Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ പര്‍ദ്ദ ധരിച്ച് വന്ന് കള്ളവോട്ട് ചെയ്തത് ആരാണ്? കന്നിവോട്ടറായ ഖദീജ ബീവിയുടെ വോട്ട് പര്‍ദ്ദയിട്ട് വന്ന കള്ളവോട്ടര്‍ക്ക് ചെയ്യാന്‍ സാധിച്ചത് എന്തുകൊണ്ടാണ്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 10:52 pm IST
in Kerala
പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ പര്‍ദ്ദ ധരിച്ച് വന്ന് കള്ളവോട്ട് ചെയ്തത് ആരാണ്? കന്നിവോട്ടറായ ഖദീജ ബീവിയുടെ വോട്ട് പര്‍ദ്ദയിട്ട് വന്ന കള്ളവോട്ടര്‍ക്ക് ചെയ്യാന്‍ സാധിച്ചത് എന്തുകൊണ്ടാണ്? വോട്ടറെ തിരിച്ചറിയാന്‍ പര്‍ദ്ദ തടസ്സമാകുന്നുവെന്നതിനാല്‍ ഉദ്യോഗസ്ഥര്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ്. കാരണം കള്ളവോട്ടറുടെ പര്‍ദ്ദയെങ്ങാനും പൊക്കി മുഖം തിരിച്ചറിയാന്‍ ശ്രമിച്ചാല്‍ ആ ഉദ്യോഗസ്ഥര്‍ക്ക് പിന്നെ കേരളത്തില്‍ ജീവിക്കാനാവുമോ?

വലിയ ആശങ്കയാണ് ബീമാപ്പള്ളിയിലെ ബൂത്ത് നമ്പര്‍ 196ല്‍ ഉയരുന്നത്. 21 കാരിയായ ഖദീജ ബീവിയുടെ കന്നിവോട്ടാണ് മറ്റൊരാൾ ചെയ്തത്. പർദ്ദ ധരിച്ചെത്തിയ ആരോ വോട്ട് ചെയ്തുവെന്നും ആളെ മനസിലായില്ലെന്നുമാണ് ഉദ്യോ​ഗസ്ഥരുടെ പ്രതികരണം. കാരണം പര്‍ദ്ദ ധരിച്ചുവരുന്നവരുടെ മുഖം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്ന സാഹചര്യം നിലനില്‍ക്കുകയാണ്.

ഈ പ്രശ്നം മൂലം ബീമാപ്പള്ളിയിലെ സുനാമി കോളനി സ്വദേശിനിയായ ഖദീജാ ബീവിയ്‌ക്ക് നഷ്ടമായത് കന്നിവോട്ട് ചെയ്യാനുള്ള അവകാശമാണ്. ഖദീജാ ബീവിയെയും കൊണ്ട് വോട്ട് ചെയ്യാന്‍ മാതാവ് സമീറ ബീവി എത്തിയത് ഏറെ ദുഖം കടിച്ചമര്‍ത്തിയാണ്. കാരണം സമീറ ബീവിയുടെ ഉമ്മ മരണപ്പെട്ടത് പോളിംഗ് ദിവസം പുലര്‍ച്ചെയാണ്. എന്നിട്ടും അവര്‍ മകള്‍ ഖദീജാ ബീവി കന്നിവോട്ട് ചെയ്യട്ടെ എന്ന് കരുതിയാണ് മകള്‍ക്കൊപ്പം വന്നത്. പക്ഷെ അപ്പോഴേക്കും പര്‍ദ്ദയിട്ട് വന്ന കള്ളവോട്ടര്‍ ഖദീജാ ബീവിയുടെ വോട്ട് ചെയ്ത് കടന്നു കളഞ്ഞിരുന്നു.

