Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കര്‍ണ്ണാടകത്തില്‍ നിന്നുള്ള കൊട്ടിയൂര്‍ തീര്‍ത്ഥാടകരുടെ ബാഹുല്യം; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് മാക്കൂട്ടം ചുരം പാത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 01:04 pm IST
inKerala, Kannur

ഇരിട്ടി: മുന്‍വര്‍ഷങ്ങളിലൊന്നുമില്ലാത്തവിധം കര്‍ണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ഭക്തജനങ്ങളുടെ ഒഴുക്ക് മൂലം കണ്ണൂര്‍ ജില്ലയെ കുടകുമായി ബന്ധിപ്പിക്കുന്ന മാക്കൂട്ടം ചുരം പാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. കഴിഞ്ഞ ശനി ഞായര്‍ ദിവസങ്ങളിലും തുടര്‍ന്ന് തിങ്കളാഴ്ചയും ഗതാഗത സ്തംഭനം തുടരുകയാണ്. ഇതിനിടയില്‍ കാലവര്‍ഷം ആരംഭിച്ചതോടെ പാതയില്‍ മരം വീഴുന്നതും ഗതാഗത തടസ്സത്തിന് ആക്കം കൂട്ടുകയാണ്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ റോഡിലേക്ക് മരം വീണതോടെ വാഹനങ്ങള്‍ പാതയില്‍ കുടുങ്ങിയത് മണിക്കൂറുകളോളം.

കര്‍ണ്ണാടകത്തില്‍ നിന്നും മുന്‍ കാലങ്ങളിലൊന്നും കാണാത്തവിധമുള്ള ഭക്തജനപ്രവാഹമാണ് വൈശാഖ മഹോത്സവത്തില്‍ പങ്കെടുക്കാനും പെരുമാളെ തൊഴാനുമായി കൊട്ടിയൂരിലേക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇടുങ്ങിയതും കുത്തനെയുള്ള ഇറക്കങ്ങളും, നിരവധി കൊടും വളവുകളുമുള്ള കുട്ട-മാനന്തവാടി-പാല്‍ച്ചുരം റോഡ് ഒഴിവാക്കി കര്‍ണ്ണാടകക്കാര്‍ വീരാജ്‌പേട്ട-മാക്കൂട്ടംചുരം-കൂട്ടുപുഴ-ഇരിട്ടി വഴി കൊട്ടിയൂരിലെത്തണമെന്ന് കൊട്ടിയൂര്‍ ദേവസ്വം അധികൃതരും പോലീസും അറിയിച്ചിരുന്നു.

ബ്രഹ്മഗിരി വന്യജീവി സങ്കേതവും കൊടും വനവുമടങ്ങുന്ന മാക്കൂട്ടം ചുരം പാതയും വലിയ വളവുകളും അപകടകരമായ കൊല്ലികളും നിറഞ്ഞതാണ്. എന്നാല്‍ രണ്ടു വാഹനങ്ങള്‍ക്ക് ഒരേസമയം ഇരു വശത്തേക്കും കടന്നുപോകാനുള്ള സൗകര്യം പാതയിലുണ്ടെങ്കിലും ഡ്രൈവര്‍മാരുടെ അശ്രദ്ധ വലിയ അപകടങ്ങളാണ് പലപ്പോഴും വിളിച്ചുവരുത്തുന്നത്. കൂടാതെ വൈദ്യുതീകരിക്കാത്ത പാതയില്‍ രാത്രികാലങ്ങളില്‍ കൂരിരുട്ടാണ്. കിലോമീറ്ററുകളോളം ദൂരം മൈബൈല്‍ കവറേജ് ഇല്ലാത്തതും അപകടങ്ങളുണ്ടാകുമ്പോള്‍ വിവരം പുറത്തെത്തിക്കാന്‍ കഴിയാതെ വരുന്നു. മഴക്കാലങ്ങളില്‍ ഏതുനേരവും മറിഞ്ഞു വീഴാന്‍ തക്കവണ്ണമുള്ള നിരവധി കൂറ്റന്‍ മരങ്ങളും പാതക്കിരുവശങ്ങളിലുമുണ്ട്.

കൊട്ടിയൂര്‍ തീര്‍ത്ഥാടകരുമായി ടൂറിസ്റ്റ് ബസ്സുകളിലടക്കം ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളുടെ പ്രവാഹമാണ് മാക്കൂട്ടം ചുരം വഴി കഴിഞ്ഞദിവസങ്ങളില്‍ കൊട്ടിയൂരിലേക്കെത്തിയത്. ഇതിനിടയിലെത്തുന്ന നിരവധി നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ അടക്കമുള്ള ചരക്കുവാഹനങ്ങളും ബംഗളൂരു പോലുള്ള നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകളും ചേര്‍ന്നതോടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലായി മാറുകയായിരുന്നു. വീരാജ്‌പേട്ടയില്‍ നിന്നും കൂട്ടുപുഴയിലേക്കും കൂട്ടുപുഴയില്‍ നിന്നും വീരാജ്‌പേട്ടയിലേക്കും എത്താന്‍ സാധാരണഗതിയില്‍ ഒരു മണിക്കൂര്‍ മാത്രം സമയമെടുക്കേണ്ടിടത്ത് അത് രണ്ടും രണ്ടരമണിക്കൂറുമായി പലസമയങ്ങളിലും മാറി.

ഇതിനിടയില്‍ ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ പാതയില്‍ മരം വീണതും മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നതിനിടയാക്കി. കൊട്ടിയൂര്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കൂടാതെ ബംഗളൂരു, മൈസൂരു നഗരങ്ങളില്‍ നിന്നും കണ്ണൂര്‍, തലശേരി ഭാഗങ്ങളിലേക്കുള്ള നിരവധി ടൂറിസ്റ്റ് ബസ്സുകളും ചുരത്തില്‍ കുടുങ്ങി. അഗ്‌നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ഇന്നലെ രാവിലെ 8.30 ഓടെയാണ് ഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചത്. ഇക്കുറി കാലവര്‍ഷം തുടങ്ങിയശേഷം മൂന്നാം താവണയാണ് ചുരം പാതയില്‍ മരം വീണ് ഗതാഗതം സ്തംഭിക്കുന്നത്.

Tags: PilgrimKarnatakakottiyoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

Entertainment

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

India

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.