Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ജെയ് ഷായ്‌ക്ക് മുന്‍പില്‍ പാകിസ്ഥാന്റെ ഒരു അടവും ഫലിച്ചില്ല, ഒടുവില്‍ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാമെന്ന് പാകിസ്ഥാന്‍

ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കണമെങ്കില്‍ നിരവധി വ്യവസ്ഥകള്‍ മുന്നില്‍ വെച്ച പാകിസ്ഥാന് മുന്നില്‍ ഐസിസി ചെയര്‍മാനായ ജെയ് ഷാ കൂസാതെ നിന്നപ്പോള്‍ ഒടുവില്‍ മുട്ടുമടക്കി പാക് ക്രിക്കറ്റ് ബോര്‍ഡ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2026, 12:50 am IST
in Cricket, India, Sports
പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ മൊഹ് സിന്‍ നഖ് വി (വലത്ത്) ഐസിസി ചെയര്‍മാന്‍ ജയ് ഷാ (ഇടത്ത്

പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ മൊഹ് സിന്‍ നഖ് വി (വലത്ത്) ഐസിസി ചെയര്‍മാന്‍ ജയ് ഷാ (ഇടത്ത്

ഇസ്ലാമബാദ് :ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കണമെങ്കില്‍ നിരവധി വ്യവസ്ഥകള്‍ മുന്നില്‍ വെച്ച പാകിസ്ഥാന് മുന്നില്‍ ഐസിസി ചെയര്‍മാനായ ജെയ് ഷാ കൂസാതെ നിന്നപ്പോള്‍ ഒടുവില്‍ മുട്ടുമടക്കി പാക് ക്രിക്കറ്റ് ബോര്‍ഡ്.

ഇന്ത്യയുമായി മത്സരിക്കണമെങ്കില്‍ ഒട്ടേറെ വ്യവസ്ഥകള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ മൊഹ് സിന്‍ നഖ് വി മുന്നോട്ട് വെച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും പങ്കെടുക്കുന്ന ഒരു ട്രൈസീരിസ് മത്സരം സംഘടിപ്പിക്കണം എന്നതായിരുന്നു ഒരു വ്യവസ്ഥ. ഇന്ത്യ ഈ വര്‍ഷം തന്നെ ബംഗ്ലാദേശില്‍ ക്രിക്കറ്റ് കളിക്കാന്‍ പോകാമെന്ന് സമ്മതിക്കണം എന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പാകിസ്ഥാനില്‍ മത്സരപരമ്പര നടത്തണമെന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. ഐസിസി ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുക്കണമെങ്കില്‍ വരുമാനത്തിന്റെ കമ്മീഷന്‍ നല്‍കണമെന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. എന്നാല്‍ ജെയ് ഷാ ഈ വിരട്ടലുകള്‍ക്കൊന്നിനും വഴങ്ങിയില്ല. ഒടുവില്‍ ഒരു ഗത്യന്തരവുമില്ലാതെ വന്നതോടെയാണ്  പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ മൊഹ് സിന്‍ നഖ് വി വഴങ്ങിക്കൊടുത്തത്. അതും 24ാം മണിക്കൂറില്‍ ആയിരുന്നു പാകിസ്ഥാന്‍ പത്തി മടക്കിയത്. കാരണം ഫെബ്രുവരി 15നാണ് ട്വന്‍റി-29 ലോകകപ്പില്‍ പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടുക.

ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ ബംഗ്ലാദേശ് വിസമ്മതിച്ചതിനാലാണ് ഇന്ത്യയുമായുള്ള മത്സരം തങ്ങളും ഉപേക്ഷിച്ചതെന്ന ന്യായമായിരുന്നു പാകിസ്ഥാന്‍ തുടക്കത്തില്‍ നിരത്തിയിരുന്നത്. ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി ട്വന്‍റി ലോകകപ്പ് മത്സരത്തില്‍ കളിക്കാന്‍ പോകേണ്ടെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനമെടുത്തതാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് വിലങ്ങ് തടിയായത്. ഇന്ത്യയില്‍ കളിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ മറ്റൊരു ടീമിന് അവസരം നല്‍കുമെന്ന് ജയ് ഷാ പ്രഖ്യാപിച്ചെങ്കിലും ബംഗ്ലാദേശ് സര്‍ക്കാര്‍ അവരുടെ മതതീവ്രവാദപരമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ഇതോടെ ബംഗ്ലാദേശിനെ മാറ്റി പകരം സ്കോട്ട് ലാന്‍റിന് മത്സരിക്കാന്‍ അവസരം നല്‍കുകയായിരുന്നു.

ബംഗ്ലാദേശിന്റെ പേര് പറഞ്ഞാണ് പാകിസ്ഥാന്‍ ജയ് ഷായെയും സംഘാടകരായ ഐസിസിയേയും വിരട്ടാന്‍ നോക്കിയത്. അത് ചെലവായില്ല. അതോടെ മറ്റ് ഗത്യന്തരമില്ലാതയാതോടെ കളിക്കാമെന്ന് പാകിസ്ഥാന്‍ സമ്മതിക്കുകയായിരുന്നു. കാരണം ട്വന്‍റി-20 ലോകകപ്പില്‍ നിന്നും പിന്‍മാറിയാല്‍ മികച്ച വരുമാനം ലഭിക്കുന്ന ടൂര്‍ണ്ണമെന്‍റ് കളിക്കാന്‍ സമ്മതിച്ചില്ലെന്ന് കുറ്റപ്പെടുത്തി പാക് ക്രിക്കറ്റ് താരങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ കുറ്റപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഭയന്നാണ് അവസാന നിമിഷം പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ട്വന്‍റി -20 ലോകകപ്പില്‍ കളിക്കാമെന്ന് പാകിസ്ഥാന്‍ സമ്മതിച്ചത്.

Tags: Pakistan cricket control BoardPCB Chairman Mohsin NaqviTwenty-20 World CupT20 World CupLatest newsJay ShahIndia-Pakistan match
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

India

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

അര്‍ജന്‍റീനയുടെ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ് നടത്തുന്ന അത്ഭുതകരമായ സേവ്
Football

ആക്രമണപ്രത്യാക്രമണങ്ങളായി സ്പെയിനും അര്‍ജന്‍റീനയും; ആരും ഗോളടിക്കാതെ ആദ്യ പകുതി

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.