Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ പര്‍ദ്ദ ധരിച്ച് വന്ന് കള്ളവോട്ട് ചെയ്തത് ആരാണ്? കന്നിവോട്ടറായ ഖദീജ ബീവിയുടെ വോട്ട് പര്‍ദ്ദയിട്ട് വന്ന കള്ളവോട്ടര്‍ക്ക് ചെയ്യാന്‍ സാധിച്ചത് എന്തുകൊണ്ടാണ്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 10:52 pm IST
inKerala
പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ പര്‍ദ്ദ ധരിച്ച് വന്ന് കള്ളവോട്ട് ചെയ്തത് ആരാണ്? കന്നിവോട്ടറായ ഖദീജ ബീവിയുടെ വോട്ട് പര്‍ദ്ദയിട്ട് വന്ന കള്ളവോട്ടര്‍ക്ക് ചെയ്യാന്‍ സാധിച്ചത് എന്തുകൊണ്ടാണ്? വോട്ടറെ തിരിച്ചറിയാന്‍ പര്‍ദ്ദ തടസ്സമാകുന്നുവെന്നതിനാല്‍ ഉദ്യോഗസ്ഥര്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ്. കാരണം കള്ളവോട്ടറുടെ പര്‍ദ്ദയെങ്ങാനും പൊക്കി മുഖം തിരിച്ചറിയാന്‍ ശ്രമിച്ചാല്‍ ആ ഉദ്യോഗസ്ഥര്‍ക്ക് പിന്നെ കേരളത്തില്‍ ജീവിക്കാനാവുമോ?

വലിയ ആശങ്കയാണ് ബീമാപ്പള്ളിയിലെ ബൂത്ത് നമ്പര്‍ 196ല്‍ ഉയരുന്നത്. 21 കാരിയായ ഖദീജ ബീവിയുടെ കന്നിവോട്ടാണ് മറ്റൊരാൾ ചെയ്തത്. പർദ്ദ ധരിച്ചെത്തിയ ആരോ വോട്ട് ചെയ്തുവെന്നും ആളെ മനസിലായില്ലെന്നുമാണ് ഉദ്യോ​ഗസ്ഥരുടെ പ്രതികരണം. കാരണം പര്‍ദ്ദ ധരിച്ചുവരുന്നവരുടെ മുഖം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്ന സാഹചര്യം നിലനില്‍ക്കുകയാണ്.

ഈ പ്രശ്നം മൂലം ബീമാപ്പള്ളിയിലെ സുനാമി കോളനി സ്വദേശിനിയായ ഖദീജാ ബീവിയ്‌ക്ക് നഷ്ടമായത് കന്നിവോട്ട് ചെയ്യാനുള്ള അവകാശമാണ്. ഖദീജാ ബീവിയെയും കൊണ്ട് വോട്ട് ചെയ്യാന്‍ മാതാവ് സമീറ ബീവി എത്തിയത് ഏറെ ദുഖം കടിച്ചമര്‍ത്തിയാണ്. കാരണം സമീറ ബീവിയുടെ ഉമ്മ മരണപ്പെട്ടത് പോളിംഗ് ദിവസം പുലര്‍ച്ചെയാണ്. എന്നിട്ടും അവര്‍ മകള്‍ ഖദീജാ ബീവി കന്നിവോട്ട് ചെയ്യട്ടെ എന്ന് കരുതിയാണ് മകള്‍ക്കൊപ്പം വന്നത്. പക്ഷെ അപ്പോഴേക്കും പര്‍ദ്ദയിട്ട് വന്ന കള്ളവോട്ടര്‍ ഖദീജാ ബീവിയുടെ വോട്ട് ചെയ്ത് കടന്നു കളഞ്ഞിരുന്നു.

‘എന്റെ മകളുടെ വോട്ട് ആരോ ഇട്ടു. പര്‍ദ്ദ ധരിച്ച് ആരാേ വോട്ട് ചെയ്തെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. അവർ പ്രായം നോക്കിയില്ല. പ്രായം നോക്കിയല്ലേ അത് ചെയ്യേണ്ടത്. ഇത്രയും ഉദ്യോ​ഗസ്ഥർ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മകളെ അവർ തിരിച്ചുവിട്ടത്. പര്‍ദ്ദയിട്ട് ആരോ വന്നു വോട്ട് ചെയ്തുവെന്നാണ് അവർ പറയുന്നത്.’– സമീറ ബീവി പറയുന്നു.

‘പര്‍ദ്ദധരിച്ച് വന്നാലും വരുന്നയാളുടെ പ്രായം നോക്കണ്ടേ. ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ് ഇവിടെ നടന്നത്. ഉദ്യോ​ഗസ്ഥർ അവിടെ എന്തിനാണ് ഇരിക്കുന്നത്? സമീറ ബീവി ചോദിച്ചു. പക്ഷെ ഉദ്യോഗസ്ഥര്‍ അവരുടെ നിസ്സഹായത പ്രകടിപ്പിക്കുന്നു. ‘പര്‍ദ്ദ ധരിച്ചുവരുന്ന ഒരു വോട്ടറുടെ പ്രായം നോക്കണമെങ്കില്‍ അവരുടെ പര്‍ദ്ദ നീക്കി നോക്കണം. അത് ചെയ്താല്‍ പിന്നെ എന്താണ് സംഭവിക്കുക എന്നറിയാമല്ലോ?’- ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രത്യേകിച്ചും ബീമാപള്ളി എന്ന പ്രദേശം സാമൂദായികമായി ഏറെ സെന്‍സിറ്റീവായ പ്രദേശം കൂടിയാണെന്നതാണ് ഉദ്യോഗസ്ഥരെ പര്‍ദ്ദ നീക്കി നോക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്.

 

Tags: Behind purdahfalse votingLatest newsBeemapallyPurdahelection 2026Kerala Assembly election2026Sameera beeviKhadeeja Beevi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.