Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണക്കൊള്ള മറയ്‌ക്കാന്‍ പ്രശാന്ത് പാളികള്‍ കടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 11:36 am IST
inKerala

പത്തനംതിട്ട: പി.എസ്. പ്രശാന്ത് പ്രസിഡന്റായ ദേവസ്വം ബോര്‍ഡിന്റെ കാലത്ത് 2025 സപ്തം. 7ന് ശബരിമലയില്‍ നിന്നും ദ്വാരപാലക ശില്‍പ പാളികള്‍ വീണ്ടും സ്വര്‍ണം പൂശാനായി ചെന്നൈക്ക് കടത്തിയത് 2019ലെ സ്വര്‍ണക്കൊള്ള മറയ്‌ക്കാനാണെന്ന നിഗമനത്തിന് സ്ഥിരീകരണം. പോറ്റിയുടെ പ്രേരണയെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നുണ്ടായ സമ്മര്‍ദ്ദം മൂലമാണിതെന്നാണ് സംശയം.

എസ്‌ഐടിക്കു മുന്നില്‍ ബോര്‍ഡിലെ ചില ജീവനക്കാര്‍ ഇതു സംബന്ധിച്ച മൊഴി നല്‍കി. അതിനാല്‍ സ്വര്‍ണ കൊള്ളയുടെ തുടര്‍ച്ചയായി കണ്ട് ഇതിനെതിരെ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയുന്നത്. പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തിനെയും മെമ്പറായിരുന്ന അജികുമാറിനെയും വീണ്ടും ചോദ്യം ചെയ്യും.

ദേവസ്വം മരാമത്ത് അറിയാതെയാണ് കഴിഞ്ഞ വര്‍ഷം ദ്വാരപാലക പാളികള്‍ കടത്തിയത്. പാളികള്‍ ശബരിമലയില്‍ നിന്ന് കൊണ്ടുപോകാന്‍ തയാറാക്കിയ മഹസര്‍ രേഖയില്‍ മരാമത്തുമായി ബന്ധപ്പെട്ട ആരും ഒപ്പുവച്ചിട്ടില്ല. വിവരം ഒരുകാരണവശാലും മരാമത്ത് ഉദ്യോഗസ്ഥര്‍ അറിയരുതെന്ന് പി.എസ്. പ്രശാന്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. മരാമത്ത് അറിഞ്ഞാല്‍ വിവരം ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ അറിയും. ഇത് ഹൈക്കോടതിയില്‍ എത്തും. അതോടെ 2019ലെ സ്വര്‍ണക്കൊള്ള പുറത്തുവരുമെന്നതാണ് കാരണം.

2001- 2003 മുതല്‍ക്കെ ദ്വാരപാലക പാളികളുടെ നിറം മങ്ങി തുടങ്ങിയെന്നാണ് ദേവസ്വം ജീവനക്കാരുടെ മൊഴി. പാളികളില്‍ വീണ്ടും സ്വര്‍ണം പൂശണമെന്ന നിര്‍ദേശം അന്നു മുതല്‍ക്കേ പോറ്റിയും ഉന്നയിച്ചിരുന്നു. എന്നാല്‍ ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ തയാറായില്ല. 2003 നവംബറില്‍ അധികാരമേറ്റ് വൈകും മുമ്പു തന്നെ ദ്വാരപാലക പാളികളില്‍ സ്വര്‍ണം പൂശാനുള്ള നീക്കം പ്രശാന്ത് നടത്തി. 2024 മണ്ഡലകാലത്തിന് മുമ്പ് സ്വര്‍ണം പൊതിഞ്ഞ് പാളികള്‍ പുനഃസ്ഥാപിക്കാനായിരുന്നു നീക്കം. എന്നാല്‍ നടന്നില്ല.

1998ല്‍ വിജയ് മല്യ 195.52 പവന്‍ സ്വര്‍ണമാണ് ദ്വാരപാലക പാളികളില്‍ പൊതിഞ്ഞതെന്നാണ് യുബി ഗ്രൂപ്പ് ദേവസ്വം ബോര്‍ഡിന് കൈമാറിയ രേഖകളില്‍ പറഞ്ഞിരുന്നത്. ഈ സ്വര്‍ണം പൂര്‍ണമായി വേര്‍തിരിച്ചു മാറ്റി പകരം 49 പവന്‍ (394.9 ഗ്രാം) സ്വര്‍ണം പൂശിയതായാണ് പോറ്റി അവകാശപ്പെട്ടത്. എന്നാല്‍ ഇത് കളവാണെന്നും പേരിനു മാത്രം സ്വര്‍ണമാണ് പൂശിയതെന്നും വ്യക്തമാകുന്നു. ക്ലിയര്‍ കോട്ടു ചെയ്ത പാളികള്‍ക്ക് 40 വര്‍ഷ ഗ്യാരന്റി കമ്പനി നല്‍കിയിട്ടുണ്ടെങ്കില്‍ കേവലം നാല് വര്‍ഷത്തിനിടെ നിറം മങ്ങില്ലെന്ന മൊഴി ഈ രംഗത്തെ വിദഗ്ധര്‍ എസ്‌ഐടിക്ക് നല്‍കിയിട്ടുണ്ട്. ശ്രീകോവില്‍ പാളികളില്‍ നിന്ന് വന്‍ കൊള്ളയാണ് നടന്നതെന്ന് ഇത് വ്യക്തമാക്കുന്നു.

Tags: #SabarimalaGoldTheftപി.എസ്.പ്രശാന്ത്ശബരില സ്വര്‍ണക്കൊള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

Kerala

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

Kerala

‘ തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാൻ, കേരളത്തിന്റെ ആരോഗ്യമേഖലയെ തകര്‍ത്ത വീണ ജോർജ് രാജി വയ്‌ക്കണം’: രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ 

Kerala

‘കടകം മറിയുന്ന’ കടകംപള്ളി ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തേക്കോ?

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.