Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുവജനതയെ മതഭ്രാന്തിലേക്ക് തള്ളിവിട്ട കലാപകാരി, ഇന്ത്യയ്‌ക്കും  ഹിന്ദുക്കൾക്കുമെതിരെ വിദ്വേഷം വമിപ്പിച്ച ഭീകരൻ; ഉസ്മാൻ ഹാദിയെ വധിച്ചതിന് നിരവധി കാരണങ്ങൾ

2024 ലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവും ഫെബ്രുവരി 2 ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുമായിരുന്ന ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ശരിക്കും ആരായിരുന്നു ഉസ്മാൻ ഹാദി ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 01:06 pm IST
inWorld

ധാക്ക: ബംഗ്ലാദേശി വിഘടനവാദി വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദി സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് ബംഗ്ലാദേശിനെ ആകമാനം തീച്ചൂളയിൽ പിടിച്ചിട്ട അവസ്ഥയിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. ഇയാളുടെ മരണത്തെ തുടർന്ന് ബംഗ്ലാദേശിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. രാജ്യമെമ്പാടും പ്രതിഷേധങ്ങൾ അരങ്ങേറി. ഈ സാഹചര്യത്തിൽ ബംഗ്ലാദേശ് രാഷ്‌ട്രീയത്തിൽ ഉസ്മാൻ ഹാദിയുടെ പങ്ക് എന്താണെന്ന് നോക്കാം

ആരായിരുന്നു ഉസ്മാൻ ഹാദി ? 

ബംഗ്ലാദേശിലെ ഒരു പ്രമുഖ വിഘടനവാദി വിദ്യാർത്ഥി നേതാവായിരുന്നു ഉസ്മാൻ ഹാദി. 2024 ൽ അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പ്രസ്ഥാനം ആരംഭിച്ചത് ഇയാളായിരുന്നു. ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാക്കളിൽ പ്രമുഖനായിരുന്നു ഉസ്മാൻ. പിന്നീട് തുടർന്നുള്ള ഇവരുടെ പ്രക്ഷോഭം കാരണം ഹസീനയ്‌ക്ക് രാജ്യം വിടാൻ നിർബന്ധിതരാക്കുകയും അവരുടെ സർക്കാരിന്റെ പതനത്തിലേക്ക് നയിക്കുകയും ചെയ്തു.

വിദ്വേഷം വിളമ്പുന്ന ഇങ്ക്വിലാബ് മഞ്ച

ഷെയ്ഖ് ഹസീന വിരുദ്ധ പ്രവർത്തക ഗ്രൂപ്പായ ഇങ്ക്വിലാബ് മഞ്ചയുടെ പ്രമുഖ നേതാവായിരുന്നു ഉസ്മാൻ ഹാദി. ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പ്രതിഷേധത്തിനിടെയാണ് ഇങ്ക്വിലാബ് മഞ്ച ശ്രദ്ധേയമായത്. ഇത് ഒടുവിൽ ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചു. ബംഗ്ലാദേശിൽ ഒരു തീവ്രവാദ സംഘടനയായി ഇൻക്വിലാബ് മഞ്ച ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ തകർക്കാനുള്ള ശ്രമങ്ങളിലും പാർട്ടി മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഫെബ്രുവരിയിൽ വരാൻ പോകുന്ന ദേശീയ തെരഞെടുപ്പിൽ ധാക്ക-8 നിയോജകമണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു ഹാദി. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉസ്മാന് വെടിയേറ്റു. ഡിസംബർ 12 ന് ധാക്കയിലെ പൽത്താൻ പ്രദേശത്തെ കൽവർട്ട് റോഡിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ഹാദിയെ അജ്ഞാതരായ അക്രമികൾ വെടിവയ്‌ക്കുകയായിരുന്നു.

സംഭവത്തെത്തുടർന്ന് ഇയാളെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡിസംബർ 15 ന് അടിയന്തര വൈദ്യചികിത്സയ്‌ക്കായി ബംഗ്ലാദേശിൽ നിന്ന് സിംഗപ്പൂർ ജനറൽ ആശുപത്രിയിലെ (എസ്‌ജി‌എച്ച്) ന്യൂറോ സർജിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് ഹാദിയെ എയർലിഫ്റ്റ് ചെയ്തു. എന്നാൽ തലയ്‌ക്ക് വെടിയേറ്റ് ഏതാനും ദിവസങ്ങൾക്ക് ശേഷം വിദ്യാർത്ഥി നേതാവ് മരണപ്പെട്ടു.

Tags: Bangladesh violenceSharif Osman HadiHouse of Sheikh MujiburBangladesh interim government's chief advisor Muhammad Yunus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബം​ഗ്ലാദേശിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു; 28 കാരനായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി

India

ബംഗ്ലാദേശിലെ അക്രമങ്ങളില്‍ പ്രതിപക്ഷം മൗനം പാലിക്കുന്നു: യോഗി

World

പോലീസ് സ്റ്റേഷനിൽ ഹിന്ദു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതായി മതഭ്രാന്ത് മൂത്ത ബംഗ്ലാദേശി വിദ്യാർത്ഥി നേതാവ് കുറ്റസമ്മതം നടത്തി : വീഡിയോ പുറത്ത്

World

ദിപു ദാസിന്റെ ആൾക്കൂട്ട കൊലപാതകത്തിൽ നടുങ്ങി ട്രംപിന്റെ അടുത്ത സഹായി ലോറ ലൂമർ ; തീവ്ര ഇസ്ലാമിസ്റ്റുകൾ യുഎസിലും എത്തപ്പെടുമെന്ന് മുന്നറിയിപ്പ്

World

സമാധാനത്തിന് തന്നെയാണോ മുഹമ്മദ് യൂനുസിന് നൊബേൽ സമ്മാനം കിട്ടിയത് ? സ്വന്തം നാട്ടിലെ സാഹചര്യം കൈകാര്യം ചെയ്യാൻ പോലും യൂനുസിന് കഴിവില്ലെന്ന് ബിഎൻപി

പുതിയ വാര്‍ത്തകള്‍

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.