Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

യുവനേതാക്കള്‍ ലഹരിയുടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 08:35 am IST
in Kerala

തിരുവനന്തപുരം: സിപിഎമ്മിലെ യുവജന സംഘടനാ പ്രവര്‍ത്തകര്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നുവെന്നും സ്ത്രീകള്‍ക്ക് സിപിഎമ്മില്‍ പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാണെന്നും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാകമ്മിറ്റി അംഗവുമായിരുന്ന വര്‍ക്കലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സ്മിതാ സുന്ദരേശന്റെ വെളിപ്പെടുത്തല്‍.

സിപിഎം വിടാനുണ്ടായ സാഹചര്യം?
സ്ത്രീ ശാക്തീകരണത്തെക്കുറിച്ചൊക്കെ സിപിഎം പറയാറുണ്ടെങ്കിലും സ്ത്രീകള്‍ക്ക് പരിഗണനയെന്നല്ല, അഭിപ്രായ സ്വാതന്ത്ര്യം പോലും നല്‍കാറില്ല. സ്ത്രീകളെ മാനിക്കാറില്ല. പ്രതികരിച്ചാല്‍ പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ഭീഷണിയും സമ്മര്‍ദ്ദ തന്ത്രവും പ്രയോഗിക്കും. ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് സിപിഎമ്മില്‍ പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാണ്. ഇതിനെക്കുറിച്ച് നേതൃത്വത്തിന് പരാതി നല്‍കിയാല്‍പോലും ഫലമുണ്ടാകാറില്ല.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വനിതകളുടെ നിലപാടെന്തായിരുന്നു?
ഈശ്വര വിശ്വാസികളും അമ്പലത്തില്‍ പോകുന്നവരുമായ നിരവധി വനിതകള്‍ സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പാര്‍ട്ടിനിലപാടിനെ എതിര്‍ക്കുന്ന ധാരാളം പേരാണ് പാര്‍ട്ടിക്കുള്ളിലുള്ളത്.

സിപിഎം നേതൃത്വത്തിന്റെ നിലപാട്?
സിപിഎമ്മിന്റെ ആദര്‍ശശുദ്ധിയെല്ലാം പോയി. ഇപ്പോള്‍ പണമുള്ളവര്‍ക്കും ഇഷ്ടക്കാര്‍ക്കും വേണ്ടി ആശയത്തെ ബലികൊടുക്കുന്നവരായി മാറി. നേതൃത്വം പണമുള്ളവര്‍ക്കും ഇഷ്ടക്കാര്‍ക്കും വേണ്ടി സംഘടനാതാത്പര്യങ്ങളെ ബലികൊടുക്കുന്നവരായി. സ്വജനപക്ഷപാതവും അഴിമതിയും വര്‍ധിച്ചു. വ്യക്തിതാത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു.

പാര്‍ട്ടി കുടുംബത്തില്‍ മുന്‍ ഏരിയാ സെക്രട്ടറിയുടെ മകളായാണ് താന്‍ ജനിച്ചത്. താന്‍ പ്രവര്‍ത്തിച്ചതും പാര്‍ട്ടിക്കുവേണ്ടി തന്നെയാണ്. തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്നാണ് അന്നൊക്കെ പറഞ്ഞുവന്നിരുന്നത്. എന്നാല്‍ ഇന്ന് അടിസ്ഥാന വര്‍ഗങ്ങളെ അവഗണിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. പുതിയ നിലപാടുകളില്‍ അസ്വസ്ഥരായ നിരവധി പേരാണ് പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്നത്. അഭിപ്രായം പറയുന്നവര്‍ക്കെതിരെ ഭീഷണിയുയര്‍ത്തും. അതിനാല്‍ പലര്‍ക്കും കാര്യങ്ങള്‍ തുറന്നുപറയാന്‍ ഭയമാണ്. നേതാക്കളുടെ വഴിവിട്ടപോക്കില്‍ മനംമടുത്ത കൂടുതല്‍ പേര്‍ പാര്‍ട്ടിയിലെ ദുഷ്പ്രവണതകളെ തള്ളിപ്പറഞ്ഞ് പുറത്തേക്ക് വരാന്‍ തയാറെടുക്കുകയാണ്.

എന്തുകൊണ്ട് ബിജെപി?
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനനയവും പ്രവര്‍ത്തന സുതാര്യതയുമാണ് തന്നെ ബിജെപിയിലേക്കെത്തിച്ചത്. അമൃത് ഭാരത് പദ്ധതിപ്രകാരം 123 കോടി രൂപ ചെലവില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കുന്നതും സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍പ്പെടുത്തി വര്‍ക്കല ജനാര്‍ദ്ദനസ്വാമിക്ഷേത്ര വികസനത്തിന് 25 കോടി അനുവദിച്ചതും ശിവഗിരിയുടെ വികസനത്തിന് പ്രസാദ് പദ്ധതിയിലൂടെ 70 കോടി അനുവദിച്ചതും നാഷണല്‍ ഹൈവേ ഉള്‍പ്പെടെ സംസ്ഥാനത്തെ റോഡ് വികസനം നടപ്പാക്കുന്നതുമെല്ലാം മണ്ഡലത്തിലെ യുവാക്കളെ വളരെയധികം ആകര്‍ഷിക്കുന്നുണ്ട്.

വരും ദിവസങ്ങളില്‍ സിപിഎമ്മില്‍ നിന്ന് കൂടുതല്‍ പേര്‍ ബിജെപിയിലേക്കെത്തുമെന്നും മോദിസര്‍ക്കാരിന്റെ വികസന നയങ്ങള്‍ വര്‍ക്കലയില്‍ നടപ്പാക്കാന്‍ തന്റെ കഴിവ് മുഴുവന്‍ ഉപയോഗിക്കുമെന്നും അഡ്വ. സ്മിതാ സുന്ദരേശന്‍ പറഞ്ഞു.

Tags: CPM KeralaKerala assembly election 2026election 2026Women do not have freedom of action.Adv. Smita Sundaresan.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

Kerala

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

India

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു
India

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

പുതിയ വാര്‍ത്തകള്‍

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.