Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 12:51 pm IST
in Kottayam

കോട്ടയം: കോട്ടയം നഗര ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന തിരുനക്കര ബസ്സ്‌സ്റ്റാന്റില്‍ ജീവനെടുക്കുന്ന സംഭവങ്ങള്‍ പെരുകുന്നു. കാരണം ഇവിടെയെല്ലാം തോന്നിയപോലെ. ഒരു നിജവും നിശ്ചയവുമില്ല.

കിഴക്കന്‍ മേഖലയില്‍ നിന്നുള്ള സ്വകാര്യ ബസ്സുകളില്‍ മിക്കവയും ട്രാഫിക് പോലീസിന്റെ നിര്‍ദ്ദേശം അവഗണിച്ച് പോസ്‌റ്റോഫീസിന് സമീപം നടുറോഡിലാണ് നിര്‍ത്തുന്നത്. ഇവിടെയിറങ്ങി തിരുനക്കര സ്റ്റാന്റിലേക്ക് എത്തുന്ന യാത്രക്കാരുടെ മുന്നില്‍ കൂടി തോന്നിയപോലെയാണ് ബസുകള്‍ പായുന്നത്. ഇതിനിടയില്‍ ജീവനും കയ്യിലെടുത്താണ് യാത്രക്കാരുടെ നെട്ടോട്ടം.

ദിവസവും 350ലധികം സ്വകാര്യ ബസുകള്‍ വന്നുപോകുന്ന തിരക്കേറുന്ന തിരുനക്കര ബസ്സ്‌സ്റ്റാന്റില്‍ യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല. മെഡിക്കല്‍ കോളേജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, എം ജി സര്‍വ്വകലാശാല എന്നിവിടങ്ങളിലേക്കുള്ള ബസുകളെല്ലാം എത്തിച്ചേരുന്നത് തിരുനക്കര സ്റ്റാന്റിലാണ്. അതിനാല്‍ തന്നെ കോട്ടയത്ത് എത്തിച്ചേരുന്ന യാത്രക്കാരില്‍ ബഹുഭൂരിപക്ഷവും തിരുനക്കര ബസ്സ്സ്റ്റാന്റിനെയാണ് ആശ്രയിക്കുന്നത്. ചേര്‍ത്തലയ്‌ക്കുള്ള കെഎസ്ആര്‍ടിസിയും തിരുനക്കര സ്റ്റാന്റില്‍ കയറിയാണ് പോകുന്നത്.

കോടതി വിധിയെത്തുടര്‍ന്ന് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക് പൊളിച്ചു നീക്കിയശേഷം വെറും മൈതാനം പോലെ കിടക്കുന്ന സ്ഥലത്തുകൂടിയാണ് ബസുകള്‍ കയറിയറങ്ങി പോകുന്നത്. കൃത്യമായ ബസ്‌ബേഇവിടെ ക്രമീകരിക്കപ്പെടാത്തത് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ക്ക് മാത്രമാണ് ബസ് ബേയുള്ളത്. നാഗമ്പടം സ്റ്റാന്റിലേക്കുള്ള ബസുകള്‍ മൈതാനം നിറഞ്ഞ് തോന്നിയപോലെയാണ് കടന്നു പോകുന്നത്. യാത്രക്കാരും തോന്നിയപോലെ ബസില്‍ നിന്നും ഇറങ്ങിപോകുന്നത്. ബസ് ജീവനക്കാരുടെയും, യാത്രക്കാരുടെയും ഒരുപോലെയുള്ള അശ്രദ്ധയാണ് അപകടങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

