Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 11:33 am IST
in Kerala

തിരുവനന്തപുരം: പത്തു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഭരണം കിട്ടിയപ്പോള്‍ മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള കലഹം യുഡിഎഫിന് വലിയ തലവേദന.

ഗ്രൂപ്പ് സമവാക്യവും സമുദായ സമവാക്യവും പാലിച്ച് മന്ത്രിമാരെ നിശ്ചയിക്കുന്നതിലും ഘടകകക്ഷികളുടെ സമ്മര്‍ദത്തെ അതിജീവിക്കുന്നതിലും പെട്ട് വരുംനാളുകളില്‍ തമ്മിലടി കനക്കുമെന്ന് തന്നെയാണ് സൂചന. മുസ്ലിംലീഗിന്റെയും മതതീവ്രവാദികളുടെയും സമ്മര്‍ദത്തിനു മുന്നില്‍ കോണ്‍ഗ്രസിന് കീഴടങ്ങേണ്ടിയും വരും. ഒപ്പം മുഖ്യമന്ത്രിസ്ഥാനവും മന്ത്രിസ്ഥാനവും ലഭിക്കാത്തവരുടെ നിരാശയും വിഴുപ്പലക്കലും സഹിക്കേണ്ടതുമുണ്ട്.

കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ളവരെ മൂലയ്‌ക്കിരുത്തി സ്വയംപ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വി.ഡി. സതീശന്‍ രംഗത്തുവന്നതോടെയാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ഫലംവന്നാല്‍ 24 മണിക്കൂറിനകം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും സ്ഥാനമോഹികളായി രംഗത്തുള്ള മൂന്നുപേര്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കമാന്‍ഡിന് വിയര്‍ക്കേണ്ടി വരുമെന്ന് തന്നെയാണ് സൂചന. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പുതന്നെ മുഖ്യമന്ത്രി പദത്തിനുവേണ്ടിയുള്ള കടിപിടി തുടങ്ങിയിരുന്നു.

വി.ഡി. സതീശന് വേണ്ടി കണ്ണൂരിലും ആലുവയിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. യുഡിഎഫ് ജയിക്കും, സതീശന്‍ നയിക്കും എന്ന വിധത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നതോടെ രമേശ് ചെന്നിത്തല പക്ഷവും അതിവേഗം കരുക്കള്‍ നീക്കി.

പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിര്‍ന്ന നേതാക്കളെ തഴയാന്‍ അനുവദിക്കില്ലെന്ന് ‘കോണ്‍ഗ്രസ് ഫാമിലി’ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഈ ബോര്‍ഡുകള്‍ വരാനിരിക്കുന്ന തമ്മിലടിയുടെ സൂചനയാണ്. ഇതിനിടെ എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാലിന് പിന്തുണ ഉറപ്പാക്കാന്‍ അജയ് തറയിലും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പുതന്നെ മുഖ്യമന്ത്രി പദത്തില്‍ കണ്ണെറിഞ്ഞ് ശശിതരൂര്‍ എംപിയും കളത്തിലുണ്ട്. പരമാവധി എംഎല്‍എമാരെ ഒപ്പം കൂട്ടാനും ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കാനും കടുത്ത മത്സരവും തുടങ്ങിയിട്ടുണ്ട്.

ദേശീയപത്രങ്ങളിലുള്‍പ്പെടെ പെയ്ഡ് വാര്‍ത്തകളും പരസ്യവും നല്‍കി ഓരോ ഗ്രൂപ്പും സജീവമാണ്. പോര്‍വിളിയും ഉപജാപകവൃത്തിയുമായി സൈബര്‍ സംഘങ്ങളും രംഗത്തുണ്ട്. വരുംദിവസങ്ങളില്‍ സോഷ്യല്‍മീഡിയ വഴിയുള്ള പോര്‍വിളികളും പരസ്യപ്രസ്താവനകളും പരിധിവിടുമെന്നാണ് വിലയിരുത്തല്‍. തന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കോഓര്‍ഡിനേറ്റര്‍ വിമല ബിനു തന്നെ പരാതി നല്‍കിയിട്ടുമുണ്ട്.

Tags: congressRamesh Chennithalavd satheesanconstituent partiesChief Ministerial dispute
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

Kerala

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.