Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാക് സൈന്യത്തില്‍ വിള്ളലുണ്ട്, അത് അസിം മുനീറിനെ അരക്ഷിതനാക്കുന്നു; ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ പേടിക്കേണ്ടതില്ല

ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ പേടിക്കേണ്ടതില്ലെന്നും അതിന് കാരണം പാകിസ്ഥാന്‍ സേനയ്‌ക്ക് ഉള്ളിലെ വിള്ളലാണെന്നും അസിം മുനീര്‍ തന്നെ അതിനാല്‍ അരക്ഷിതനാണെന്നും ദിനകര്‍ ശ്രീവാസ്തവ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 10:35 pm IST
inIndia

ഇസ്ലാമബാദ് : ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ പേടിക്കേണ്ടതില്ലെന്നും അതിന് കാരണം പാകിസ്ഥാന്‍ സേനയ്‌ക്ക് ഉള്ളിലെ വിള്ളലാണെന്നും അസിം മുനീര്‍ തന്നെ അതിനാല്‍ അരക്ഷിതനാണെന്നും ദിനകര്‍ ശ്രീവാസ്തവ. ദീര്‍ഘകാലം പാകിസ്ഥാനില്‍ നയതന്ത്ര ഉദ്യോഗസ്ഥനായി ജോലി ചെയ്തിട്ടുള്ള ദിനകര്‍ ശ്രീവാസ്തവ ഈയിടെ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“പാകിസ്ഥാന്റെ ആണവായുധങ്ങളുടെ ചുമതല അസിം മുനീറിനാണ്. അദ്ദേഹത്തിന് വിരമിക്കേണ്ട പ്രായമായിട്ടും സേവനകാലാവധി നീട്ടിക്കൊടുത്തിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ അധികാരത്തിന്റെ സൂചനകളാണ് എങ്കിലും പാകിസ്ഥാന്‍ സേനയില്‍ വിള്ളല്‍ ഉണ്ട്” – ദിനകര്‍ ശ്രീവാസ്തവ പറയുന്നു.

ആര്‍മി ചീഫ് എന്നത് പാകിസ്ഥാനിലെ സേനയുടെ തലവന്‍ ആണ്. അസിം മുനീര്‍ പാകിസ്ഥാന്റെ ആര്‍മി ചീഫായിരുന്നു. എങ്കിലും അദ്ദേഹം ഫീല്‍ഡ് മാര്‍ഷല്‍ ഉള്‍പ്പെടെയുള്ള അധികപദവികള്‍ കൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഇതിന് പിന്നില്‍ അസിം മുനീറിന്റെ ഉള്ളിലുള്ള അരക്ഷിതാവസ്ഥയാണ് പ്രതിഫലിക്കുന്നത്. കാരണം അദ്ദേഹം നേതൃത്വം നല്‍കാന്‍ ശ്രമിക്കുന്നത് നെടുകെ പിളര്‍ന്നു കഴിഞ്ഞ പാകിസ്ഥാന്‍ സേനയെയാണ്. – ദിനകര്‍ ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു.

“പാകിസ്ഥാന്‍ സേനയ്‌ക്കുള്ളിലെ വിള്ളല്‍ വ്യക്തമായി പ്രതിഫലിച്ചു കണ്ടത് 2023 മെയ് മാസത്തില്‍ ആണ്. അന്ന് പാകിസ്ഥാന്‍ സേനയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് ഇമ്രാന്‍ ഖാന്‍ അനുകൂലികള്‍ ആക്രമിച്ചിരുന്നു. അന്ന് സൈന്യത്തിന്റെ 40 ഭരണനിര്‍വ്വഹണ ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്നു. ലാഹോര്‍ കമാന്‍ഡര്‍മാരുടെ വീടുകള്‍ കത്തിച്ചു.. ഇസ്ലാമബാദ് ഹൈക്കോടതിയില്‍ ഹാജരാകുമ്പോള്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ അയച്ച സര്‍ക്കാര്‍ നടപടിക്കെതിരെയായിരുന്നു ഇമ്രാന്‍ അനുകൂലികളുടെ ഈ പ്രതിഷേധം. ഇത്രയും അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും അവര്‍ക്കെതിരെ എന്തുകൊണ്ട് സൈന്യത്തിന്റെ ചെറുത്തുനില്‍പ് ഉണ്ടായില്ല? പാകിസ്ഥാന്‍ സേനയില്‍ വിള്ളലുണ്ടെന്നതിന്റെ സൂചനയായിരുന്നു സൈന്യത്തിന്റെ പ്രകടനക്കാരുടെ നേര്‍ക്കുള്ള നിസ്സംഗതയ്‌ക്ക് പിന്നില്‍.  സൈന്യത്തിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ അക്രമികള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ മടിച്ചു. ഇതിന്റെ പേരില്‍ ആറ് പട്ടാള ജനറലുകളെയാണ് സൈന്യത്തില്‍ നിന്നും പുറത്താക്കിയത്.” – ദിനകര്‍ ശ്രീവാസ്തവ പറയുന്നു.

‘ഫൊര്‍ഗോട്ടന്‍ കശ്മീര്‍’ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള വ്യക്തികൂടിയാണ് ദിനകര്‍ ശ്രീവാസ്തവ.

 

Tags: fissure in Pak ArmyDinkar P Srivastavapakistanimran khanNawaz SharifPakistan ArmyShehbaz SharifOperation SindoorAsim Munir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

പുതിയ വാര്‍ത്തകള്‍

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.