Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വായിൽ സ്വർണ്ണകരണ്ടിയുമായി പിറന്നവൾ; സൗമ്യമായ പെരുമാറ്റകൊണ്ട് ശ്രദ്ധ നേടിയ താരപത്നി l

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 01:48 pm IST
inEntertainment

തമിഴ് സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാറുകളുടെ ലിസ്റ്റെടുത്താൽ മുന്നിലുണ്ടാകും ദളപതി വിജയിയുടെ പേര്. നൂറ് കോടിക്കും മുകളിലാണ് നടൻ ഓരോ സിനിമയ്‌ക്കും വാങ്ങുന്ന പ്രതിഫലം. സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്‌ട്രീയത്തിൽ സജീവമാകാൻ പോകുന്ന താരം വിവാ​ഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. നടന്റെ ഭാര്യ സം​ഗീത സ്വർണലിം​ഗം വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് കഴിഞ്ഞു

വിജയിക്ക് ഒരു നടിയുമായി വഴിവിട്ട ബന്ധമുണ്ട് എന്നതാണ് സം​ഗീത വിവാഹമോചനം നേടാനുള്ള പ്രധാന കാരണമായി ഹർജിയിൽ പറയുന്നത്. 27 വർഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കാൻ പോകുന്നത്. കഴിഞ്ഞ നാല് വർഷമായി വിജയിയിൽ നിന്നും സം​ഗീത അകന്ന് കഴിയുകയായിരുന്നു. പൊതുവേദികളിൽ നടനൊപ്പം സം​ഗീത പ്രത്യക്ഷപ്പെടാതിരുന്നുപ്പോൾ മുതൽ തന്നെ ആളുകൾ അത് ശ്രദ്ധിക്കുകയും ഡിവോഴ്സ് റൂമറുകൾ പരക്കാൻ തുടങ്ങുകയും ചെയ്തിരുന്നു.

ഹർജിയിൽ 2021 മുതൽ വിജയ് ഒരു നടിയുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് സംഗീത ആരോപിക്കുന്നു. വിജയ്‌യോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്. അതേസമയം സം​ഗീത സ്വർണലിം​ഗമാണ് സോഷ്യൽമീഡിയയിലെ ചർച്ച വിഷയം. വിജയിയുടെ കടുത്ത ആരാധികയായിരുന്നു സം​ഗീത. ശ്രീലങ്കൻ തമിഴ് കുടുംബത്തിലെ അം​ഗമായ സം​ഗീത ജനിച്ചതും വളർന്നതുമെല്ലാം ലണ്ടനിലാണ്. വിജയിയുടെ കരിയറിൽ വഴിത്തിരിവായ സിനിമകളിൽ ഒന്നായിരുന്നു പൂവെ ഉനക്കാ​ഗെ. ഈ സിനിമ കണ്ടശേഷമാണ് സം​ഗീത വിജയിയുടെ കടുത്ത ആരാധികയായി മാറുന്നത്. ശേഷം നടന്റെ എല്ലാ സിനിമകളും കാണുമായിരുന്നു. ഒരു ​ദിവസം സം​ഗീത നടനെ കാണാനായി ചെന്നൈയിലെ ഷൂട്ടിങ് സെറ്റിലെത്തി.

ഏറെ പ്രിയപ്പെട്ട നടനെ കാണണം സംസാരിക്കണം എന്നത് മാത്രമായിരുന്നു ഉദ്ദേശം. അന്ന് അവിടെ വെച്ചുള്ള സം​ഗീതയുടെ സംസാരവും പ്രവൃത്തികളും വിജയിക്കും ബോധിച്ചു. സംഗീതയുടെ വീട് വിജയിയുടെ വീടിനോട് അടുത്തായിരുന്നതിനാൽ അദ്ദേഹം അവരെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ വെച്ചാണ് വിജയിയുടെ മാതാപിതാക്കളെ സം​ഗീത ആദ്യമായി കാണുന്നത്. മാതാപിതാക്കൾക്കും സം​ഗീതയെ ഇഷ്ടമായി.

അപ്പോഴും വിവാ​ഹം എന്നൊരു ചിന്തയിലേക്ക് വിജയ് നീങ്ങിയിരുന്നില്ല. നടന്റെ മാതാപിതാക്കളാണ് മുൻകൈ എടുത്തതും സം​ഗീതയുടെ കുടുംബത്തോട് കാര്യങ്ങൾ അവതരിപ്പിച്ചതും. 1999 ഓഗസ്റ്റ് 25ന് തെന്നിന്ത്യൻ സിനിമാലോകത്തെ മുഴുവൻ സാക്ഷിയാക്കിയായിരുന്നു വിവാഹം. വിജയ് ക്രിസ്ത്യാനിയായിരുന്നെങ്കിലും സംഗീതയ്‌ക്ക് വേണ്ടി ഹിന്ദു ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്.

കുടുംബിനിയായി ഭർത്താവിന്റെയും മക്കളുടേയും കാര്യങ്ങൾ നോക്കി ജീവിക്കാനായിരുന്നു സം​ഗീത എന്നും താൽപര്യം പ്രകടിപ്പിച്ചിരുന്നത്. സഹായത്തിനായി വീട്ടിൽ ഒരുപാട് ജോലിക്കാരുണ്ടായിരുന്നുവെങ്കിലും മക്കൾക്കും ഭർത്താവിനും വേണ്ട എല്ലാം നോക്കി ചെയ്തിരുന്നത് സം​ഗീതയാണ്. ടിപ്പിക്കൽ ഹൗസ് വൈഫ് എന്നാണ് വിജയിയുടെ അമ്മ ഒരിക്കൽ സം​ഗീതയെ മുമ്പൊരിക്കൽ വിശേഷിപ്പിച്ചത്. താരപത്നിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും സം​ഗീതയ്‌ക്കാണ്. ലാളിത്യം നിറഞ്ഞ ജീവിതവും ഭർത്താവിന്റെ ആരാധകരോട് അടക്കം സം​ഗീത കാണിക്കുന്ന സൗമ്യമായ പെരുമാറ്റവുമായിരുന്നു കാരണം. വളരെ വിരളമായി മാത്രമാണ് വിജയിക്കൊപ്പം പൊതുവേദികളിൽ സം​ഗീത പ്രത്യക്ഷപ്പെട്ടിരുന്നത്. വ്യക്തിജീവിതം എപ്പോഴും സ്വകാര്യമായി സൂക്ഷിക്കുകയും ചെയ്തിരുന്നു.

നാനൂറ് കോടിക്ക് മുകളിലാണ് സം​ഗീതയുടെ ആസ്തി. തൃഷയുമായി ചേർത്ത് വിജയിയുടെ പേരിൽ നിരവധി ​ഗോസിപ്പുകൾ പ്രചരിച്ചപ്പോഴും കേട്ടത് സത്യമാകരുതെന്ന പ്രാർത്ഥനയിലായിരുന്നു വിജയ് ആരാധകർ. അതിനാൽ തന്നെ സം​ഗീത തന്നെ ബന്ധം വേർപ്പെടുത്താനായി നിയമപരമായി നീങ്ങിയത് ആരാധകർക്കും ഷോക്കായി. രണ്ട് മക്കളും ഇപ്പോൾ സം​ഗീതയുടെ സംരക്ഷണയിലാണ്.

 

Tags: tamil movieactor vijayDivorce PetitionLatest newssangeetha vijay
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

പുതിയ വാര്‍ത്തകള്‍

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.