Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 06:47 am IST
in Samskriti

അര്‍ജുനന്റെ അമ്പ് എല്‍ക്കുന്ന ശക്തിയില്‍ കര്‍ണ്ണന്റെ രഥം ഏറെ ദൂരെ പിറകിലേക്ക് പോയി കൊണ്ടിരിക്കുന്നു, തിരിച്ച് കര്‍ണ്ണന്‍ അമ്പ് എയ്യുമ്പോള്‍ അതേറ്റ് അര്‍ജുനന്റെ രഥം ഏഴു അടി മാത്രം പിറകിലേക്ക് പോകുന്നു. പക്ഷെ ഓരോ തവണയും രഥം ഏഴു അടി പിറകിലേക്ക് പോകുമ്പോള്‍ ശ്രീകൃഷ്ണന്‍ പറയും ‘എത്ര വീരനാണ് കര്‍ണ്ണന്‍’അര്‍ജുനന്റെ ബാണം കൊണ്ട് കര്‍ണ്ണ രഥം ഒരുപാട് ദൂരം പിറകിലേക്ക് പോകുമ്പോള്‍ ശ്രീകൃഷ്ണന്‍ മിണ്ടാതെ ഇരിക്കും. ഒരുപാട് തവണ ഇതു തന്നെ ആവര്‍ത്തിച്ചപ്പോള്‍ അര്‍ജുനന്‍ അസ്വസ്ഥനായി ശ്രീകൃഷ്ണനോട് ചോദിച്ചു,

‘ഹേ വാസുദേവാ അങ്ങ് എന്ത് പക്ഷഭേദം ആണ് കാണിക്കുന്നത് നമ്മുടെ രഥം ഏഴടി മാത്രമേ പിറകിലേക്ക് പോകുന്നുള്ളൂ. പക്ഷേ എന്റെ ബാണം കൊണ്ട് കര്‍ണ്ണ രഥം ഒരുപാട് പിറകിലേക്ക് പോകുന്നു. അത് അങ്ങ് കാണാതെ കര്‍ണ്ണനെ മഹാവീരന്‍ എന്ന് പുകഴ്‌ത്തുന്നത് എന്തിന് ?’

മന്ദഹസ്സിച്ചുകൊണ്ട് ശ്രീകൃഷ്ണന്‍ അര്‍ജുനനോട് പറഞ്ഞു, ‘ഹേ പാര്‍ത്ഥാ ഞാന്‍ പറഞ്ഞത് ശരിയാണ്, കര്‍ണ്ണന്‍ വീരനാണ്. നീ മുകളിലേക്ക് നോക്കുക നിന്റെ രഥത്തിന്റെ കൊടിക്കൂറയില്‍ ലോകത്തിലെ ഏറ്റവും ശക്തനായ വീരഹനുമാനും മുന്നില്‍ സാരഥിയായി ഞാന്‍ വാസുദേവ കൃഷ്ണനും ഉണ്ടായിട്ടും കര്‍ണ്ണന്റെ ബാണമേറ്റു രഥം ഏഴ് അടി പിറകിലേക്ക് പോകുന്നു. അപ്പോള്‍ ഞങ്ങള്‍ രണ്ടും ഇല്ലായിരുന്നെങ്കില്‍
നിന്റെ രഥത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതെ ആകുമായിരുന്നു.

