവുന്ന നികുതി വരുമാനത്തിലെ നഷ്ടം വലുതാണ്. അപകട സാധ്യതകളും കൂടുതലാണ്. ചരക്കു ലോറികൾക്ക് സർവീസ് നടത്തുന്നതിന് ഹൈക്കോടതി സമയ പരിധി നിശ്ചയിച്ചിട്ടുണ്ട്. അതും പലപ്പോഴും ലംഘിക്കുന്നുണ്ട്. സമയ പരിധി കാക്കാൻ അതിവേഗ ഓട്ടവും അപകടമുണ്ടാക്കുന്നു. ഇത്തരം വണ്ടി ഓടിക്കുന്ന ഡ്രൈവർമാരിൽ ചിലർക്കെങ്കിലും ഹെവി ലൈസൻസും വണ്ടി ഓടിച്ച പരിചയവും കുറവാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

Tags: MVIFinepolicetippertransportministerOverLoad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

Kerala

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി ; മൂന്നുവർഷം ജയിലിൽ കിടക്കേണ്ട ഗുരുതരമായ കുറ്റമാണ് സോണിയ ചെയ്തത്

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ് പരിഗണിക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, പ്രതികളുടെ വാദം തള്ളി

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.