Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മോഹൻലാലിൻറെ കേണൽ പദവി ഔദാര്യമല്ല ,പട്ടാളത്തിൽ നിന്നും ഒരു കുപ്പിപോലും ലഭിക്കില്ല;അഞ്ച് പൈസയുടെ ​ഗുണമില്ല‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 01:40 pm IST
inEntertainment

ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചശേഷം ഏറ്റവും കൂടുതൽ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന നടനാണ് മോഹൻലാൽ. മോഹൻലാലിന് എങ്ങനെ കേണൽ പദവി ലഭിച്ചു എന്ന ചോദ്യം ഇപ്പോഴും ചിലരുടെ മനസിൽ എങ്കിലും ഉണ്ടാകും. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ താരം ആർമിക്കൊപ്പം സ്ഥലം സന്ദർശിക്കാനും സ്ഥിതി​ഗതികൾ വിലയിരുത്താനും എത്തിയിരുന്നു. അന്നും മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പദവിയെ പലരും പരിഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മോഹൻലാലിന് എങ്ങനെ കേണൽ പദവി ലഭിച്ചു എന്നുള്ള സംശയം മനസിൽ കൊണ്ടുനടക്കുന്നവർക്ക് കൃത്യവും വ്യക്തവുമായ മറുപടി നൽകുകയാണ് മേജർ രവി. എന്തോ ഔദാര്യം കൊടുത്തുവെന്ന് പറയുന്നതുപോലെ ലെഫ്റ്റനന്റ് കേണൽ പദവി ലാലിന് എന്തിന് കൊടുത്തുവെന്ന് ചോ​ദിക്കുന്നത് പോലും മോശമാണെന്നും മേജർ രവി പോപ്പിൻസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലാലിന് കൊടുത്തുവെന്ന് പറയുന്ന പദപ്രയോ​​ഗം തന്നെ തെറ്റാണ്. എന്തോ ഔദാര്യം കൊടുത്തുവെന്ന് പറയുന്നതുപോലെയാണ് ആ ഭാഷ. പടങ്ങൾ ചെയ്ത് കഴിയുമ്പോൾ ആർമി ക്ലിയറൻസിന് വേണ്ടി ഞാൻ ഇതെല്ലാം ബന്ധപ്പെട്ടവരെ കൊണ്ടുപോയി കാണിക്കും. അവിടുത്തെ മലയാളി ഓഫീസേഴ്സും ജനറൽസും എല്ലാം എന്റെ സിനിമ കണ്ടിട്ടുണ്ടായിരുന്നു. അതിനുശേഷം എന്തുകൊണ്ട് ലാലിനെ അംബാസിഡറാക്കികൂടാ എന്ന ചോ​ചോദ്യം വന്നത്. ഇപ്പോഴും എന്റെ അടുത്ത് ആർമിയിൽ നിന്നും വന്ന റിക്വസ്റ്റ് കിടപ്പുണ്ട്. ഏതെങ്കിലും നല്ലൊരു ആർട്ടിസ്റ്റിനെ അംബാസിഡറാക്കാൻ പറ്റുമോ എന്നുള്ള തരത്തിൽ. അന്ന് ഇതുപോലൊരു ചോദ്യം വന്നപ്പോൾ ഞാൻ ലാലിനോട് ചോദിച്ചു. അദ്ദേഹം റെഡിയാണെന്നും പറഞ്ഞു. അതിനുശേഷമാണ് ബാക്കി പേപ്പറുകൾ പ്രോസസ് ചെയ്തത്. മനോവീര്യം വർധിപ്പിക്കുന്നൊരു ഫാക്ടർ ഇതിലുണ്ട്.

ലാലേട്ടൻ എന്ന വ്യക്തി അഞ്ച് വയസുകാരുടേയും എൺപത് വയസുകാരുടേയും ഹാർട്ട്ത്രോബാണ്. അതിൽ ഒരു സംശയവുമില്ല. വളരെ വിരളമായി മാത്രം നമുക്ക് കിട്ടുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ലാൽ. എനിക്ക് മൂന്ന് വയസ് പ്രായമുള്ള കുട്ടികളുടെ വോയ്സ് മെസേജൊക്കെ വരും. മോഹൻലാലിനെ കാണാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ച് കരയുന്നതാണ്. അതുപോലെ ലാലേട്ടനെ കാണണം എന്ന ആ​ഗ്രഹം പറഞ്ഞ് എന്നെ സമീപിക്കുന്ന എൺപത് വയസ് പ്രായമുള്ള അമ്മൂമ്മമാരുമുണ്ട്.

