Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശിലെ മുസ്ലിംകലാപത്തിന് വിട….299 സീറ്റുകളിൽ 211 സീറ്റും നേടിയ താരിഖ് റഹ്മാനില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യയും ബംഗ്ലാദേശിലെ ഹിന്ദുക്കളം

15 വര്‍ഷക്കാലം ബംഗ്ലാദേശ് ഭരിച്ച ഷേഖ് ഹസീനയുടെ പാര്‍ട്ടിയെ ഒഴിച്ചുനിര്‍ത്തി നടത്തിയ ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ നേടിയത് മൃഗീയഭൂരിപക്ഷം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 07:43 pm IST
inWorld
ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടന്ന അക്രമങ്ങള്‍ (ഇടത്ത്) ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പില്‍ മൃഗീയഭൂരിപക്ഷം നേടി ജയിച്ച താരിഖ് റഹ്മാന്‍ കുടുംബത്തോടൊപ്പം (വലത്ത്)

ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടന്ന അക്രമങ്ങള്‍ (ഇടത്ത്) ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പില്‍ മൃഗീയഭൂരിപക്ഷം നേടി ജയിച്ച താരിഖ് റഹ്മാന്‍ കുടുംബത്തോടൊപ്പം (വലത്ത്)

ധാക്ക: ഹിന്ദുക്കളെ ആക്രമിച്ചു കൊലപ്പെടുത്തുകയും ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്ന ബംഗ്ലാദേശിലെ മുസ്ലിം മതഭ്രാന്തന്മാരുടെ കറുത്തനാളുകള്‍ക്ക് വിട. ഷേഖ് ഹസീനയെ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞ വിദ്യാര്‍ത്ഥികളുടെ ജെന‍്സീ കലാപത്തിന് ചുക്കാന്‍ പിടിച്ച എന്‍സിപിയും അവരെ പിന്നില്‍ നിന്നും പ്രകോപിച്ച ജമാഅത്തെ ഇസ്ലാമിയും ബംഗാദേശിലെ തെരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെട്ടു. അന്തരിച്ച ഖാലിദ സിയയും സിയാവുര്‍ റഹ്മാനും രൂപം നല്കിയ പാര്‍ട്ടിയായ ബിഎന്‍പിയെ നയിക്കുന്ന ഇവരുടെ മകന്‍ താരിഖ് റഹ്മാന്‍ ആകെയുള്ള 299 സീറ്റുകളില്‍ 211 സീറ്റുകളും നേടി.

ഇന്ത്യയുമായുള്ള ബന്ധം പുതുക്കിപ്പണിയണമെന്ന ആഗ്രഹവും താരിഖ് റഹ്മാനുണ്ട്. ഈ പ്രതീക്ഷയില്‍ മുറുകെപ്പിടിച്ചിരിക്കുകയാണ് ഇന്ത്യയും ബംഗ്ലാദേശിലെ ഹിന്ദുക്കളും.

ബംഗ്ലാദേശില്‍ മൃഗീയഭൂരിപക്ഷം നേടി ജയിക്കുമെന്ന് വിലയിരുത്തപ്പെട്ട മതഭ്രാന്തന്മാരായ ജമാ അത്തെ ഇസ്ലാമിയും ജെന്‍സീ കലാപം നടത്തിയ മതമൗലികവാദികളായ വിദ്യാര്‍ത്ഥികളുടെ പ്രസ്ഥാനമായ നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടി (എന്‍സിപി)യും ചേര്‍ന്നുള്ള 11 പാര്‍ട്ടികള്‍ അടങ്ങിയ മുന്നണി വെറും മൂന്നിലൊന്ന് സീറ്റുകളില്‍ ഒതുക്കപ്പെട്ടു. ഇവര്‍  അധികാരത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തപ്പെട്ടത് ഇന്ത്യയ്‌ക്ക് ആശ്വാസമായി.

ബംഗ്ലാദേശിലാകെ കലാപക്കൊടിയുയര്‍ത്തി, ആ രാജ്യത്തിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തിയ മതഭ്രാന്തന്മാരായ ജമാ അത്തെ ഇസ്ലാമി, എന്‍സിപി ഉള്‍പ്പെട്ട സഖ്യത്തിന് ആകെ കിട്ടിയത് വെറും 70 സീറ്റുകള്‍ മാത്രം. അല്പമെങ്കിലും മതേതരസ്വഭാവവും ജനാധിപത്യമര്യാദകളും താരിഖ് റഹ്മാന്‍ പുലത്തുമെന്ന പ്രതീക്ഷ ബംഗ്ലാദേശില്‍ ഇതുവരെ ക്രൂരമായ പീഢനങ്ങള്‍ക്ക് ഇരയായ ഹിന്ദുക്കള്‍ക്കുണ്ട്. വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നതേയുള്ളൂ. അപ്പോഴേക്കും താരിഖ് റഹ്മാന്റെ പാര്‍ട്ടി 299 സീറ്റുകളിൽ 211 സീറ്റും കൈക്കലാക്കി.

ബിഎൻപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചത്തോടെ പ്രധാനമന്ത്രിപദത്തിലേക്ക് താരിഖ് റഹ്മാൻ വരുമെന്ന് ഉറപ്പായി. ബിഎൻപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയും പാർട്ടി ചെയർമാനുമായ താരിഖ് റഹ്‌മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചിരുന്നു.

ചരിത്രത്തിലാദ്യമായാണ് ജമാഅത്തെ ഇസ്‌ലാമി മുന്നണിക്ക് ഇത്രയും സീറ്റുകൾ ലഭിച്ചത്. ഷേഖ് ഹസീനയെ ഒഴിച്ചുനിര്‍ത്തയതുകൊണ്ടാണിത്. 2024 ല്‍ ഷേഖ് ഹസീനയെ വീഴ്‌ത്തിയ കലാപത്തിന് നേതൃത്വം നല്‍കിയ വിദ്യാർത്ഥികൾ രൂപീകരിച്ച നാഷണൽ സിറ്റിസൺസ് പാർട്ടിയുമായുള്ള സഖ്യത്തിന്റെ പിന്തുണയാണ് ബിഎന്‍പിയ്‌ക്ക് സഹായകരമായത്. തലസ്ഥാനമായ ധാക്കയിൽ നിന്ന് മത്സരിച്ച ജമാഅത്തെ ഇസ്‌ലാമി മേധാവി ഷഫീഖുർ റഹ്മാൻ വിജയിച്ചു.

പതിറ്റാണ്ടുകളായി ബംഗ്ലാദേശ് രാഷ്‌ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന, ബംഗ്ലാദേശിലെ ഏറ്റവും വലിയ പാര്‍ട്ടിയായ ഷേഖ് ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു.രാജ്യത്തെ 299 പാർലമെന്റ് സീറ്റുകളിലേക്കുള്ള മത്സരത്തിൽ രണ്ട് പ്രധാന മുന്നണികളാണ് ഏറ്റുമുട്ടിയത്. പത്ത് സഖ്യകക്ഷികളുടെ പിന്തുണയുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) 11 പാർട്ടികളുടെ കൂട്ടായ്‌മയായ ജമാഅത്തെ-ഇ-ഇസ്‌ലാമി മുന്നണിയും (ജെഐബി) തമ്മിലായിരുന്നു പ്രധാനമത്സരം. .

Tags: Muslim fanaticsBangladeshi HindusNcpJamaat-e-IslamiLatest newsBangladesh Nationalist PartyBNPTariq RahmanBangladesh election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.