Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മോഹൻലാലിൻറെ കേണൽ പദവി ഔദാര്യമല്ല ,പട്ടാളത്തിൽ നിന്നും ഒരു കുപ്പിപോലും ലഭിക്കില്ല;അഞ്ച് പൈസയുടെ ​ഗുണമില്ല‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 01:40 pm IST
in Entertainment

ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചശേഷം ഏറ്റവും കൂടുതൽ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന നടനാണ് മോഹൻലാൽ. മോഹൻലാലിന് എങ്ങനെ കേണൽ പദവി ലഭിച്ചു എന്ന ചോദ്യം ഇപ്പോഴും ചിലരുടെ മനസിൽ എങ്കിലും ഉണ്ടാകും. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ താരം ആർമിക്കൊപ്പം സ്ഥലം സന്ദർശിക്കാനും സ്ഥിതി​ഗതികൾ വിലയിരുത്താനും എത്തിയിരുന്നു. അന്നും മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പദവിയെ പലരും പരിഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മോഹൻലാലിന് എങ്ങനെ കേണൽ പദവി ലഭിച്ചു എന്നുള്ള സംശയം മനസിൽ കൊണ്ടുനടക്കുന്നവർക്ക് കൃത്യവും വ്യക്തവുമായ മറുപടി നൽകുകയാണ് മേജർ രവി. എന്തോ ഔദാര്യം കൊടുത്തുവെന്ന് പറയുന്നതുപോലെ ലെഫ്റ്റനന്റ് കേണൽ പദവി ലാലിന് എന്തിന് കൊടുത്തുവെന്ന് ചോ​ദിക്കുന്നത് പോലും മോശമാണെന്നും മേജർ രവി പോപ്പിൻസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലാലിന് കൊടുത്തുവെന്ന് പറയുന്ന പദപ്രയോ​​ഗം തന്നെ തെറ്റാണ്. എന്തോ ഔദാര്യം കൊടുത്തുവെന്ന് പറയുന്നതുപോലെയാണ് ആ ഭാഷ. പടങ്ങൾ ചെയ്ത് കഴിയുമ്പോൾ ആർമി ക്ലിയറൻസിന് വേണ്ടി ഞാൻ ഇതെല്ലാം ബന്ധപ്പെട്ടവരെ കൊണ്ടുപോയി കാണിക്കും. അവിടുത്തെ മലയാളി ഓഫീസേഴ്സും ജനറൽസും എല്ലാം എന്റെ സിനിമ കണ്ടിട്ടുണ്ടായിരുന്നു. അതിനുശേഷം എന്തുകൊണ്ട് ലാലിനെ അംബാസിഡറാക്കികൂടാ എന്ന ചോ​ചോദ്യം വന്നത്. ഇപ്പോഴും എന്റെ അടുത്ത് ആർമിയിൽ നിന്നും വന്ന റിക്വസ്റ്റ് കിടപ്പുണ്ട്. ഏതെങ്കിലും നല്ലൊരു ആർട്ടിസ്റ്റിനെ അംബാസിഡറാക്കാൻ പറ്റുമോ എന്നുള്ള തരത്തിൽ. അന്ന് ഇതുപോലൊരു ചോദ്യം വന്നപ്പോൾ ഞാൻ ലാലിനോട് ചോദിച്ചു. അദ്ദേഹം റെഡിയാണെന്നും പറഞ്ഞു. അതിനുശേഷമാണ് ബാക്കി പേപ്പറുകൾ പ്രോസസ് ചെയ്തത്. മനോവീര്യം വർധിപ്പിക്കുന്നൊരു ഫാക്ടർ ഇതിലുണ്ട്.

ലാലേട്ടൻ എന്ന വ്യക്തി അഞ്ച് വയസുകാരുടേയും എൺപത് വയസുകാരുടേയും ഹാർട്ട്ത്രോബാണ്. അതിൽ ഒരു സംശയവുമില്ല. വളരെ വിരളമായി മാത്രം നമുക്ക് കിട്ടുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ലാൽ. എനിക്ക് മൂന്ന് വയസ് പ്രായമുള്ള കുട്ടികളുടെ വോയ്സ് മെസേജൊക്കെ വരും. മോഹൻലാലിനെ കാണാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ച് കരയുന്നതാണ്. അതുപോലെ ലാലേട്ടനെ കാണണം എന്ന ആ​ഗ്രഹം പറഞ്ഞ് എന്നെ സമീപിക്കുന്ന എൺപത് വയസ് പ്രായമുള്ള അമ്മൂമ്മമാരുമുണ്ട്.

ഇങ്ങനൊരു വ്യക്തി യൂണിഫോം ഇട്ട് കഴിഞ്ഞാൽ… അത് നിങ്ങൾക്ക് അറിയില്ല അതിന്റെ ​ഗുണങ്ങൾ. എകെ ആന്റണി സാർ പ്രതിരോധ മന്ത്രിയായിരുന്ന സമയത്താണ് ലാലിന് കേണൽ പദവി കിട്ടുന്നത്. പട്ടാളത്തിൽ ചേരാൻ ആ​ഗ്രഹിക്കുന്നവർക്കായി ഞാൻ ഒരു അക്കാദമി നടത്തുന്നുണ്ട്. പട്ടാളത്തിൽ ചേരാനുള്ള ആ​ഗ്രഹം മൂലം സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കുന്ന പിള്ളേരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതൊന്നും ആർക്കും അറിയില്ല.

