Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി അടുത്ത പത്ത് വര്‍ഷത്തേക്ക് ബ്രഹ്മോസിനെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് പ്രതിരോധവിദഗ്ധന്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് ഉണങ്ങാത്ത മുറിവുകള്‍ നല്‍കിയ ബ്രഹ്മോസ് എന്ന സൂപ്പര്‍ സോണിക് മിസൈലിനെ അടുത്ത പത്ത് വര്‍ഷത്തേക്ക് ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന ബ്രഹ്മോസ് എയ്റോസ്പേസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ബ്രഹ്മോസ് എന്ന ആയുധസംവിധാനത്തെ അടിച്ചിടുക അസാധ്യമാണെന്നത് തന്നെയാണ് അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jan 4, 2026, 10:10 pm IST
in India, Defence

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് ഉണങ്ങാത്ത മുറിവുകള്‍ നല്‍കിയ ബ്രഹ്മോസ് എന്ന സൂപ്പര്‍ സോണിക് മിസൈലിനെ അടുത്ത പത്ത് വര്‍ഷത്തേക്ക് ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന ബ്രഹ്മോസ് എയ്റോസ്പേസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ബ്രഹ്മോസ് എന്ന ആയുധസംവിധാനത്തെ അടിച്ചിടുക അസാധ്യമാണെന്നത് തന്നെയാണ് അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

2035 വരെയോ ഒരു പക്ഷെ 2040 വരെയോ വേണമെങ്കില്‍ ഒരു ബ്രഹ്മോസ് മിസൈലിനെ അടിച്ചിട്ടെങ്കില്‍ ആയി. അത്രയ്‌ക്ക് ശത്രുമിസൈലുകള്‍ക്കും റഡാറുകള്‍ക്കും അപ്രാപ്യമാണ് ബ്രഹ്മോസ് മിസൈലിന്റെ കുതിപ്പ്. ആധുനികസാങ്കേതികവിദ്യകളോട് കൂടിയ പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉയര്‍ന്ന് വരികയാണ്. സെന്‍സറുകള്‍, ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണസംവിധാനങ്ങള്‍ എന്നിവ പല വ്യോമപ്രതിരോധസംവിധാനങ്ങളിലും ഉണ്ട്. എങ്കിലും ബ്രഹ്മോസ് മിസൈലിന്റെ രൂപകല്‍പന ഇതിനെയെല്ലാം വെട്ടിച്ച് കടക്കാന്‍ പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇതുവരെ കുറ്റമറ്റ യുദ്ധറെക്കോഡാണ് ബ്രഹ്മോസിനുള്ളത്. ഇതുവരെ യുദ്ധത്തില്‍ എതിരാളികള്‍ ഒരു ബ്രഹ്മോസിനെപ്പോലും വീഴ്‌ത്തിയിട്ടില്ല. മെയ് 2025ല്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂറിലാണ് ബ്രഹ്മോസിന്റെ പാകിസ്ഥാനിലെ ഭീകരപരിശീലനകേന്ദ്രങ്ങള്‍ക്കെതിരായ താണ്ഡവം കണ്ടത്. സുഖോയ് 30 മാര്‍ക് ഒന്ന് യുദ്ധവിമാനങ്ങളിലാണ് ബ്രഹ്മോസ് ഘടിപ്പിച്ചിരുന്നത്. ഒരു ബ്രഹ്മോസ് പോലും പാഴായില്ല. പാകിസ്ഥാന്റെ വ്യോമപ്രതിരോധസംവിധാനങ്ങളെയും റഡാര്‍ കണ്ണുകളെയും വെട്ടിച്ചാണ് ഈ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ നാശം തീര്‍ത്തത്. ചില വ്യോമബേസില്‍ ബ്രഹ്മോസ് ഉണ്ടാക്കിയ കേടുപാടുകള്‍ ഇതുവരെയും അറ്റക്കുറ്റപ്പണികളിലൂടെ തീര്‍ക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. .

