Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിഡിപിയും എസ്ഡിപിഐയും സിപിഎമ്മിന്റെ ഒക്കത്ത്; സജി ചെറിയാന്റെ നിലപാട് വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 09:00 am IST
inKerala

ആലപ്പുഴ: ജമാഅത്തെ ഇസ്ലാമിക്കും, മുസ്ലീംലീഗിനുമെതിരെ പ്രസ്താവനകള്‍ നടത്തി മുതലെടുപ്പിന് ശ്രമിക്കുന്ന മന്ത്രി സജി ചെറിയാന്റെ കാപട്യം ചര്‍ച്ചയാകുന്നു. സ്വന്തം ജില്ലയായ ആലപ്പുഴയില്‍ നിരോധിത മതഭീകരസംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയ മുഖം എസ്ഡിപിഐയുമായും, മദനിയുടെ പിഡിപിയുമായും അവിശുദ്ധ സഖ്യത്തില്‍ ഏര്‍പ്പെട്ടാണ് വര്‍ഗീയതയ്‌ക്കെതിരെ സജി ചെറിയാനും സിപിഎമ്മും ഉണ്ടയില്ലാവെടി പൊട്ടിക്കുന്നതെന്നാണ് വിമര്‍ശനം.

മുസ്ലീം ലീഗിന്റെ തീവ്രത പോരെന്ന് പറഞ്ഞ് രൂപീകരിച്ച ഐഎന്‍എല്ലിനെ ഘടകകക്ഷിയാക്കിയതും എംഎല്‍എ സ്ഥാനം നല്‍കിയതും, പിന്നീട് മന്ത്രി സ്ഥാനം വരെ നല്‍കി മാന്യതയുടെ പരിവേഷം നല്‍കിയതും സിപിഎമ്മാണെന്നതാണ് ശ്രദ്ധേയം.

ഇത്തവണ ആലപ്പുഴ നഗരസഭയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് എസ്ഡിപിഐയുടെയും പിഡിപിയുടെയും പിന്തുണയിലാണ്. യുഡിഎഫിനും എല്‍ഡിഎഫിനും ഭൂരിപക്ഷം ഇല്ലാത്ത നഗരസഭയില്‍ സ്വതന്ത്രന്റെ പിന്തുണയിലാണ് യുഡിഎഫ് ഭരണം. എന്നാല്‍ മതതീവ്രവാദ സംഘടനകളെ ഒപ്പംകൂട്ടി എല്‍ഡിഎഫ് സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ ആദ്യമായി പിഡിപിക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും സിപിഎം സമ്മാനമായി നല്‍കി. വിദ്യാഭ്യാസ, കലാകായികകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി പിഡിപിയുടെ കൗണ്‍സിലര്‍ ഫൈസല്‍ എസ്. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ കൗണ്‍സിലറുമായാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. സിപിഎം കൗണ്‍സിലര്‍മാര്‍ ഫൈസലിനെ പിന്തുണച്ചതോടെ ഇരുവര്‍ക്കും തുല്യവോട്ട് ലഭിക്കുകയായിരുന്നു. ഇതോടെയാണ് നറുക്കിട്ടത്.

മുസ്ലീം ചെറുപ്പക്കാരില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ മദനിക്ക് പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍ തന്റെ പുസ്തകത്തില്‍ അടക്കം പരാമര്‍ശിച്ചതിന് പിന്നാലെയാണ് ആലപ്പുഴ നഗരസഭയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം പിഡിപിക്ക് നല്‍കിയത് എന്നതും ശ്രദ്ധേയം. 1993 ലെ ഒറ്റപ്പാലം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മദനി തെരഞ്ഞെടുപ്പ് പര്യടനം നടത്തിയിരുന്നു. ഇഎംഎസ് മദനിയെ മഹാത്മാഗാന്ധിയോടാണ് അന്ന് ഉപമിച്ചത്. മതഭീകര സംഘടനകള്‍ക്ക് മാന്യതയുടെ പരിവേഷം നല്‍കി കൂടെക്കൂട്ടി എങ്ങിനെയും അധികാരത്തിലെത്തുക എന്ന നയമാണ് സിപിഎം പയറ്റുന്നത്. എസ്ഡിപിഐ, പിഡിപി, ഐഎന്‍എല്‍ എന്നിവരെ ഇടത് മുന്നണിക്കൊപ്പം കൂടെകൂട്ടിയാണ് മാറാട് കലാപത്തെക്കുറിച്ചും മറ്റും സിപിഎം നേതാക്കള്‍ ഓര്‍മ്മിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും എസ്ഡിപിഐയും പിഡിപിയും സംസ്ഥാനതലത്തില്‍ ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഎമ്മിനെയാണ് പിന്തുണയ്‌ക്കുന്നത്. സജി ചെറിയാന്റെ ചെങ്ങന്നൂരിലെ തുടര്‍ച്ചയായ വിജയത്തിന് പിന്നിലും എസ്ഡിപിഐ സഹായം ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. പിഡിപിയാകട്ടെ പരസ്യ പിന്തുണയാണ് സിപിഎമ്മിന് നല്‍കുന്നത്.

Tags: CPM KeralapdpAbdul Nazer MadaniSDPI-CPM alliance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.