ചില പട്ടാളക്കാർ അടക്കം എന്നോട് ചോദിക്കും എന്തിനാടാ നീ അവനെ റെക്കമെന്റ് ചെയ്തതെന്ന്. അവൻ എന്നൊക്കെ ലാലിനെ അവർ അഭിസംബോധന ചെയ്യുന്നത് അപർകർഷതബോധമുള്ള പട്ടാളത്തിൽ ഒരു ജോലിയും ചെയ്യാതെ ടൈം സ്കെയിൽ പ്രമോഷനും വാങ്ങി വീട്ടിൽ വന്ന് കള്ളും കുടിച്ച് ചാവാൻ വേണ്ടി കാത്തിരിക്കുന്ന ചില പട്ടാളക്കാരുണ്ട് അവരാണ് ഇങ്ങനെ ചോദിക്കുന്നത്. ഇവർക്ക് മറ്റുള്ളവരെ അം​ഗീകരിക്കാൻ പറ്റില്ല. ഇവന്മാർ എനിക്ക് എതിരേയും എഴുതാറുണ്ട്.

മോ​ഹൻലാലിനേയും കുറ്റം പറയും. ഞങ്ങളുടെ ലാലേട്ടൻ പട്ടാള യൂണിഫോമിലാണ്. ആ വികാരം കാരണം പട്ടാളത്തിൽ ചേരാൻ ശരീരവും മനസ് തയ്യാറാക്കി ഒരുപാട് പേർ ഇത്രയും വർഷത്തിന് ഇടയിൽ വന്നു. അതൊന്നും പറഞ്ഞാൽ മറ്റാർക്കും മനസിലാവില്ല. അതിന് മോഹൻലാലിനെ സ്നേഹിക്കണം അറിയാൻ ശ്രമിക്കണം. കേണൽ പദവി കിട്ടിയതുകൊണ്ട് അഞ്ച് പൈസ ​ഗുണമില്ല‌.

കാശ്മീർ വിസിറ്റിന് പോകുമ്പോൾ ലാൽ സ്വന്തമായി പൈസമുടക്കുകയാണ് ചെയ്യാറ്. താമസം മാത്രം പട്ടാളത്തിൽ നിന്നും നൽകും. ഒരു കുപ്പി കള്ള് പോലും ലാലിന് ലഭിക്കില്ല. ചിലയിടങ്ങളിൽ പോകുമ്പോൾ ആ യൂണിഫോമിട്ട് പോകാമെന്ന് മാത്രം. കാമഫ്ലേജ് സൈനിക യൂണിഫോം ധരിച്ചാണ് അന്ന് വയനാട്ടിൽ ലാൽ എത്തിയത്. ആ യൂണിഫോമിൽ താടിയുണ്ടെങ്കിലും കുഴപ്പമില്ല. അതെല്ലാം ഞാൻ കൃത്യമായി നോക്കിയിരുന്നു എന്നും മേജർ രവി പറഞ്ഞു.

Tags: Major Ravi@MohanlalLatest newsLieutenant Colonel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

പുതിയ വാര്‍ത്തകള്‍

കൊച്ചി സെക്സ് റാക്കറ്റ്: നിരവധി ആളുകൾക്ക് മുന്നിൽ പെൺകുട്ടിയെ ബലമായി എത്തിച്ചു, അറസ്റ്റിലായ അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം

കെഎസ്ആര്‍ടിസി സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

ബിസിസിഐ വിവരാവകാശ പരിധിയിലല്ല; തമിഴ്‌നാട് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടന

കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍എസ്എസ് ബാലസമാജം കുട്ടികളെ ഇറക്കിവിട്ട സംഭവം; സ്റ്റുഡന്റ് കൗണ്‍സില്‍ പുറത്ത്

ബി.കെ.സുരേഷ്‌

ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഉണ്ടായ വാക്കുതര്‍ക്കം: എസ്‌സിമോര്‍ച്ച ജില്ലാ കമ്മറ്റി അംഗത്തെ കുത്തികൊലപ്പെടുത്തി

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം അഞ്ചാമത്

കൂടുതല്‍ പ്രതീക്ഷിച്ചെന്ന് ആശമാര്‍; കൂട്ടിയത് ദിവസം 100 രൂപ മാത്രം

ഉടനില്ല ഗ്യാരന്റികള്‍; വകുപ്പുകളിലും തര്‍ക്കം

ഗർഭിണി മരിച്ചത് ഡീസൽ കാറിനുള്ളിൽനിന്ന് പെട്രോൾ കത്തി: വൻ ട്വിസ്റ്റ്, നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു, കാറിനുള്ളിൽ കുപ്പിയിൽ പെട്രോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.