Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 12:03 pm IST
inKerala, Idukki

കട്ടപ്പന: കഴിഞ്ഞ കുറെക്കാലങ്ങളായി അനുദിനം കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ചിരിക്കുകയാണെന്ന് പരാതി. എന്നാല്‍ ഇതിന് പരിഹാരം കണ്ടെത്തേണ്ട ഭക്ഷ്യ വകുപ്പും സംസ്ഥാന സര്‍ക്കാരും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ 10 വര്‍ഷം തങ്ങള്‍ കേരളത്തില്‍ തേനും പാലും ഒഴുക്കിയെന്ന് അവകാശപ്പെട്ട് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ഇടത് മുന്നണി അന്നും ഇന്നും കേന്ദ്രത്തെ പഴിചാരുകയാണ്.

വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനമാണ് മാവേലി സ്റ്റോറുകളും സപ്ലൈകോ മാര്‍ക്കറ്റുകളും. ഇവിടങ്ങളില്‍ എത്തുന്ന ഉപഭോക്താക്കള്‍ വഞ്ചിതരാകുകയാണ്. അവശ്യവസ്തുക്കളായ സബ്‌സിഡി ഉല്‍പ്പന്നങ്ങളില്‍ പലതും ഒരിടത്തും തന്നെ ലഭ്യവുമല്ല. റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ കേന്ദ്ര സഹായം ഒന്നു കൊണ്ടു മാത്രമാണ്. റേഷന്‍ കടകള്‍ വഴി അവശ്യ വസ്തുക്കള്‍ വിലക്കുറവില്‍ വിതരണം ചെയ്യുമെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയും വെളിച്ചം കണ്ടതുമില്ല.

സബ്സിഡി ഇല്ലാത്ത പല ഉല്പന്നങ്ങള്‍ക്കും സപ്ലൈകോ മാര്‍ക്കറ്റുകളില്‍ ഈടാക്കുന്നതാകട്ടെ പൊതുവിപണിയേക്കാള്‍ കൂടുതല്‍ വിലയുമാണ്. പുതുതായി അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാരും വിലക്കയറ്റത്തിനെതിരെ ബജറ്റില്‍ പോലും ഒന്നും പരാമര്‍ശിച്ചിട്ടുമില്ല. ഒരു സാധാരണ കുടുംബത്തിലെ ഒന്നോ രണ്ടോ പേര്‍ നിത്യവൃത്തിക്കായി കൂലിപ്പണിക്ക് പോയാലും എങ്ങും കൂട്ടിമുട്ടിക്കാനാകാത്ത അവസ്ഥയിലാണ്. പാലിനും മറ്റും വില കൂട്ടിയതോടെ പത്ത് രൂപയ്‌ക്ക് ലഭിച്ചിരുന്ന ചായക്ക് ഇരുപത് രൂപ വരെയാണ് ഈടാക്കുന്നത്. ഇതിനാല്‍ ചായ കുടി ഉപേക്ഷിച്ചവരും കുറവല്ല.

ബ്രാന്‍ഡ് അരികള്‍ക്ക് കിലോഗ്രാമിന് 50 രൂപയില്‍ നിന്നും 80 രൂപയിലേറെയായിട്ടാണ് വര്‍ദ്ധിച്ചിരിക്കുന്നത്. പച്ചക്കറികള്‍ക്കെല്ലാം തീവിലയാണ്. ബീന്‍സിന് 100, 120 രൂപ, പയര്‍ 80-100 രൂപ എന്നിങ്ങനെയാണ് അടുത്ത കാലത്തെ വില. 50 രൂപയില്‍ താഴെ ഒരിനം പച്ചക്കറിയും നിലവില്‍ ലഭ്യവുമല്ല. മത്സ്യത്തിന്റെയും ഇറച്ചിയുടെയും വില കേട്ടാല്‍ സാധാരണക്കാര്‍ ഞെട്ടി പിന്മാറുകയാണ്. മത്സ്യ ലഭ്യത കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് വില 300 മുതല്‍ 1000 രൂപ വരെയാക്കി വര്‍ദ്ധിപ്പിച്ചത്. മുട്ടവില 6ല്‍ നിന്നും 8 രൂപയും കടന്നിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയും മറ്റും എത്തിയില്ലെങ്കില്‍ വിപണികള്‍ കാലിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇറച്ചികളുടെ വില പലയിടത്തും തോന്നും പടിയാണ് ഈടാക്കുന്നത്. വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി.

Tags: governmentPrice increasevegitablesFamily Budget
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.