സത്യം തിരിച്ചറിഞ്ഞപ്പോള്‍ അര്‍ജുനനന്‍ ഇളഭ്യനായി. പക്ഷെ എങ്കിലും സ്വന്തം കഴിവില്‍ ഒരുപാട് വിശ്വസിച്ചിരുന്ന അര്‍ജുനനന്‍ യുദ്ധത്തിന്റെ അവസാന ദിനമായിരുന്നുന്നു ആ സത്യം ശരിക്കും ബോധ്യപെട്ടത്. സാധാരണ എല്ലാ ദിവസവും യുദ്ധം കഴിഞ്ഞു രഥത്തില്‍ നിന്ന് സാരഥിയായ കൃഷ്ണന്‍ ആദ്യം ഇറങ്ങും പിന്നെ അര്‍ജുനനു വേണ്ടി വാതില്‍ തുറന്ന് കൊടുക്കും. എന്നാല്‍ അവസാന ദിനം ശ്രീ കൃഷ്ണന്‍ രഥത്തില്‍ തന്നെ ഇരുന്നിട്ട് അര്‍ജുനനോട് ഇറങ്ങി ഏറെ ദൂരം നടക്കാന്‍ പറഞ്ഞു.അര്‍ജുനന്‍ അത് അനുസരിച്ചു. അര്‍ജുനനന്‍ ഇറങ്ങി കുറെ ദൂരം എത്തിയപ്പോള്‍ ശ്രീകൃഷ്ണനും തേരില്‍ നിന്ന് ഇറങ്ങി. ഭഗവാന്‍ ഇറങ്ങിയതും രഥം കത്തി ഭസ്മം ആയി. ഇതുകണ്ട അര്‍ജുനന്‍ ആശ്ചര്യത്തോടെ ഭഗവാനെ നോക്കി. ഭഗവാന്‍ പറഞ്ഞു, ‘അര്‍ജുനാ നിന്റെ രഥം ഭീഷ്മര്‍, കൃപാചാര്യര്‍, ദ്രോണര്‍, കര്‍ണ്ണന്‍ എന്നിവരുടെ ദിവ്യാസ്ത്രങ്ങള്‍ ഏറ്റ് ഏറെ മുന്നേ തന്നെ ഭസ്മംആയി പോയിരുന്നു. പക്ഷെ ഞാന്‍ എന്റെ യോഗമായ ശക്തിയില്‍ ഒരു സങ്കല്‍പ്പ രഥം ആയിരുന്നു പകരം സൃഷ്ടിച്ചത്.

അര്‍ജുനന്‍ ഒരു നിമിഷം ഭൂമി പിളര്‍ന്നു താഴേക്ക് പോകുന്ന പോലെ തോന്നി. ‘ഞാന്‍’ എന്ന അഹം ബോധത്തില്‍ നമ്മളും പലപ്പോഴും അര്‍ജുനനനെപ്പോലെ ചിന്തിക്കാറുണ്ട്. ഈ ലോകത്തിലെ എല്ലാം നമ്മളുടെ വരുതിയില്‍ ആണെന്ന തികഞ്ഞ അഹം ബോധം. ഇവിടെ രഥം നമ്മുടെ ശരീരവും യുദ്ധം മാനസിക സങ്കര്‍ഷങ്ങളും ആകുന്നു. ഒരിക്കല്‍ ജീവിത യുദ്ധം കഴിഞ്ഞ് ജീവാത്മാവ് ആകുന്ന അര്‍ജുനന്‍ ശരീരമാകുന്ന രഥത്തില്‍ നിന്ന് ഇറങ്ങുന്നു,

പിന്നാലെ പരമാത്മാവും. അതോടെ അത് നശിക്കുന്നു.

Tags: Bagavat gitakrishanaKARNAHindu DivotionalMahabharataArjun
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

Samskriti

യുയുത്സു: പാണ്ഡവര്‍ക്കായി യുദ്ധം ചെയ്ത കൗരവന്‍

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: അര്‍ജുനന് പുനര്‍ജീവനേകിയ ഉലൂപി

India

‘ മദ്രസയിൽ വിദ്യാർത്ഥികൾ ഖുർആനിനൊപ്പം ഗീതയും വായിക്കട്ടെ ‘ : മൗലാന സാഹിബിനോടായി പറഞ്ഞ് ഐപിഎസ് ഉദ്യോഗസ്ഥൻ , പിന്തുണച്ച് എംഎൽഎയും

Samskriti

ലോകത്തിന് ദര്‍ശനമരുളിയ ഭാരതം

പുതിയ വാര്‍ത്തകള്‍

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.