Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 11:33 am IST
inKerala

തിരുവനന്തപുരം: പത്തു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഭരണം കിട്ടിയപ്പോള്‍ മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള കലഹം യുഡിഎഫിന് വലിയ തലവേദന.

ഗ്രൂപ്പ് സമവാക്യവും സമുദായ സമവാക്യവും പാലിച്ച് മന്ത്രിമാരെ നിശ്ചയിക്കുന്നതിലും ഘടകകക്ഷികളുടെ സമ്മര്‍ദത്തെ അതിജീവിക്കുന്നതിലും പെട്ട് വരുംനാളുകളില്‍ തമ്മിലടി കനക്കുമെന്ന് തന്നെയാണ് സൂചന. മുസ്ലിംലീഗിന്റെയും മതതീവ്രവാദികളുടെയും സമ്മര്‍ദത്തിനു മുന്നില്‍ കോണ്‍ഗ്രസിന് കീഴടങ്ങേണ്ടിയും വരും. ഒപ്പം മുഖ്യമന്ത്രിസ്ഥാനവും മന്ത്രിസ്ഥാനവും ലഭിക്കാത്തവരുടെ നിരാശയും വിഴുപ്പലക്കലും സഹിക്കേണ്ടതുമുണ്ട്.

കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ളവരെ മൂലയ്‌ക്കിരുത്തി സ്വയംപ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വി.ഡി. സതീശന്‍ രംഗത്തുവന്നതോടെയാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ഫലംവന്നാല്‍ 24 മണിക്കൂറിനകം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും സ്ഥാനമോഹികളായി രംഗത്തുള്ള മൂന്നുപേര്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കമാന്‍ഡിന് വിയര്‍ക്കേണ്ടി വരുമെന്ന് തന്നെയാണ് സൂചന. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പുതന്നെ മുഖ്യമന്ത്രി പദത്തിനുവേണ്ടിയുള്ള കടിപിടി തുടങ്ങിയിരുന്നു.

വി.ഡി. സതീശന് വേണ്ടി കണ്ണൂരിലും ആലുവയിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. യുഡിഎഫ് ജയിക്കും, സതീശന്‍ നയിക്കും എന്ന വിധത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നതോടെ രമേശ് ചെന്നിത്തല പക്ഷവും അതിവേഗം കരുക്കള്‍ നീക്കി.

പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിര്‍ന്ന നേതാക്കളെ തഴയാന്‍ അനുവദിക്കില്ലെന്ന് ‘കോണ്‍ഗ്രസ് ഫാമിലി’ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഈ ബോര്‍ഡുകള്‍ വരാനിരിക്കുന്ന തമ്മിലടിയുടെ സൂചനയാണ്. ഇതിനിടെ എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാലിന് പിന്തുണ ഉറപ്പാക്കാന്‍ അജയ് തറയിലും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പുതന്നെ മുഖ്യമന്ത്രി പദത്തില്‍ കണ്ണെറിഞ്ഞ് ശശിതരൂര്‍ എംപിയും കളത്തിലുണ്ട്. പരമാവധി എംഎല്‍എമാരെ ഒപ്പം കൂട്ടാനും ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കാനും കടുത്ത മത്സരവും തുടങ്ങിയിട്ടുണ്ട്.

ദേശീയപത്രങ്ങളിലുള്‍പ്പെടെ പെയ്ഡ് വാര്‍ത്തകളും പരസ്യവും നല്‍കി ഓരോ ഗ്രൂപ്പും സജീവമാണ്. പോര്‍വിളിയും ഉപജാപകവൃത്തിയുമായി സൈബര്‍ സംഘങ്ങളും രംഗത്തുണ്ട്. വരുംദിവസങ്ങളില്‍ സോഷ്യല്‍മീഡിയ വഴിയുള്ള പോര്‍വിളികളും പരസ്യപ്രസ്താവനകളും പരിധിവിടുമെന്നാണ് വിലയിരുത്തല്‍. തന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കോഓര്‍ഡിനേറ്റര്‍ വിമല ബിനു തന്നെ പരാതി നല്‍കിയിട്ടുമുണ്ട്.

Tags: congressRamesh Chennithalavd satheesanconstituent partiesChief Ministerial dispute
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.