Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

മരണം പുല്ലാക്കിയവര്‍. അവരാണ് യുഎസ് സേനയിലെ സീല്‍ ടീം 6. 2011 മെയ് 2ന് ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയര്‍ എന്ന ദൗത്യവുമായി പാകിസ്ഥാനിലെത്തി അവിടെ ഒരു വീട്ടില്‍ ഒളിച്ചുകഴിയുകയായിരുന്ന ഒസാമ ബിന്‍ ലാദനെ വധിക്കുകയായിരുന്നു സീല്‍ ടീം 6.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2026, 07:14 pm IST
in World
യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ടെഹ്റാന്‍: മൂന്ന് ലക്ഷം കരസൈനികരുള്ള ഇറാനില്‍ കടന്നുചെന്ന് യുഎസിന്റെ പൈലറ്റിനെ രക്ഷിക്കുക എന്ന ദുഷ്കരദൗത്യം നിര്‍വ്വഹിക്കാന്‍ അമേരിക്ക ഇറക്കിയത് അവരുടെ ഏറ്റവും അപകടകാരികളായ സേനാ ടീമിനെയാണ്. യുഎസ് സീല്‍ ടീം 6 എന്നറിയപ്പെടുന്ന ഈ സംഘമാണ് പണ്ട് ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനില്‍ കടന്നു ചെന്ന് പാകിസ്ഥാന്‍ പോലും അറിയാതെ വധിച്ചത്.

മരണം പുല്ലാക്കിയവര്‍. അവരാണ് യുഎസ് സേനയിലെ സീല്‍ ടീം 6. 2011 മെയ് 2ന് ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയര്‍ എന്ന ദൗത്യവുമായി പാകിസ്ഥാനിലെത്തി അവിടെ ഒരു വീട്ടില്‍ ഒളിച്ചുകഴിയുകയായിരുന്ന ഒസാമ ബിന്‍ ലാദനെ പാകിസ്താന്‍ പോലും അറിയാതെ വധിച്ചവരാണ്  സീല്‍ ടീം 6. പാകിസ്ഥാന്‍ പോലും അറിയാതെയായിരുന്നു പാകിസ്ഥാനില്‍ കയറി യുഎസ് സീല്‍ ടീം 6 അടിച്ചത്. ജീവിതവും മരണവും പുല്ലാക്കിയവരാണ് യുഎസ് സീല്‍ ടീം. പാകിസ്ഥാന്റെ റഡാറുകളില്‍ പതിയാത്ത സ്റ്റെല്‍ത്ത് വിമാനത്തില്‍ അവര്‍ ഒസാമ ബിന്‍ ലാദന്‍ ഒളിച്ചുകഴിയുന്ന വീടിന്റെ കോമ്പൗണ്ടിലേക്ക് കടന്നു. പിന്നീട് വാതില്‍പ്പൊളിച്ച് കയറി വെടിവെപ്പ് തുടങ്ങി. ഒസാമയ്‌ക്ക് കാവല്‍ നിന്നിരുന്ന ഭീകരരെ വധിച്ചു. അതിന് ശേഷം വീടിന്റെ മൂന്നാം നിലയില്‍ ഉള്ളത് ഒസാമ ബിന്‍ ലാദന്‍ തന്നെയാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വെടിവെച്ച് കൊന്നത്. ഒസാമ ബിന്‍ ലാദന് സ്മാരകം ഉയരാതിരിക്കാന്‍ ലാദന്റെ മൃതദേഹം നടുക്കടലില്‍ ഇടുകയായിരുന്നു.

ഇറാനിലും യുഎസ് സീല്‍ ടീം 6 നെ ഇറക്കിയത് അങ്ങേയറ്റം ദുഷ്കരമായ ദൗത്യം നിറവേറ്റാനാണ്. ഇറാനില്‍ തകര്‍ന്നുവീണ വിമാനത്തില്‍ നിന്നും ചാടി രക്ഷപ്പെട്ട പൈലറ്റിന്റെ ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു ദൗത്യം. മൂന്ന് ലക്ഷം പേരുള്ള ഇറാനിലെ ഐആര്‍ജിസി എന്ന പ്രത്യേക സേനയുടെ സാന്നിധ്യമുള്ള ഇടത്തിലേക്കാണ് പൈലറ്റിനെ അന്വേഷിച്ച് പോകേണ്ടത്. എന്തും സംഭവിക്കാം. പക്ഷെ യുഎസ് സീല്‍ ടീം 6 പൈലറ്റിനെ രക്ഷിച്ചെടുത്ത് കൊണ്ടുവരികയായിരുന്നു. നേവി സീല്‍സ് എന്നാണ് ഇവരെ വിശേഷിപ്പിക്കുക എങ്കിലും യുഎസ് സേനയിലെ കര, നാവിക, വ്യോമ മേഖലകളുടെ സംയുക്ത സേനയാണിത്.