‘എന്റെ മകളുടെ വോട്ട് ആരോ ഇട്ടു. പര്‍ദ്ദ ധരിച്ച് ആരാേ വോട്ട് ചെയ്തെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. അവർ പ്രായം നോക്കിയില്ല. പ്രായം നോക്കിയല്ലേ അത് ചെയ്യേണ്ടത്. ഇത്രയും ഉദ്യോ​ഗസ്ഥർ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മകളെ അവർ തിരിച്ചുവിട്ടത്. പര്‍ദ്ദയിട്ട് ആരോ വന്നു വോട്ട് ചെയ്തുവെന്നാണ് അവർ പറയുന്നത്.’– സമീറ ബീവി പറയുന്നു.

‘പര്‍ദ്ദധരിച്ച് വന്നാലും വരുന്നയാളുടെ പ്രായം നോക്കണ്ടേ. ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ് ഇവിടെ നടന്നത്. ഉദ്യോ​ഗസ്ഥർ അവിടെ എന്തിനാണ് ഇരിക്കുന്നത്? സമീറ ബീവി ചോദിച്ചു. പക്ഷെ ഉദ്യോഗസ്ഥര്‍ അവരുടെ നിസ്സഹായത പ്രകടിപ്പിക്കുന്നു. ‘പര്‍ദ്ദ ധരിച്ചുവരുന്ന ഒരു വോട്ടറുടെ പ്രായം നോക്കണമെങ്കില്‍ അവരുടെ പര്‍ദ്ദ നീക്കി നോക്കണം. അത് ചെയ്താല്‍ പിന്നെ എന്താണ് സംഭവിക്കുക എന്നറിയാമല്ലോ?’- ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രത്യേകിച്ചും ബീമാപള്ളി എന്ന പ്രദേശം സാമൂദായികമായി ഏറെ സെന്‍സിറ്റീവായ പ്രദേശം കൂടിയാണെന്നതാണ് ഉദ്യോഗസ്ഥരെ പര്‍ദ്ദ നീക്കി നോക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്.

 

Tags: BeemapallyPurdahelection 2026Kerala Assembly election2026Sameera beeviKhadeeja BeeviBehind purdahfalse votingLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

India

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

India

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

Kerala

കേരളത്തില്‍ ഭരണം കിട്ടിയപ്പോള്‍ പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടും ആകാം:

Kerala

അട്ടപ്പാടി മധുക്കേസ്: ഒന്നാം പ്രതി ഹസ്സനെ വെറുതെ വിട്ടു, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബം

പുതിയ വാര്‍ത്തകള്‍

പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; പരീക്ഷാഫലം വേ​ഗത്തിൽ അറിയാനുള്ള വെബ്സൈറ്റുകൾ ഏതെന്നോ?

എബോള വൈറസ് ഭീതി : യാത്രാ നിർദ്ദേശങ്ങളുമായി ഒമാൻ സിവിൽ എവിയേഷൻ അതോറിറ്റി

കർണാടക മുഖ്യമന്ത്രി മാറുമോ? സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ കാണും

ഭാരതത്തിന്റെ വികസന പ്രയാണം

വിദേശനയത്തില്‍ മോദി യുഗം: ഭാരതത്തിന്റെ നയതന്ത്ര മുന്നേറ്റങ്ങള്‍

എബോള വൈറസ് ബാധ : അതീവ ജാഗ്രത പുലർത്തി കേന്ദ്ര സർക്കാർ : ജെ പി നദ്ദയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

നരേന്ദ്ര ഭാരതം മുന്നോട്ടു തന്നെ

ട്വിഷ ശർമ്മ കേസ് സിബിഐക്ക് കൈമാറി : അന്വേഷണം ഏറ്റെടുക്കാൻ സംഘം ഭോപ്പാലിലെത്തി

ജീവന്റെ വിലയോ ഒരു പിടി അരി?

ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മൈൻ സ്ഥാപിക്കുന്ന ബോട്ടുകളും ബോംബിട്ട് തകർത്ത് അമേരിക്ക : മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.