Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ കെജ്രിവാളിനെതിരായ കേസിൽ നിന്ന് പിന്മാറി; പകരം കെജ്‌രിവാളിനെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തു

ദല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പിന്‍മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 07:16 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പിന്‍മാറി. മദ്യനയക്കേസില്‍ നിന്നും ദല്‍ഹി റൗസ് അവന്യൂ കോടതി അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നുമാണ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പിന്‍മാറിയത്.

സ്വര്‍ണ്ണ കാന്ത ശര്‍മ്മയാണ് വാദം കേള്‍ക്കുന്നതെങ്കില്‍ താന്‍ ഈ കേസില്‍ ഹാജരാകില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ വാശിപിടിച്ചിരുന്നു.ഈ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറണമെന്നും അരവിന്ദ് കെജ്രിവാള്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ പക്ഷപാതപരമായി വിധി പറയുന്ന ജഡ്ജിയാണ് താനെന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തെ സ്വര്‍ണ്ണകാന്തശര്‍മ്മ എതിര്‍ക്കുകയും സിബിഐ കേസ് താന്‍ തന്നെ വാദം കേള്‍ക്കുമെന്നും നിര്‍ബന്ധം പിടിച്ചിരുന്നു.

പക്ഷെ മൂന്നാഴ്ചയ്‌ക്ക് ശേഷം ഇക്കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പക്ഷപാതപരമായ പെരുമാറ്റം ആരോപിച്ച് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ അരവിന്ദ് കെജ്രിവാളിനെതിരായ എക്സൈസ് പോളിസി കേസിൽ നിന്ന് സ്വയം പിന്മാറി. തനിക്ക് പകരം കേസില്‍ മറ്റൊരു ബെഞ്ച് വാദം കേള്‍ക്കുമെന്നും അവര്‍ പറഞ്ഞു.

പിന്മാറിയത് കെജ്രിവാളിനെ പേടിച്ചിട്ടല്ല, അവര്‍ക്കെതിരെ കോടതിയലക്ഷ്യക്കേസുമായി മുന്നോട്ട് പോകുന്നതിനാല്‍

അതേ സമയം, എക്‌സൈസ് പോളിസി കേസില്‍ വാദം കേള്‍ക്കാനിരുന്ന തനിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ അരവിന്ദ് കെജ്‌രിവാളിനും മറ്റ് ആം ആദ്മി പാർട്ടി നേതാക്കൾക്കുമെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആം ആദ്മി നേതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുന്നതിനാലാണ് താന്‍ മദ്യനയക്കേസില്‍ വാദം കേള്‍ക്കേണ്ടന്ന് തീരുമാനിച്ചതെന്ന് ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പറഞ്ഞു. അതല്ലാതെ താന്‍ നിഷ്പക്ഷമായി കേസ് കേള്‍ക്കില്ലെന്ന് അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ആരോപിച്ചതുകൊണ്ടല്ല താന്‍ കേസില്‍ നിന്നും പിന്‍മാറുന്നതെന്നും ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പറഞ്ഞു.

ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആം ആദ്മിയെപ്പോലെ ആരും തരംതാണിട്ടില്ലെന്ന് തുഷാര്‍ മേത്ത 

മദ്യനയക്കേസില്‍ ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ തന്നെ വാദം കേള്‍ക്കണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടെങ്കിലും ജുഡീഷ്യല്‍ അച്ചടക്കം താന്‍ പാലിക്കുകയാണെന്നും താന്‍ തന്നെ കെജ്രിവാളിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആവശ്യപ്പെട്ടതിനാല്‍ ഈ കേസില്‍ വാദം കേള്‍ക്കാനാകില്ലെന്ന് ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊരു രാഷ്‌ട്രീയപാര്‍ട്ടിയും ഇത്ര തരംതാണ രീതിയില്‍ പെരുമാറിയിട്ടില്ലെന്ന് തുഷാര്‍ മേത്ത ആംആദ്മിയ്‌ക്കെതിരെയും കെജ്രിവാളിനെതിരെയും ആഞ്ഞടിച്ചു. അതുകൊണ്ടാണ് താന്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ കൈക്കൊള്ളുന്നതെന്ന് ജസ്റ്റിസ് സ്വര്‍ണ്ണകാന്തശര്‍മ്മ പറഞ്ഞു.

ആര്‍എസ്എസുമായി ബന്ധപ്പെട്ട ഒരു സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തുവെന്നും മക്കള്‍ രണ്ടുപേരും കേന്ദ്രസര്‍ക്കാരിന്റെ പാനലില്‍ അംഗങ്ങളാണെന്നും ആരോപിച്ചാണ് അരവിന്ദ് കെജ്രിവാള്‍ തന്റെ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും സ്വര്‍ണ്ണകാന്ത ശര്‍മ്മയോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതും കേസില്‍ വാദം കേള്‍ക്കുന്നതും രണ്ടും രണ്ടാണെന്നും കേസില്‍ വിധി പറയുക കേസിലെ മെറിറ്റ് നോക്കിയാണെന്നും അന്ന് സ്വര്‍ണ്ണകാന്ത ശര്‍മ്മ തിരിച്ചടിച്ചിരുന്നു.

 

Tags: Arvind KejriwalManish SisodiaLatest newsJudiciarySwarna Kantha SharmaExcise policy case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

India

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)
India

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.