ബസുകള്‍ക്ക് മുന്നില്‍ ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്ത (ബ്ലൈന്‍ഡ് സ്‌പോട്ട്) സ്ഥലത്തു കൂടി കടന്നുപോയ യാത്രക്കാരിയാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട് ജീവഹാനി സംഭവിച്ചത്. യാത്രക്കാര്‍ ഇറങ്ങുന്ന നേരമായതിനാല്‍ ബസ് മുന്നോട്ടെടുക്കാന്‍ വൈകുമെന്ന ധാരണയില്‍ യാത്രക്കാര്‍ ഇത്തരത്തില്‍ കുറുകെ കടക്കുന്നത് പതിവാണ്. ചിലപ്പോള്‍ അടുത്ത ബസില്‍ക്കയറാനുള്ള തിടുക്കവും അപകടത്തിന് കാരണമാകുന്നു. ഏതാനും നാളുകള്‍ക്ക് മുമ്പ് ഇതേസ്റ്റാന്‍ഡില്‍ സമാന അപകടത്തില്‍പ്പെട്ട് വീട്ടമ്മക്ക് ജീവഹാനി സംഭവിച്ചിരുന്നു. തിരുനക്കര സ്റ്റാന്‍ഡിനോട് ചേര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമുണ്ടെങ്കിലും ഗതാഗതം നിയന്ത്രിക്കാനോ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താനോ ശ്രമിക്കാറില്ല.

പോരായ്‌മകളും ഇല്ലായ്‌മകളും നിറഞ്ഞതാണ് തിരുനക്കര ബസ്സ്‌സ്റ്റാന്റ്.

തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ ഇനിയും ജീവന്‍ പൊലിയരുത്, നഗരസഭ കുറ്റകരമായ അനാസ്ഥ വെടിയണം-ബിജെപി
കോട്ടയം നഗരത്തിലെ മരണക്കെണി ഉയര്‍ത്തുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുനക്കര ബസ്റ്റാന്റില്‍ ഇനിയെങ്കിലും ഒരു ജീവന്‍ പൊലിയാതിരിക്കുന്നതിനുള്ള നടപടി കോട്ടയം നഗരസഭ സത്വരമായി എടുക്കണമെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി.ലിജിലാല്‍ ആവശ്യപ്പെട്ടു. നഗര ഹൃദയത്തിലുള്ള ബസ് സ്റ്റാന്‍ഡില്‍ ഇതിനകം എട്ടുപേര്‍ ബസിടിച്ചു മരിക്കുന്ന സാഹചര്യമുണ്ടായി എന്നത് അതീവ ഗൗരവകരമാണ്. ബസ്സുകള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ സുരക്ഷിതമായി കൊണ്ടുപോകുന്നതിനുള്ള സാഹചര്യമാണ് വേണ്ടത്. അത് നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും നിര്‍ഭാഗ്യവശാല്‍ തിരക്കേറിയ ഈ ബസ് സ്റ്റാന്‍ഡില്‍ ഒരു സംവിധാനവുമില്ല.

യാത്രക്കാര്‍ക്ക് സുരക്ഷിതമായി നടക്കുന്നതിനു സൗകര്യമില്ല. രാവിലെയും വൈകുന്നേരവും ബസ്സുകളുടെയും യാത്രക്കാരുടെയും വലിയ തിരക്കാണ്. സ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗം വളരെ ഇടുങ്ങിയതാണ്. കോണ്‍ക്രീറ്റ് ചെയ്തതിനുള്ള അലൈന്‍മെന്റ് വ്യത്യാസവും അപകടത്തിന് കാരണമാകുന്നുണ്ട്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരിക്കുന്ന കോട്ടയം നഗരസഭ നഗര മധ്യത്തിലെ സ്റ്റാന്‍ഡിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ ഒരു നടപടിയും എടുത്തിട്ടില്ല. പഴയ ബസ് സ്റ്റാന്‍ഡിലെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയശേഷം ഒരു സൗകര്യവും ഒരുക്കാതെയാണ് ബസുകള്‍ ഇതുവഴി തിരിച്ചുവിട്ട് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

Tags: kottayamthirunakkaraBus Stand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kollam

പൊളിഞ്ഞുവീഴാറായി കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്; ദ്രവിച്ച മേൽക്കൂര ജീവനക്കാർക്കും യാത്രക്കാർക്കും ഭീഷണി

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

പുതിയ വാര്‍ത്തകള്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയേയും കുടുംബത്തേയും കണ്ടെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച് പ്രധാനമന്ത്രി മോദി; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.