ഉക്രൈനെതിരെ റഷ്യ ഉപയോഗിക്കുന്ന പി-800 ഒനിക്സ് മിസൈലുകള്‍ ബ്രഹ്മോസിന്. മുന്‍പുള്ള മിസൈലുകളായിട്ട് കൂടി ഉക്രൈനില്‍ വന്‍നാശം വിതയ്‌ക്കുകയാണ്. അവിടെ പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കോ മിസൈലുകള്‍ക്കോ പി-800 ഒനിക്സ് എന്ന മിസൈലിനെ തകര്‍ക്കാന്‍ കഴിയുന്നില്ല. ആകെ 6 ശതമാനം പി800 ഒനിക്സ് മാത്രമാണ് പരാജയപ്പെട്ടിരിക്കുന്നത്. എന്നാല്‍ ബ്രഹ്മോസ് പി-800 ഒനിക്സിനേക്കാള്‍ ആധുനികമാണ്. പുതിയ ഒട്ടേറെ സാങ്കേതികവിദ്യകള്‍ ഇതില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഭൂനിരപ്പില്‍ നിന്നും 10 മുതല്‍ 15 മീറ്റര്‍ വരെ മാത്രം ഉയരത്തില്‍ മാക് 2.8 മുതല്‍ മാക് 3 വരെ വേഗതയിലാണ് ബ്രഹ്മോസ് കുതിക്കുക. അതായത് ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ ബ്രഹ്മോസ് കുതിക്കും. ഇത് എതിരാളിയുടെ റഡാര്‍ ചക്രവാളത്തെക്കാള്‍ താഴെക്കൂടിയാണ് ബ്രഹ്മോസിന്റെ സഞ്ചാരപാത. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ബ്രഹ്മോസ് ഭീഷണി തിരിച്ചറിഞ്ഞ് മിസൈല്‍ അയയ്‌ക്കുമ്പോഴേക്കും ബ്രഹ്മോസ് ലക്ഷ്യസ്ഥാനത്തെത്തിയിരിക്കും.

പാകിസ്ഥാനും ചൈനയും ബ്രഹ്മോസിനെ ചെറുക്കാനുള്ള സാങ്കേതിക വിദ്യയില്‍ വലിയ ഗവേഷണം നടത്തുകയാണ്. ഗാലിയം നൈട്രൈഡിനെ അടിസ്ഥാനമാക്കിയുള്ള ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ് ഏരേ (എഇഎസ് എ) ഉപയോഗിക്കുകയാണ് ഇവര്‍. സൂപ്പര്‍സോണിക് വേഗതയില്‍ കുതിയ്‌ക്കുന്ന ക്രൂയിസ് മിസൈലുകളെ അടിച്ചിടാന്‍ ഉയര്‍ന്ന വേഗതയില്‍ കുതിയ്‌ക്കുന്ന മിസൈലുകളെയും വികസിപ്പിക്കുന്നുണ്ട്. എങ്കിലും രാജ്യത്തിന്റെ മുഴുവന്‍ ഭൂപ്രദേശങ്ങളിലും ഇത്തരം സംവിധാനങ്ങള്‍ ഉയര്‍ത്താന്‍ വലിയ ചെലവ് വരും. അതുകൊണ്ട് തന്നെ 2040 വരെ എന്തൊക്കെ പ്രതിരോധസംവിധാനങ്ങള്‍ ഉയര്‍ത്തിയാലും അങ്ങേയറ്റം 15 മുതല്‍ 20 ശതമാനം വരെ മാത്രമേ ബ്രഹ്മോസ് മിസൈലുകള്‍ പരാജയപ്പെടൂ.

Tags: Pakistan threatChinese air defence systemRajnath SinghBrahmosIndia - Pakistan warcurise missilesupersonic cruise missileP800 Oniks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)
India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

India

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

India

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

പുതിയ വാര്‍ത്തകള്‍

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.