Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിം ബ്രദര്‍ഹുഡ് പോലുള്ള മതമൗലിക വാദസംഘടനകള്‍ ബ്രിട്ടനെ കീഴടക്കി, ബ്രിട്ടനിലേക്ക് കുട്ടികളെ അയയ്‌ക്കാത്ത യുഎഇ നിലപാടിന് പിന്നില്‍ ഇന്ത്യയോ?

യുഎഇ ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്നതോടെ ഇന്ത്യയുടെ പല ആശയങ്ങളും യുഎഇയുടെ തന്നെ ആശയമായി മാറുകയാണ്. ഇസ്ലാമിക ഭീകരവാദത്തിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്നവരാണ് മോദി സര്‍ക്കാര്‍. ഇപ്പോള്‍ യുഎഇയും ഇസ്ലാമിക ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 10:52 pm IST
in India

ദുബായ് : യുഎഇ ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്നതോടെ ഇന്ത്യയുടെ പല ആശയങ്ങളും യുഎഇയുടെ തന്നെ ആശയമായി മാറുകയാണ്. ഇസ്ലാമിക ഭീകരവാദത്തിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്നവരാണ് മോദി സര്‍ക്കാര്‍. ഇപ്പോള്‍ യുഎഇയും ഇസ്ലാമിക ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്.

അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബ്രിട്ടനിലേക്ക് ഉപരിപഠനത്തിന് വിദ്യാര്‍ത്ഥികളെ അയയ്‌ക്കേണ്ടെന്ന തീരുമാനം. ആഗോള ഇസ്ലാമിക ഭീകരസംഘടനകളുടെ തലപ്പത്തിരിക്കുന്ന ഭീകര സംഘടനയായ മുസ്ലീം ബ്രദര്‍ഹുഡ് ബ്രിട്ടീഷ് കാമ്പസുകളില്‍ അതിശക്തമായി പിടിമുറുക്കിക്കഴിഞ്ഞു. ഇതോടെയാണ് ബ്രിട്ടനില്‍ പഠന ആവശ്യങ്ങള്‍ക്കായി നല്‍കിക്കൊണ്ടിരുന്ന കനത്ത തുകയുടെ സ്‌കോളര്‍ഷിപ്പുകള്‍ യു.എ.ഇ ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുന്നത്. മാത്രമല്ല സ്വന്തം പൗരന്മാര്‍ തീവ്രവാദികളാകുമോ എന്ന ഭയത്താല്‍ എമിറേറ്റ്സില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ബ്രിട്ടനിലേക്ക് ചേക്കേറുന്നതും നിര്‍ത്തി. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ അങ്ങേയറ്റം നിര്‍ണായകമായ ഈ നടപടി ബ്രിട്ടന്റെ പ്രതിച്ഛായയ്‌ക്ക് കനത്ത ആഘാതം ഏല്‍പിച്ചിരിക്കുകയാണ്. യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച സ്റ്റേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹതയുള്ള അന്താരാഷ്‌ട്ര സര്‍വകലാശാലകളുടെ പുതുക്കിയ പട്ടികയില്‍ ബ്രിട്ടന്റെ പേരില്ല.

അഭയാര്‍ത്ഥികളായെത്തി ബ്രിട്ടനെ വിഴുങ്ങുന്ന വിധത്തില്‍ പടര്‍ന്നുപന്തലിച്ചിരിക്കുകയാണ് തീവ്രഇസ്ലാമിക ശക്തികള്‍. അവരെ പരമാവധി സുഖിപ്പിക്കുകയാണ് ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി. വോട്ടുബാങ്ക് ഉറപ്പിക്കാനാണ് ലേബര്‍ പാര്‍ട്ടി ഇങ്ങിനെ ചെയ്യുന്നത്. ഇത് മൂലം ഇസ്ലാമിക തീവ്രവാദികള്‍ ബ്രിട്ടനില്‍ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങളെയും, ക്രിമിനല്‍ പ്രവൃത്തികളെയും, സ്ത്രീപീഢനങ്ങളെയും കണ്ടില്ലെന്ന് നടിച്ച് അവരെ സുഖിപ്പിക്കുകയാണ് ലേബര്‍ പാര്‍ട്ടി. ഇന്ന് അതിന്റെ തിക്തഫലമാണ് ബ്രിട്ടന്‍ അനുഭവിക്കുന്നത്. അഭയാര്‍ത്ഥികളായി ബ്രിട്ടീഷ് അതിര്‍ത്തി കടന്നെത്തുന്ന ഇസ്ലാമികമതമൗലികവാദികള്‍ക്ക് മെച്ചപ്പെട്ട താമസവും, ഭക്ഷണവും നല്‍കുകയാണ് ബ്രിട്ടന്‍. അവര്‍ക്ക് ജീവിക്കാനും, പഠിക്കുവാനുമുള്ള ചുറ്റുപാടുകളും ഒരുക്കിക്കൊടുക്കുന്നു. ഈ ഔദാര്യത്തിന്റെ സൂചിപ്പഴുത് മുതലെടുത്ത് പാകിസ്ഥാനില്‍ നിന്നും, അഫ്ഗാനിസ്ഥാനില്‍ നിന്നും, സിറിയയില്‍ നിന്നുമൊക്കെ അനിയന്ത്രിമായി അങ്ങോട്ട് കുടിയേറിയവര്‍ കാലക്രമത്തില്‍ പൗരത്വം കൂടെ കൈവരിച്ചതോടെ അവരുടെ മതമൗലികവാദ അജണ്ടകള്‍ പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്.

യു.എ.ഇയില്‍ നിന്ന് തന്നെയുള്ള രാഷ്‌ട്രീയ തന്ത്രജ്ഞനും, വിശകലന വിദഗ്ദനുമായ അംജദ് താഹയെന്നയാള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത് ഇസ്ലാമിക രാഷ്‌ട്രങ്ങളില്‍ ഉള്ളതിനെക്കാള്‍ ഇസ്ലാമിക ഭീകരവാദികള്‍ ബ്രിട്ടനിലുണ്ടെന്നായിരുന്നു.

ബ്രിട്ടനിലെ കാമ്പസുകളില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തി പ്രാപിക്കുകയും, ഇസ്ലാമിക ഭീകരതയുടെ ഈറ്റില്ലമായി ബ്രിട്ടനിലെ ഒട്ടുമിക്ക കാമ്പസുകളും മാറിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. .
ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മുസ്ലീം ബ്രദര്‍ ഹൂഡിനെ നിരോധിക്കുമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പിലായില്ല.

Tags: Latest newsIslamic fundamentalismMuslim BrotherhoodBritish UniversityUAE bans scholarshipUK scholarshipuk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

India

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

Kerala

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)
India

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)
India

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : അഞ്ചാമത്തെ പ്രതി പിടിയിൽ

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.