Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആരെന്ന് ജി. സുധാകരന്‍ വ്യക്തമാക്കണം; കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരെ സുധാകരന് അറിയാം: സന്ദീപ് വാചസ്പതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 12:37 pm IST
in Kerala

ചെങ്ങന്നൂര്‍: പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആരെന്ന് ജി. സുധാകരന്‍ വ്യക്തമാക്കണമെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അധ്യക്ഷന്‍ സന്ദീപ് വാചസ്പതി. സുധാകരന്‍ സിപിഎം പ്രധാനിയായി വാഴുമ്പോഴാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത്. അന്ന് ആലപ്പുഴയില്‍ ജി. സുധാകരന്‍ അറിയാതെ ഒരില പോലും അനങ്ങില്ല എന്നായിരുന്നു രാഷ്‌ട്രീയ സാഹചര്യം. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സിപിഎമ്മുകാരാണ്. ഇത് സംബന്ധിച്ച് സുധാകരന് വ്യക്തമായ അറിവുണ്ട്. രാഷ്‌ട്രീയ ക്രിമിനലുകള്‍ക്കെതിരെയാണ് പോരാട്ടം എന്ന് പറയുമ്പോള്‍ സ്മാരകം തകര്‍ത്തതിന് പിന്നില്‍ ആരെന്ന് സുധാകരന്‍ വ്യക്തമാക്കണമെന്ന് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് നിരവധി ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. അന്ന് അഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേസ് അട്ടിമറിച്ചു എന്നായിരുന്നു ആരോപണം. അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി ചന്ദ്രബാബുവിനെ അടക്കം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷേ ഏരിയ സെക്രട്ടറി ചുമതല വഹിച്ചിരുന്ന സജി ചെറിയാനെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണം കൂടുതല്‍ നടത്തിയാല്‍ പാര്‍ട്ടിയിലെ ദിവ്യന്മാര്‍ കുടുങ്ങും എന്നുള്ളതുകൊണ്ടാണോ കൂടുതല്‍ അന്വേഷണം നടത്താതിരുന്നത്.

സജി ചെറിയാനും രമേശ് ചെന്നിത്തലയും തമ്മിലുള്ള ബന്ധമാണോ അന്വേഷണം മുന്നോട്ടു പോകാതിരിക്കാന്‍ കാരണം. പിന്നീട് വന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് അന്വേഷണം നടത്താതിരുന്നത്. എന്താണ് ഇതിന് പിന്നില്‍ ഉണ്ടായത്. രാഷ്‌ട്രീയ ക്രിമിനലുകള്‍ക്കെതിരെയാണ് പോരാട്ടമെങ്കില്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് ആരെന്ന് സുധാകരന്‍ വ്യക്തമാക്കണം. അല്ലെങ്കില്‍ സുധാകരന്റെ പോരാട്ടത്തിന് രാഷ്‌ട്രീയപ്രസക്തിയില്ല എന്ന് പറയേണ്ടി വരും. കഴിഞ്ഞതവണ അമ്പലപ്പുഴയില്‍ എച്ച്. സലാം സ്ഥാനാര്‍ത്ഥിയായപ്പോള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നു. എച്ച്. സലാം എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ഏജന്റ് എന്ന് ആരോപിച്ചത് ബിജെപിയല്ല. സിപിഎമ്മിലെ ഒരു വിഭാഗമാണ്. ഇതിനെപ്പറ്റി സുധാകരന് അറിവുണ്ട്. അദ്ദേഹത്തിന്റെ കലഹം അവരോടാണ്. പാര്‍ട്ടിയില്‍ അങ്ങനെയുള്ളവരെപ്പറ്റി അദ്ദേഹം വെളിപ്പെടുത്തണം.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കാര്യത്തിലും ആലപ്പുഴയിലെ വിവിധ വിഷയത്തിലും അറിവുള്ള ആളാണ് ജി. സുധാകരന്‍ ഇതില്‍ ഉത്തരം പറയാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്നും മൗനം വെടിയണമെന്നും സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത് ജി. സുധാകരന്റെ സമ്മതത്തോടെ ആണെന്ന് പുന്നപ്ര ഏരിയ സെക്രട്ടറി കഴിഞ്ഞദിവസം നടത്തിയ നടത്തിയ പരാമര്‍ശത്തില്‍ ഉത്തരം നല്‍കേണ്ടത് സുധാകരന്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags: cpmG.SudhakaranSandeep vachaspathiAlapuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.