Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ തൊഴിലാളികളുടെ കുട്ടികൾ ഡോക്ടറാവണ്ടേ? പിണറായിയോട് കേന്ദ്രമന്ത്രി ശോഭ; മുഖ്യമന്ത്രിയുടേത് മുതലക്കണ്ണീർ

കൊല്ലം മെഡിക്കൽ കോളെജ് നഷ്ടമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2026, 04:00 pm IST
inKerala, News

തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളികളുടെ മക്കൾ ഡോക്ടറാകണ്ടേ എന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചു. കേന്ദ്ര ബജറ്റ് സംബന്ധിച്ച വിശകലനവിശദീകരണം നടത്താൻ മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ കൊല്ലത്ത് കേന്ദ്ര സർക്കാർ അനുവദിച്ച ഇഎസ്‌ഐ മെഡിക്കൽ കോളെജ് സംസ്ഥാനത്തിന് നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് പറയുകയായിരുന്നു കേന്ദമന്ത്രി.
കൊല്ലത്ത് കേന്ദ്ര സർക്കാരിന്റെനിയന്ത്രണത്തിലുള്ള ഇഎസ്‌ഐസി (എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ), കൊല്ലത്ത് മെഡിക്കൽ കോളെജ് തുടങ്ങാനുള്ള സന്നദ്ധത അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ‘എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്’ 2026 ഫെബ്രുവരി മൂന്നിന് മുമ്പ് നൽകേണ്ടതായിരുന്നു. പക്ഷേ ചെയ്തില്ല, അതിനാൽ നാണഷൽ മെഡിക്കൽ കമ്മീഷൻ അനുമതി റദ്ദാക്കിയേക്കും. പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാരണം. രാജ്യത്ത് 17 ഇഎസ്‌ഐസി മെഡിക്കൽ കോളെജുകൾ നടക്കുന്നു. അവിടെ ഒരു മെഡിക്കൽ കോളെജിൽ 1550 മെഡിക്കൽ സീറ്റുകളിൽ 608 സീറ്റിൽ തൊഴിലാളികളുടെ കുട്ടികൾക്കാണ് പ്രവേശനം കിട്ടുക. പക്ഷേ, കേരളം അത് പാഴാക്കി. എന്താ കേരളത്തിലെ തൊഴിലാളികളുടെ കുട്ടികൾ ഡോക്ടർമാരാകേണ്ട എന്നാണോ സർക്കാർ നിലപാട്, കേന്ദ്രമന്ത്രി ശോഭ ചോദിച്ചു.
കേന്ദ്ര സർക്കാർ വയനാട്ടിലും കാസർകോട്ടും മെഡിക്കൽ കോളെജുകൾ തുടങ്ങാൻ സന്നദ്ധത അറിയിച്ച് അനുവദിച്ചതാണ്, ഇതുവരെ നടപടികൾ ഒന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
കേരള മുഖ്യമന്ത്രി വിവാദങ്ങൾക്കു പകരം വികസനത്തിലേക്ക് ശ്രദ്ധവെക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ആയുഷ്മാൻ ആരോഗ്യപദ്ധതി കേരളം പാഴാക്കി. കേരളത്തിൽ അർഹതപ്പെട്ട കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയുടെ ചികിത്സാ സൗജന്യം ലഭിക്കുന്ന പദ്ധതി വിനിയോഗിച്ചില്ല. ഈ സൗകര്യം യുപിയിലെ, തെലങ്കാനയിലെ, ആന്ധ്രയിലെ, ഗുജറാത്തിലെ കുട്ടികൾക്ക് ലഭിക്കുന്നു. എന്താ കേരളത്തിലെ കുടുംബങ്ങൾക്ക് അത് നിഷേധിക്കുന്നത്, ശോഭാ കരന്തലജെ ചോദിച്ചു.
പല കേന്ദ്ര പദ്ധതികളും കേരളത്തിന് ഈ സർക്കാർ നഷ്ടപ്പെടുത്തുകയാണ്. കേന്ദ്ര പദ്ധതികൾ വിനിയോഗിക്കുക, രാഷ്‌ട്രീയം വികസനകാര്യത്തിൽ വേണ്ട. തെരഞ്ഞെടുപ്പിന്റെ മൂന്നുമാസം രാഷ്‌ട്രീയമാകാം, അതുകഴിഞ്ഞുള്ള അഞ്ചുവർഷം രാഷ്‌ട്ര വികസനത്തിന് മാറ്റിവെക്കാം, ജനക്ഷേമത്തിന് വിനിയോഗിക്കാം, കേന്ദ്ര മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, വെറുപ്പിന്റെ വർത്തമാനം നിർത്തണം. ഞാൻ പറയുന്നത് കണക്കുകളുമായാണ്. മുഖ്യമന്ത്രി കണക്കും അക്കങ്ങളും നിരത്തി സംസാരിക്കുമോ? കഴിഞ്ഞ 10 വർഷത്തെയും അതിനുമുമ്പുള്ള കാലത്തെയും താരതമ്യം ചെയ്യാൻ തയാറുണ്ടോ? മറ്റ് സംസ്ഥാനങ്ങൾക്കു കിട്ടുന്നതെല്ലാം കേരളത്തിനും കിട്ടുന്നു.പിന്നെ എന്താണ് കേരളത്തിന്റെ പ്രശ്‌നം? കേന്ദ്രമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രി ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. യഥാർത്ഥ പോരാട്ടമല്ല, വോട്ടിനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. കിട്ടിയ മെഡിക്കൽ കോളെജ് നടപ്പിലാക്കാൻ കഴിയാത്തതുപോലെ ഏറെ ഉദാഹരണങ്ങളുണ്ട്, ശോഭാ കരന്തലജെ പറഞ്ഞു.

 

Tags: development#SobhaKarantalajeVsPinarayi#KollamMCH#Keralalapsed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

പുതിയ വാര്‍ത്തകള്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.