Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 06:47 am IST
in Samskriti

അര്‍ജുനന്റെ അമ്പ് എല്‍ക്കുന്ന ശക്തിയില്‍ കര്‍ണ്ണന്റെ രഥം ഏറെ ദൂരെ പിറകിലേക്ക് പോയി കൊണ്ടിരിക്കുന്നു, തിരിച്ച് കര്‍ണ്ണന്‍ അമ്പ് എയ്യുമ്പോള്‍ അതേറ്റ് അര്‍ജുനന്റെ രഥം ഏഴു അടി മാത്രം പിറകിലേക്ക് പോകുന്നു. പക്ഷെ ഓരോ തവണയും രഥം ഏഴു അടി പിറകിലേക്ക് പോകുമ്പോള്‍ ശ്രീകൃഷ്ണന്‍ പറയും ‘എത്ര വീരനാണ് കര്‍ണ്ണന്‍’അര്‍ജുനന്റെ ബാണം കൊണ്ട് കര്‍ണ്ണ രഥം ഒരുപാട് ദൂരം പിറകിലേക്ക് പോകുമ്പോള്‍ ശ്രീകൃഷ്ണന്‍ മിണ്ടാതെ ഇരിക്കും. ഒരുപാട് തവണ ഇതു തന്നെ ആവര്‍ത്തിച്ചപ്പോള്‍ അര്‍ജുനന്‍ അസ്വസ്ഥനായി ശ്രീകൃഷ്ണനോട് ചോദിച്ചു,

‘ഹേ വാസുദേവാ അങ്ങ് എന്ത് പക്ഷഭേദം ആണ് കാണിക്കുന്നത് നമ്മുടെ രഥം ഏഴടി മാത്രമേ പിറകിലേക്ക് പോകുന്നുള്ളൂ. പക്ഷേ എന്റെ ബാണം കൊണ്ട് കര്‍ണ്ണ രഥം ഒരുപാട് പിറകിലേക്ക് പോകുന്നു. അത് അങ്ങ് കാണാതെ കര്‍ണ്ണനെ മഹാവീരന്‍ എന്ന് പുകഴ്‌ത്തുന്നത് എന്തിന് ?’

മന്ദഹസ്സിച്ചുകൊണ്ട് ശ്രീകൃഷ്ണന്‍ അര്‍ജുനനോട് പറഞ്ഞു, ‘ഹേ പാര്‍ത്ഥാ ഞാന്‍ പറഞ്ഞത് ശരിയാണ്, കര്‍ണ്ണന്‍ വീരനാണ്. നീ മുകളിലേക്ക് നോക്കുക നിന്റെ രഥത്തിന്റെ കൊടിക്കൂറയില്‍ ലോകത്തിലെ ഏറ്റവും ശക്തനായ വീരഹനുമാനും മുന്നില്‍ സാരഥിയായി ഞാന്‍ വാസുദേവ കൃഷ്ണനും ഉണ്ടായിട്ടും കര്‍ണ്ണന്റെ ബാണമേറ്റു രഥം ഏഴ് അടി പിറകിലേക്ക് പോകുന്നു. അപ്പോള്‍ ഞങ്ങള്‍ രണ്ടും ഇല്ലായിരുന്നെങ്കില്‍
നിന്റെ രഥത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതെ ആകുമായിരുന്നു.

സത്യം തിരിച്ചറിഞ്ഞപ്പോള്‍ അര്‍ജുനനന്‍ ഇളഭ്യനായി. പക്ഷെ എങ്കിലും സ്വന്തം കഴിവില്‍ ഒരുപാട് വിശ്വസിച്ചിരുന്ന അര്‍ജുനനന്‍ യുദ്ധത്തിന്റെ അവസാന ദിനമായിരുന്നുന്നു ആ സത്യം ശരിക്കും ബോധ്യപെട്ടത്. സാധാരണ എല്ലാ ദിവസവും യുദ്ധം കഴിഞ്ഞു രഥത്തില്‍ നിന്ന് സാരഥിയായ കൃഷ്ണന്‍ ആദ്യം ഇറങ്ങും പിന്നെ അര്‍ജുനനു വേണ്ടി വാതില്‍ തുറന്ന് കൊടുക്കും. എന്നാല്‍ അവസാന ദിനം ശ്രീ കൃഷ്ണന്‍ രഥത്തില്‍ തന്നെ ഇരുന്നിട്ട് അര്‍ജുനനോട് ഇറങ്ങി ഏറെ ദൂരം നടക്കാന്‍ പറഞ്ഞു.അര്‍ജുനന്‍ അത് അനുസരിച്ചു. അര്‍ജുനനന്‍ ഇറങ്ങി കുറെ ദൂരം എത്തിയപ്പോള്‍ ശ്രീകൃഷ്ണനും തേരില്‍ നിന്ന് ഇറങ്ങി. ഭഗവാന്‍ ഇറങ്ങിയതും രഥം കത്തി ഭസ്മം ആയി. ഇതുകണ്ട അര്‍ജുനന്‍ ആശ്ചര്യത്തോടെ ഭഗവാനെ നോക്കി. ഭഗവാന്‍ പറഞ്ഞു, ‘അര്‍ജുനാ നിന്റെ രഥം ഭീഷ്മര്‍, കൃപാചാര്യര്‍, ദ്രോണര്‍, കര്‍ണ്ണന്‍ എന്നിവരുടെ ദിവ്യാസ്ത്രങ്ങള്‍ ഏറ്റ് ഏറെ മുന്നേ തന്നെ ഭസ്മംആയി പോയിരുന്നു. പക്ഷെ ഞാന്‍ എന്റെ യോഗമായ ശക്തിയില്‍ ഒരു സങ്കല്‍പ്പ രഥം ആയിരുന്നു പകരം സൃഷ്ടിച്ചത്.