ഏപ്രില്‍ 3നാണ് അമേരിക്കയുടെ എഫ്15ഇ സ്ട്രൈക്ക് ഈഗിള്‍ വിമാനം ഇറാന്‍ വെടിവെച്ചിട്ടത്. പൈലറ്റ് ഉടന്‍ വിമാനത്തില്‍ നിന്നും ചാടി രക്ഷപ്പെട്ടു. വെപ്പണ്‍സ് സിസ്റ്റം ഓഫീസറായ ഈ പൈലറ്റ് ഇറാന്റെ മലനിരകളില്‍ ഒറ്റപ്പെട്ടു. യുഎസ് സൈന്യത്തില്‍ പൈലറ്റുമാര്‍ക്ക് നല്‍കുന്ന അതീവ കഠിനമായ അതിജീവന പരിശീലനമാണ് ഇവിടെ അദ്ദേഹത്തിന്റെ തുണയ്‌ക്കെത്തിയത്.

കാണാതായ സൈനികനെ കണ്ടെത്താന്‍ ഇറാന്‍ സൈന്യം മാത്രമല്ല, പ്രദേശവാസികളും രംഗത്തിറങ്ങി. സൈനികനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ തുക പ്രതിഫലം പ്രഖ്യാപിച്ചുകൊണ്ട് ഇറാന്‍ സമ്മര്‍ദ്ദം ചെലുത്തി. പിന്നാലെ, ശനിയാഴ്ച രാത്രി അതീവ രഹസ്യമായി ഇറാന്‍ മണ്ണിലിറങ്ങിയ യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് സംഘം കേണലിനെ രക്ഷപ്പെടുത്തി.

യു.എസിന്റെ ചരിത്രത്തിലെ ത്രസിപ്പിക്കുന്ന രക്ഷാദൗത്യങ്ങളില്‍ ഒന്നായിരുന്നു ഇതെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് ഇറാന്‍മലനിരകള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്ന സൈനികനെ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് യു.എസ് സീല്‍ 6 ടീം പ്രത്യേകസംഘം പുറത്തെത്തിച്ചത്.

യുഎസ് സീല്‍ ടീം 6ന്റെ ജനനം ഇറാനില്‍ 1980ല്‍ നടന്ന മറ്റൊരു ദൗത്യത്തില്‍ നിന്നും

1980ല്‍ ഒരു ദൗത്യം ഇറാനില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സീല്‍ ടീം രുപീകരിക്കുന്നത്.

യു.എസിന്റെ ഓപ്പറേഷന്‍ ഈഗിള്‍ ക്ലോ എന്ന അമേരിക്കന്‍ സേനയുടെ ദൗത്യം ഇറാനില്‍ പരാജയപ്പെട്ടിരുന്നു. ഈഗിള്‍ക്ലോ ദൗത്യത്തിന്റെ ഭാഗമായ ഹെലികോപ്ടര്‍ യാത്രവിമാനവുമായി കൂടിയിടിച്ച്‌ എട്ട് പേര്‍ മരിക്കുകയായിരുന്നു. ദൗത്യം പരാജയപ്പെട്ടുവെങ്കിലും അന്ന് ഈ ദൗത്യത്തിനായി രൂപീകരിച്ച സീല്‍ ടീം യു.എസിന്റെ പ്രധാനപ്പെട്ട ദൗത്യസംഘമായി പിന്നീട് മാറി.

ഔദ്യോഗികമായി നേവല്‍ സ്‌പെഷ്യല്‍ വാര്‍ഫെയര്‍ ഡെവലപ് മെന്‍റ് സംഘം എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഈ സംഘത്തിന്റെ പ്രധാന ചുമതലകള്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളും ബന്ദിമോചനവുമാണ്. 30 വയസ്സുകാരായിരിക്കും പൊതുവേ ഈ ടീമിലെ അംഗങ്ങളുടെ പ്രായം. ഏകദേശം യുഎസ് സീല്‍ ടീം 6ല്‍ 8000 മുതല്‍ 9000 വരെ അംഗങ്ങളുണ്ട്.

2011ലെ ഒസാമ ബിന്‍ലാദന്റെ വധം, 2009ല്‍ സൊമാലയിന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്നും യു.എസ് ചരക്ക് കപ്പലിനെ മോചിപ്പിക്കാന്‍ വേണ്ടി നടത്തിയ ദൗത്യം എന്നിങ്ങനെ ജീവനപണയം വെച്ചുള്ള ദൗത്യത്തിലെല്ലാം യുഎസ് സീല്‍ ടീം 6 ഉണ്ടായിരുന്നു.

Tags: osama bin ladenLatest newsIran warUS Seal team 6US NavyUS pilot rescueiran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

Kerala

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

Kerala

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

പുതിയ വാര്‍ത്തകള്‍

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.