Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

മദ്രസ നടത്തുന്നതും ഭീകരരുടെ ബന്ധുക്കൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2026, 02:03 pm IST
in India

ശ്രീനഗർ : രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ മദ്രസയ്‌ക്ക് നിരോധനമേർപ്പെടുത്തിയതിനെതിരെ കശ്മീരിൽ കലാപം സൃഷ്ടിക്കാൻ ശ്രമം.ഷോപ്പിയാൻ ജില്ലയിലെ ഇമാം സാഹിബിൽ ദാറുൽ ഉലൂം ജാമിയ സിറാജ്-ഉൽ-ഉലൂം മദ്രസയ്‌ക്കാണ് സർക്കാർ നിരോധനമേർപ്പെടുത്തിയത്. മദ്രസയ്‌ക്കുള്ളിൽ ഭീകരതയുടെയും വലിയ ശൃംഖല പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനമേർപ്പെടുത്തിയത്.

നിരോധനത്തെത്തുടർന്ന് താഴ്‌വരയിൽ നിരവധി ഇസ്ലാം സംഘടനാ പ്രവർത്തകൾ എതിർപ്പുകളുമായി രംഗത്തെത്തി. സ്‌കൂളിലെ 800-ലധികം വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് വിലക്ക് പിൻവലിക്കണമെന്നാണ് ഇടത് ആക്ടിവിസ്റ്റുകൾ അടക്കം ആവശ്യപ്പെടുന്നത്. എന്നാൽ വിലക്ക് നീക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ജമ്മു കശ്മീർ പോലീസ് .

ദാറുൽ ഉലൂം ജാമിയ സിറാജ്-ഉൽ-ഉലൂമിൽ നിന്ന് പഠിച്ചിറങ്ങിയ 17 വിദ്യാർത്ഥികളാണ് രാജ്യത്തിന് ഭീഷണിയായി ഭീകരവാദികളായതും, ഒടുവിൽ കൊല്ലപ്പെട്ടതും . ഇത് സംബന്ധിച്ച് പുറത്ത് വന്ന ഇന്റലിജൻസ് റിപ്പോർട്ടുകളും ഈ മദ്രസ രാജ്യത്തിന് ഭീഷണിയാണെന്ന് വ്യക്തമാക്കുന്നു.

ഷോപ്പിയാൻ ജില്ലാ പോലീസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധന നടപടി സ്വീകരിച്ചതെന്നും, തിടുക്കത്തിൽ എടുത്തതല്ലെന്നും ജമ്മു കശ്മീർ പോലീസ് വിശദമായ വ്യക്തമാക്കി . തീവ്രവാദം പ്രചരിപ്പിക്കുന്നതിലും തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിലും സ്കൂളിന് ദീർഘകാലമായി പങ്കുണ്ടെന്ന് വിശ്വസനീയമായ തെളിവുകൾ ലഭിച്ചതായും പോലീസ് പറഞ്ഞു.

“ഈ സ്ഥാപനത്തിലെ 17 പൂർവ്വ വിദ്യാർത്ഥികളെ മദ്രസയിലെ അധ്യാപകർ മസ്തിഷ്കപ്രക്ഷാളനം നടത്തി. അവർ തീവ്രവാദ സംഘടനകളിൽ ചേരുകയും പിന്നീട് സുരക്ഷാ സേനയുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുകയും ചെയ്തു. യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതിന്റെ ഏജന്റായി ഈ മദ്രസയും അതിൽ ഉള്ളവരും മാറിയിരിക്കുന്നു “ പൊലീസ് പറഞ്ഞു.

നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമായാണ് നിലവിൽ ഈ മദ്രസ പ്രവർത്തിക്കുന്നതെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ സുരക്ഷാ ഏജൻസികൾക്ക് ഇടയ്‌ക്കിടെ ലഭിച്ചിരുന്നു. കൊല്ലപ്പെട്ട നിരവധി ഭീകരരുടെ അടുത്ത ബന്ധുക്കൾ ജാമിയ സിറാജ്-ഉൽ-ഉലൂമിന്റെ മാനേജ്മെന്റിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിരോധിത സംഘടനയായ ജമാഅത്തെ-ഇ-ഇസ്ലാമിയിലെ അംഗങ്ങൾ നിയമനടപടികൾ ഒഴിവാക്കുന്നതിനും രഹസ്യമായി അവരുടെ ദേശവിരുദ്ധ അജണ്ട നടപ്പിലാക്കുന്നതിനുമായി ഈ മദ്രസയിൽ പ്രവർത്തിച്ചു.

ദാറുൽ ഉലൂം ജാമിയ സിറാജ്-ഉൽ-ഉലൂമിനെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (യുഎപിഎ) സെക്ഷൻ 8 പ്രകാരമാണ് നടപടികൾ ആരംഭിച്ചത്. നടപടിയുടെ സമയത്ത്, കശ്മീർ ഡിവിഷണൽ കമ്മീഷണർ സ്ഥാപന മാനേജ്മെന്റിന് നോട്ടീസ് നൽകി. അവരുടെ വാദം അവതരിപ്പിക്കാൻ പൂർണ്ണവും നീതിയുക്തവുമായ അവസരം നൽകിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

Tags: KashmirMadrasa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

India

വൃത്തിയാക്കുന്നതിനിടെ മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് വിദ്യാർത്ഥികൾ : 17 കാരൻ മരിച്ചു , 12 പേർ ആശുപത്രിയിൽ

News

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

India

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.