Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ 2025ലും കൊള്ളക്ക് ശ്രമം നടന്നു? 1,048 പവന്‍സ്വര്‍ണം പല ഘട്ടങ്ങളിലായി പാളികളില്‍ നിന്നും വേര്‍തിരിച്ചു

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Jan 10, 2026, 08:25 am IST
in Kerala

പത്തനംതിട്ട: ശബരിമലയില്‍ 2025-ലും സ്വര്‍ണക്കൊള്ള നടത്താന്‍ ശ്രമം നടന്നതായി സംശയം. ഇതിന്റെ ഭാഗമായാണോ നിറംമങ്ങി എന്ന പേരില്‍ ദ്വാരപാലകപാളികള്‍ കഴിഞ്ഞ സപ്തംബര്‍ ഏഴിന് അതീവ രഹസ്യമായി കടത്തിയതെന്ന് എസ്‌ഐടി പരിശോധിക്കും.

2019-ല്‍ ഉദ്ദേശ്യം 1,048 പവന്‍ (8 കിലോയില്‍ അധികം) സ്വര്‍ണം പല ഘട്ടങ്ങളിലായി പാളികളില്‍ നിന്നും വേര്‍തിരിച്ചു മാറ്റിയെന്നാണ് കണ്ടെത്തല്‍. മല്യ നല്‍കിയതില്‍ ബാക്കിയുള്ള 22 കിലോ സ്വര്‍ണവും കൂടി ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും ലക്ഷ്യമിട്ടിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നാണ് എസ്‌ഐടി കരുതുന്നത്.

ദ്വാരപാലകപാളികള്‍ വീണ്ടും ചെന്നൈയ്‌ക്ക് കൊടുത്തുവിടുന്നതിനായി കഴിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തയാറാക്കിയ കത്ത് നേരത്തെ ജന്മഭൂമി പുറത്തുവിട്ടിരുന്നു. ഇതില്‍ ശ്രീകോവില്‍ മേല്‍ക്കൂര ചോരുന്നതായും പാര്‍ശ്വ ഭിത്തികളിലൂടെ മഴവെള്ളം ഉള്ളിലേക്ക് ഒലിച്ചിറങ്ങുന്നതായും സൂചിപ്പിച്ചിരുന്നു. ചോര്‍ച്ച മാറ്റുന്നതിനായി മേല്‍ക്കൂര ഇളക്കുമ്പോള്‍, നാഗപാളികള്‍ക്ക് മുകളിലെ ചെമ്പുപാളികളില്‍ പൊതിഞ്ഞ സ്വര്‍ണം കടത്താനും ലക്ഷ്യമിട്ടിരുന്നതായാണ് സംശയം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ പി.എസ്. പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. മൊഴികള്‍ തൃപ്തികരമല്ലെങ്കില്‍ അറസ്റ്റിനും സാധ്യതയുണ്ട്.

ശ്രീകോവില്‍ മേല്‍ക്കൂരയില്‍ 15.219 കിലോഗ്രാം സ്വര്‍ണം പൊതിഞ്ഞതായാണ് യുബി ഗ്രൂപ്പ് 2018-ല്‍ ദേവസ്വം ബോര്‍ഡിന് കൈമാറിയ രേഖകളിലുള്ളത്. ശ്രീകോവിലില്‍ ഏറ്റവുമധികം സ്വര്‍ണം പൊതിഞ്ഞിട്ടുള്ളതും മേല്‍ക്കൂരയിലാണ്. ഹുണ്ടിക്കുമുകളിലെ റെയിന്‍ഗട്ടറില്‍ 1.155 കിലോഗ്രാം, സോപാനത്തിന് മുന്നിലെ ഹുണ്ടിയില്‍ 1.014 കിലോഗ്രാം, ശ്രീകോവില്‍ വശങ്ങളിലെ അയ്യപ്പചരിതം കൊത്തിയ പാളികളില്‍ 1.750 കിലോഗ്രാം, ഓരോ ഭിത്തിയിലുമുള്ള മൂന്ന് അലങ്കാര വാതിലുകളില്‍ 1.609 കിലോഗ്രാം വീതവും സ്വര്‍ണമാണ് പൊതിഞ്ഞിട്ടുള്ളത്. കൂടാതെ 1.154 കിലോഗ്രാം സ്വര്‍ണം പൊതിഞ്ഞ അഞ്ച് കലശങ്ങളുമുണ്ട്.

1998-ല്‍ വിജയ് മല്യ 30.291 കിലോഗ്രാം സ്വര്‍ണം ഉപയോഗിച്ചാണ് ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്. ഇതില്‍ കട്ടിളപ്പാളികളില്‍ മാത്രം 2.520 കിലോഗ്രാം (314.97 പവന്‍) സ്വര്‍ണം പൊതിഞ്ഞിരുന്നു. ആദ്യം കൊള്ളയടിച്ച ഈ സ്വര്‍ണത്തിന്റെ ഒരു തരിപോലും കണ്ടെത്താന്‍ എസ്‌ഐടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കൂടാതെ ശ്രീകോവിലിന്റെ ചുറ്റുമുള്ള എട്ട് തൂണുകള്‍ പൊതിഞ്ഞ പാളികളും കൊള്ള യടിച്ചതായാണ് വിവരം. ഇതില്‍ 4.303 കിലോഗ്രാം (537.83 പവന്‍) സ്വര്‍ണമാണ് ഉള്ളത്.

ഗോവര്‍ദ്ധന്‍ തന്നെയാണ് ഈ സ്വര്‍ണവും വാങ്ങിയതെന്ന് എസ്‌ഐടി കരുതുമ്പോഴും ഇക്കാര്യം അയാള്‍ സമ്മതിക്കുന്നില്ല. സമാന അളവിലുള്ള സ്വര്‍ണം എസ്‌ഐടി കണ്ടെത്തിയിട്ടുമില്ല. രണ്ട് ദ്വാരപാലക ശില്‍പ്പപാളികളിലായി പൊതിഞ്ഞിരുന്നത് 195.52 പവന്‍ സ്വര്‍ണമാണ്.

ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധനില്‍ നിന്നും സമാന അളവില്‍ 474.960 ഗ്രാം സ്വര്‍ണവും സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയില്‍ നിന്നും 109. 243 ഗ്രാം സ്വര്‍ണവും മാത്രമാണ് ഇതുവരെ വീണ്ടെടുത്തത്.

കട്ടിളപ്പാളികള്‍ക്ക് മുകളിലുള്ള ദശാവതാരം, രാശി ചിഹ്നങ്ങള്‍ എന്നിവ കൊത്തിയ ഏഴ് പാളികളില്‍ എത്ര അളവില്‍ സ്വര്‍ണം ഉണ്ടായിരുന്നു എന്നതില്‍ ഇനിയും വ്യക്തതയില്ല.

Tags: ഉണ്ണികൃഷ്ണന്‍ പോറ്റി#SabarimalaGoldശബരിമല സ്വര്‍ണക്കൊള്ളദ്വാരപാലകപാളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

Kerala

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.