അര്‍ജുനന്‍ ഒരു നിമിഷം ഭൂമി പിളര്‍ന്നു താഴേക്ക് പോകുന്ന പോലെ തോന്നി. ‘ഞാന്‍’ എന്ന അഹം ബോധത്തില്‍ നമ്മളും പലപ്പോഴും അര്‍ജുനനനെപ്പോലെ ചിന്തിക്കാറുണ്ട്. ഈ ലോകത്തിലെ എല്ലാം നമ്മളുടെ വരുതിയില്‍ ആണെന്ന തികഞ്ഞ അഹം ബോധം. ഇവിടെ രഥം നമ്മുടെ ശരീരവും യുദ്ധം മാനസിക സങ്കര്‍ഷങ്ങളും ആകുന്നു. ഒരിക്കല്‍ ജീവിത യുദ്ധം കഴിഞ്ഞ് ജീവാത്മാവ് ആകുന്ന അര്‍ജുനന്‍ ശരീരമാകുന്ന രഥത്തില്‍ നിന്ന് ഇറങ്ങുന്നു,

പിന്നാലെ പരമാത്മാവും. അതോടെ അത് നശിക്കുന്നു.

Tags: MahabharataArjunBagavat gitakrishanaKARNAHindu Divotional
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മദ്രസയിൽ വിദ്യാർത്ഥികൾ ഖുർആനിനൊപ്പം ഗീതയും വായിക്കട്ടെ ‘ : മൗലാന സാഹിബിനോടായി പറഞ്ഞ് ഐപിഎസ് ഉദ്യോഗസ്ഥൻ , പിന്തുണച്ച് എംഎൽഎയും

Samskriti

ലോകത്തിന് ദര്‍ശനമരുളിയ ഭാരതം

Samskriti

കണ്ണന്റെ യഥാര്‍ത്ഥ ഭക്തന്‍

India

പുടിന് ഭഗവദ് ഗീത സമ്മാനിച്ചതില്‍ തെറ്റില്ല, ഗീതയും മഹാഭാരതവും രാമായണവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം: ശശി തരൂര്‍

Samskriti

പ്രത്യക്ഷ ബന്ധു, പരോക്ഷ ശത്രു; ശകുനി

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ കെജ്രിവാളിനെതിരായ കേസിൽ നിന്ന് പിന്മാറി; പകരം കെജ്‌രിവാളിനെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തു

മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ സ്വീകരിക്കുമെന്ന് ജി സുധാകരന്‍, വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിനെ ആരും വിമര്‍ശിച്ചിട്ടില്ല

പ്രധാനമന്ത്രിയെ ചാനലിലൂടെ അപമാനിച്ച സംഭവം; മീഡിയ വണ്ണിനും മാധ്യമപ്രവർത്തകൻ ജിമ്മി ജയിംസിനും എതിരെ കേസെടുത്ത് ഡൽഹി പൊലീസ്

‘ജിഹാദി’ ലഹരിമരുന്നുവേട്ട; 182 കോടിരൂപയുടെ കാപ്റ്റഗൺ പിടിച്ചു, ലഹരിവേട്ട  ഓപ്പറേഷൻ ‘രേജ് പിൽ’ വഴി 

നെതർലാൻഡ്‌സ് ട്യൂലിപ്പുകൾക്ക് പ്രശസ്തമെങ്കിൽ , ഇന്ത്യ താമരപ്പൂക്കൾ കൊണ്ട് പ്രശസ്തമെന്ന് മോദി ; നെതർലൻഡിലും താമരയെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറാവണം: ബിജെപി രാഷ്‌ട്രീയ പ്രമേയം

ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍ (ഇടത്ത്) ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍, മരുമകന്‍ ആദവ് അര്‍ജുന, മകന്‍ ജോസ് മാര്‍ട്ടിന്‍ (വലത്ത്)

പൊളിറ്റിക്കല്‍ പവര്‍ഗ്രൂപ്പായി ലോട്ടറി കിംഗ് സാന്‍റിയാഗോ മാര്‍ട്ടിന്‍, മരുമകന്‍ ടിവികെ മന്ത്രി, ഭാര്യ എഐഎഡിഎംകെ എംഎല്‍എ, മകന്‍ പോണ്ടിച്ചേരി എംഎല്‍എ

പശ്ചിമേഷ്യൻ സംഘർഷ സഹചര്യത്തിൽ എല്ലാ പ്രണയങ്ങളും പാരിസിൽതന്നെ പൂക്കണമെന്നുണ്ടോ?കമൽ ഹാസൻ

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ചത് തന്റെ ഭാര്യ അല്ല: വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി വസീഫ്

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിങ്കളാഴ്ച തിരുവനന്തപുരത്ത്, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.