Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

സ്വേച്ഛാധിപതിയും സുഖലോലുപനുമായ ഒരു ജനകീയ നേതാവിന്റെ അധപതനത്തിനാണ് കഴിഞ്ഞ ദിവസം ദല്‍ഹി സാക്ഷ്യം വഹിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 11:02 pm IST
in Kerala
കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ന്യൂദല്‍ഹി: സ്വേച്ഛാധിപതിയും സുഖലോലുപനുമായ ഒരു ജനകീയ നേതാവിന്റെ അധപതനത്തിനാണ് കഴിഞ്ഞ ദിവസം ദല്‍ഹി സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താമസത്തിനായി കോടികള്‍ ചെലവഴിച്ച് കെട്ടിപ്പൊക്കിയ ശീഷ് മഹല്‍ എന്ന കൊട്ടാരത്തില്‍ നിന്നും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പടിയിറങ്ങേണ്ടി വന്നു കെജ്രിവാളിന്.

പിന്നീട് താമസം അശോക് മിത്തല്‍ എന്ന ശിഷ്യന്റെ വീട്ടില്‍. പക്ഷെ കഴിഞ്ഞ ദിവസം രാഘവ് ഛദ്ദയോടൊപ്പം ആം ആദ്മി വിട്ട് ബിജെപിയില്‍ എത്തിയവരില്‍ കെജ്രിവാളിന്റെ ശിഷ്യനായ അശോക് മിത്തലും ഉണ്ടായിരുന്നു. സ്വന്തം വീട്ടില്‍ താമസിക്കുന്ന നേതാവ് പോലും അറിയാതെയായിരുന്ന അശോക് മിത്തലിന്റെ ഈ നീക്കം. ലവ് ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയുടെ സ്ഥാപകനും പ്രഥമ ചാന്‍സലറുമാണ് അശോക് മിത്തല്‍. ഇദ്ദേഹത്തെ പഞ്ചാബില്‍ നിന്നും രാജ്യസഭയിലേക്ക് എത്തിച്ചത് കെജ്രിവാളാണ്. ആം ആദ്മി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു അശോക് മിത്തല്‍.

ഇതോടെ കെജ്രിവാളിനും ഭാര്യയ്‌ക്കും മകള്‍ക്കും വീണ്ടും അശോക് മിത്തലിന്റെ വീട്ടില്‍ നിന്നും പടിയിറങ്ങേണ്ടിവന്നു. സ്വന്തം താല്‍പര്യങ്ങളല്ലാതെ മറ്റൊന്നിനും പ്രാധാന്യം കല്‍പിക്കാത്ത അരവിന്ദ് കെജ്രിവാളിന്റെ സ്വഭാവമായിരുന്നു അയാളുടെ തകര്‍ച്ചയ്‌ക്ക് കാരണമായത്. തന്നേക്കാള്‍ മികച്ച പ്രകടനം നടത്തുന്നവരെ കെജ്രിവാളിന് കണ്ടുകൂടാ. അതാണ് രാഘവ് ഛദ്ദയുടെ കാര്യത്തില്‍ സംഭവിച്ചത്. ലോക് സഭയില്‍ മികച്ച പ്രകടനം നടത്തുന്ന രാഘവ് ഛദ്ദ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങിയതോടെ ആം ആദ്മി എന്ന പാര്‍ട്ടിയ്‌ക്ക് സ്പീക്കര്‍ അനുവദിച്ച സമയത്തില്‍ നിന്നും രാഘവ് ഛദ്ദയ്‌ക്ക് പ്രസംഗിക്കാന്‍ സമയം നല‍്കരുതെന്ന് കെജ്രിവാള്‍ പറഞ്ഞതിന് കാരണം രാഘവ് ഛദ്ദ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങിയതോടെയാണ്. രാഘവ് ഛദ്ദയുടെ ഇമേജ് തന്നേക്കാള്‍ വലുതാകുന്നുണ്ടോ എന്ന കോംപ്ലക്സാണ് അരവിന്ദ് കെജ്രിവാള്‍ രാഘവ് ഛദ്ദയെ ഒതുക്കാന്‍ കാരണമായത്. പണ്ട് അഴിമതിക്കെതിരെ സമരം നടത്തിയ പ്രായമേറിയ അന്ന ഹസാരെയെ ഒതുക്കി അതിന്റെ നേതൃത്വം പിടിച്ചെടുത്ത അതേ കൗശലം.

ഇന്നിപ്പോള്‍ ദല്‍ഹിയില്‍ സാധാരണ ഇടത്തേക്ക് താമസം മാറ്റേണ്ടിവന്നിരിക്കുന്നു കെജ്രിവാളിന്. ഇനി പഞ്ചാബ് കൂടി കയ്യില്‍ നിന്നും പോകുമോ എന്ന ഭയത്തിലാണ് കെജ്ലിവാള്‍ ഇപ്പോഴുള്ളത്.

കഴിഞ്ഞ ദിവസം മദ്യ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിനെ വലിയൊരു ആഘാതം കിട്ടിയതിന്റെ ചൂടാറിയിട്ടില്ല. കേസില്‍ വാദം കേള്‍ക്കേണ്ട സ്വര്‍ണ്ണ കാന്ത ശര്‍മ്മയോട് ഈ കേസില്‍ നിന്നും ഒഴിയണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെടുകയായിരുന്നു കെജ്രിവാള്‍. സ്വര്‍ണ്ണ കാന്ത ശര്‍മ്മ ആര്‍എസ്എസുമായി ബന്ധമുള്ള ഒരു അഭിഭാഷക സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തു എന്നതായിരുന്നു കെജ്രിവാളിന്റെ ആരോപണം. എന്നാല്‍ സ്വര്‍ണ്ണ കാന്ത ശര്‍മ്മ കേസില്‍ നിന്നും പിന്‍മാറിയില്ലെന്ന് മാത്രമല്ല, ചുട്ടമറുപടി കെജ്രിവാളിന് നല്‍കുകയും ചെയ്തു. ഏതെങ്കിലും സംഘടനയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്തത് കൊണ്ട് മാത്രം ഒരു ജഡ്ജിയുടെ വിധി നിഷ്പക്ഷമാകില്ലെന്ന് എങ്ങിനെ പറയാനാകും എന്നതായിരുന്ന സ്വര്‍ണ്ണ കാന്ത ശര്‍മ്മ എന്ന മിടുക്കിയായ ജഡ്ജിയുടെ വാദം.

 

Tags: aapArvind KejriwalAam Aadmi PartyRaghav ChadhaLatest newsAshok Mittal MP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

Kerala

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)
World

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

പുതിയ വാര്‍ത്തകള്‍

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.