Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇഎംഎസിനെ അവഹേളിക്കാന്‍ ഒരു സ്റ്റേഡിയം; 2010ൽ ഉദ്ഘാടനം കഴിഞ്ഞെങ്കിലും കാര്യമായ ഒരു മത്സരവും ഇവിടെ നടന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 12:03 pm IST
inKerala, Alappuzha

ആലപ്പുഴ: ജില്ലയുടെ കായിക സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി ഇഎംഎസിന്റെ നാമധേയത്തില്‍ നിര്‍മ്മിച്ച സ്റ്റേഡിയം സര്‍ക്കാരിന്റെ അനാസ്ഥയില്‍ നശിക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സ്റ്റേഡിയവുമായി ബന്ധപ്പെട്ടുള്ള പുനര്‍ നിര്‍മ്മാണ പ്രഖ്യാപനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായെങ്കിലും തുടര്‍ പ്രവര്‍ത്തനം നടന്നില്ല. 2010 ആഗസ്ത് 28നാണ് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ ഉദ്ഘാടനം ചെയ്തത്. എട്ട് ലൈന്‍ 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയമായിരുന്നു തയാറാക്കിയിരുന്നത്. 13000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളായിരുന്നു പ്രഖ്യാപനത്തില്‍.

സ്ഥലം ഏറ്റെടുത്തതു മുതല്‍ ഇതുവരെയുള്ള കാലത്തില്‍ വിജിലന്‍സ് അന്വേഷണവും വിവാദങ്ങളും ആയിരുന്നു ഇഎംഎസ് സ്റ്റേഡിയത്തിന്റെ പേരില്‍ നടന്നത്. 124 കടമുറികള്‍, ശുചിമുറികള്‍, വിപുലമായ പാര്‍ക്കിങ് സൗകര്യം എന്നിവയുമുണ്ട്. ഫുട്‌ബോള്‍ കോര്‍ട്ട് പദ്ധതിയില്‍ ഉണ്ടെങ്കിലും ചെയ്തില്ല. നിര്‍മിച്ച കടമുറികളും ശുചിമുറികളും ഇപ്പോള്‍ ജീര്‍ണിച്ചു. ഗാലറി പൂര്‍ണമായി തകര്‍ന്നു. മറ്റൊരു ഗാലറി നിര്‍മിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണു കെട്ടിടം. ശുചിമുറികള്‍ ഒന്നുപോലും ഉപയോഗിക്കാന്‍ പറ്റുന്നതല്ല.

ഉദ്ഘാടനത്തിന് ശേഷം കാര്യമായ ഒരു മത്സരവും ഇവിടെ നടത്താന്‍ കഴിഞ്ഞിട്ടില്ല. കയര്‍ മേളയും വിവിധ പ്രദര്‍ശനങ്ങളും, സര്‍ക്കസുകളും, രാഷ്‌ട്രീയ, മത സംഘടനകളുടെ സമ്മേളനവും മാത്രം നടത്താനുള്ള സ്ഥലം മാത്രമായി പിന്നീട് ഇത് മാറി. ഇതിനിടെ സ്റ്റേഡിയത്തിലെ ഗ്യാലറികള്‍ നശിച്ചു. ഇവിടെ പാകിയിരുന്ന ടൈലുകള്‍ മോഷണം പോകുന്ന സാഹചര്യം വരെ ഉണ്ടായി. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് സ്റ്റേഡിയം കായിക വകുപ്പിന് വിട്ടുനല്‍കി. തുടര്‍ന്ന് 2020 ജനുവരിയില്‍ രണ്ടാംതവണ നിര്‍മ്മാണ ഉദ്ഘാടനം നടത്തി.

2021 ഒക്ടോബര്‍ ഒന്നിന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ സ്റ്റേഡിയം സന്ദര്‍ശിക്കുകയും വലിയ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ആ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്നും നിര്‍മ്മാണത്തിന് ഉണ്ടായിരുന്ന ചെറിയ തടസങ്ങള്‍ പരിഹരിച്ചെന്നും ഒരു വര്‍ഷത്തിനുള്ളില്‍ സ്റ്റേഡിയം പൂര്‍ണ സജ്ജമാക്കുകയും ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിച്ചെങ്കിലും കാര്യമായി ഒന്നും നടന്നില്ല.

കായിക വകുപ്പ് കിഡ്ക്കോയെ ഏല്‍പ്പിച്ചതിനെ തടുര്‍ന്ന് ടര്‍ഫ്, സംരക്ഷണ വേലി എന്നിവയുടെ നിര്‍മ്മാണം ഇപ്പോഴും നടക്കുന്നുണ്ട്. ഇഎംഎസ് സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണം ജില്ലയിലെ കായിക പ്രേമികളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ്. 400 മീറ്റര്‍ ട്രാക്കുള്ള സ്റ്റേഡിയം ജില്ലയില്‍ എങ്ങുമില്ല. ഈ സാഹചര്യത്തില്‍ ഇഎംഎസ് സ്റ്റേഡിയം പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം. ജില്ലാ സ്‌കൂള്‍ കായിക മേള പോലും കാര്യക്ഷമമായി നടത്താന്‍ നല്ല ട്രാക്കും ഗ്രൗണ്ടും ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളായി കഴിയുന്നില്ല.

Tags: AlapuzhaEMS Stadium
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

Kerala

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

Kerala

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

Kerala

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

പുതിയ വാര്‍ത്തകള്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.