ഇങ്ങനൊരു വ്യക്തി യൂണിഫോം ഇട്ട് കഴിഞ്ഞാൽ… അത് നിങ്ങൾക്ക് അറിയില്ല അതിന്റെ ​ഗുണങ്ങൾ. എകെ ആന്റണി സാർ പ്രതിരോധ മന്ത്രിയായിരുന്ന സമയത്താണ് ലാലിന് കേണൽ പദവി കിട്ടുന്നത്. പട്ടാളത്തിൽ ചേരാൻ ആ​ഗ്രഹിക്കുന്നവർക്കായി ഞാൻ ഒരു അക്കാദമി നടത്തുന്നുണ്ട്. പട്ടാളത്തിൽ ചേരാനുള്ള ആ​ഗ്രഹം മൂലം സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കുന്ന പിള്ളേരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതൊന്നും ആർക്കും അറിയില്ല.

ചില പട്ടാളക്കാർ അടക്കം എന്നോട് ചോദിക്കും എന്തിനാടാ നീ അവനെ റെക്കമെന്റ് ചെയ്തതെന്ന്. അവൻ എന്നൊക്കെ ലാലിനെ അവർ അഭിസംബോധന ചെയ്യുന്നത് അപർകർഷതബോധമുള്ള പട്ടാളത്തിൽ ഒരു ജോലിയും ചെയ്യാതെ ടൈം സ്കെയിൽ പ്രമോഷനും വാങ്ങി വീട്ടിൽ വന്ന് കള്ളും കുടിച്ച് ചാവാൻ വേണ്ടി കാത്തിരിക്കുന്ന ചില പട്ടാളക്കാരുണ്ട് അവരാണ് ഇങ്ങനെ ചോദിക്കുന്നത്. ഇവർക്ക് മറ്റുള്ളവരെ അം​ഗീകരിക്കാൻ പറ്റില്ല. ഇവന്മാർ എനിക്ക് എതിരേയും എഴുതാറുണ്ട്.

മോ​ഹൻലാലിനേയും കുറ്റം പറയും. ഞങ്ങളുടെ ലാലേട്ടൻ പട്ടാള യൂണിഫോമിലാണ്. ആ വികാരം കാരണം പട്ടാളത്തിൽ ചേരാൻ ശരീരവും മനസ് തയ്യാറാക്കി ഒരുപാട് പേർ ഇത്രയും വർഷത്തിന് ഇടയിൽ വന്നു. അതൊന്നും പറഞ്ഞാൽ മറ്റാർക്കും മനസിലാവില്ല. അതിന് മോഹൻലാലിനെ സ്നേഹിക്കണം അറിയാൻ ശ്രമിക്കണം. കേണൽ പദവി കിട്ടിയതുകൊണ്ട് അഞ്ച് പൈസ ​ഗുണമില്ല‌.

കാശ്മീർ വിസിറ്റിന് പോകുമ്പോൾ ലാൽ സ്വന്തമായി പൈസമുടക്കുകയാണ് ചെയ്യാറ്. താമസം മാത്രം പട്ടാളത്തിൽ നിന്നും നൽകും. ഒരു കുപ്പി കള്ള് പോലും ലാലിന് ലഭിക്കില്ല. ചിലയിടങ്ങളിൽ പോകുമ്പോൾ ആ യൂണിഫോമിട്ട് പോകാമെന്ന് മാത്രം. കാമഫ്ലേജ് സൈനിക യൂണിഫോം ധരിച്ചാണ് അന്ന് വയനാട്ടിൽ ലാൽ എത്തിയത്. ആ യൂണിഫോമിൽ താടിയുണ്ടെങ്കിലും കുഴപ്പമില്ല. അതെല്ലാം ഞാൻ കൃത്യമായി നോക്കിയിരുന്നു എന്നും മേജർ രവി പറഞ്ഞു.

Tags: Major Ravi@MohanlalLatest newsLieutenant Colonel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

India

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.