Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ചില തുറന്നുപറച്ചില്‍ ഏറ്റു, ദല്‍ഹി വായുമലിനീകരണത്തിന് പിന്നിലെ ഈ സത്യങ്ങള്‍ അംഗീകരിച്ച് ജനം

ദല്‍ഹിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നടത്തിയ ഒരു അസാധാരണ രാഷ്‌ട്രീയനീക്കം ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ഇഷ്ടമായി. ദല്‍ഹിയിലെ വായുമലിനീകരണത്തിന് പിന്നിലെ ഉത്തരവാദിത്വം നിഷേധിക്കുന്ന പതിവ് രീതി വിട്ട് ദല്‍ഹിയിലെ ചില അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ ഏറ്റുപറയുകയായിരുന്നു രേഖാ ഗുപ്ത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 10:46 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നടത്തിയ ഒരു അസാധാരണ രാഷ്‌ട്രീയനീക്കം ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ഇഷ്ടമായി. ദല്‍ഹിയിലെ വായുമലിനീകരണത്തിന് പിന്നിലെ ഉത്തരവാദിത്വം നിഷേധിക്കുന്ന പതിവ് രീതി വിട്ട് ദല്‍ഹിയിലെ ചില അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ ഏറ്റുപറയുകയായിരുന്നു രേഖാ ഗുപ്ത. ഇതിന് മുന്‍പ് ഒരു രാഷ്‌ട്രീയ നേതാവും പറയാന്‍ തയ്യാറായിട്ടില്ലാത്ത കാര്യം രേഖാ ഗുപ്ത പറഞ്ഞപ്പോള്‍ അതിന് കയ്യടിയും ഉയരുന്നുണ്ട്.

ദല്‍ഹിയിലെ അതിരൂക്ഷമായ യാഥാര്‍ത്ഥ്യമാണ് രേഖാ ഗുപ്ത കഴിഞ്ഞ ദിവസം തന്റെ പ്രസംഗത്തില്‍ തുറന്നുകാണിച്ചത്. “വെറും 1500 ചതുരശ്ര കിലോമീറ്റര്‍ മാത്രം വ്യാപ്തിയുള്ള നഗരമാണ് ദല്‍ഹി. ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത് മൂന്ന് കോടി ജനങ്ങള്‍. ദശലക്ഷക്കണക്കിന് വാഹനങ്ങള്‍ പുക തുപ്പുന്നു. അവയില്‍ പലതും വേണ്ടവിധം പരിശോധന നടത്തിയിട്ടില്ലാത്ത വാഹനങ്ങളാണ്. ദല്‍ഹിക്ക് മര്യാദയ്‌ക്ക് ശ്വസിക്കണമെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കലോ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ അല്ല വേണ്ടത്. പകരം ഉത്തരവാദിത്വം ഏറ്റെടുക്കലാണ്”. തന്റെ പ്രസംഗത്തില്‍ രേഖാ ഗുപ്ത ഇത്രയും തുറന്നുപറഞ്ഞപ്പോള്‍ ദല്‍ഹിക്കാരില്‍ പലരും അത് അംഗീകരിക്കുകയായിരുന്നു. പ്രശ്നത്തില്‍ നിന്നും ഒഴിഞ്ഞുമാറാതെ, മറ്റുള്ളവരെ കുറ്റപ്പെടുത്താതെ, ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തുകൊണ്ടുള്ള ഈ രാഷ്‌ട്രീയ നീക്കം പതിവ് രാഷ്‌ട്രീയശൈലികളില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു.

ദല്‍ഹിയിലെ വായുമലിനീകരണത്തിന് ശാശ്വതമായ ഒരു പരിഹാരമാണ് രേഖാ ഗുപ്ത തേടാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ദല്‍ഹിയുടെ വായു ഗുണനിലവാര സൂചിക 350നും 411നും ഇടയ്‌ക്കാണ്. ഇത് അപകടകരം എന്ന തോതിലാണ്. 1500 ചതുരശ്ര കിലോമീറ്ററിനകത്ത് ദശലക്ഷക്കണക്കിന് പരിശോധിക്കപ്പെട്ടതും അല്ലാത്തതുമായ വാഹനങ്ങള്‍ ഉയര്‍ത്തുന്ന വായുമലിനീകരണ ഭീഷണി വളരെ വലുതാണ്. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്‌ക്കുക എന്നതാണ് രേഖാ ഗുപ്ത ഇതിന് മുന്നോട്ട് വെയ്‌ക്കുന്ന ഒരു പരിഹാരം. കാര്‍പൂളില്‍, മെട്രോയില്‍, ബസ്സില്‍ ഇങ്ങിനെ പൊതു ഗതാഗതസംവിധാനം ഉപയോഗിക്കുന്നതിലേക്ക് ജനങ്ങള്‍ മാറണമെന്നുമാണ് രേഖഗുപ്ത നിര്‍ദേശിക്കുന്നത്. ഇതിലൂടെ വാഹനങ്ങളില്‍ നിന്നുള്ള വായുമലിനീകരണം വലിയ തോതില്‍ കുറയ്‌ക്കാന്‍ കഴിയും. ഇത് ദല്‍ഹിയുടെ ശ്വാസകോശത്തെ മെച്ചപ്പെടുത്തും.

കഴിഞ്ഞ ഏതാനും മാസങ്ങളായി ദല്‍ഹിയിലെ അന്തരീക്ഷമലിനീകരണം കുറയ്‌ക്കാന്‍ കൃത്രിമമഴ ഉള്‍പ്പെടെയുള്ള പരിഹാരങ്ങള്‍ തേടിയ ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ശ്രമങ്ങള്‍ പൂര്‍ണ്ണമായും വിജയം കണ്ടിരുന്നില്ല. കുറഞ്ഞചെലവില്‍ ഐഐടികളുമായി ചേര്‍ന്ന് കൃത്രിമമഴ പെയ്യിക്കാനുള്ള ശ്രമം മേഘങ്ങളില്‍ വേണ്ടത്ര അളവില്‍ ജലാംശമില്ലാത്തതിനാല്‍ പൂര്‍ണ്ണതോതില്‍ വിജയിച്ചിരുന്നില്ല. പക്ഷെ പരീക്ഷണങ്ങള്‍ തുടരുകയാണ്. പഞ്ചാബില്‍ നിന്നും ആം ആദ്മിയുടെ അനുഗ്രഹാശിസ്സുകളോടെ നടക്കുന്ന കര്‍ഷകരുടെ വൈക്കോല്‍ കത്തിക്കലാണ് ദല്‍ഹിയിലെ വായു ഗുണനിലവാര സൂചികയെ മേലോട്ട് ഉയര്‍ത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

Tags: Arvind Kejriwaldelhi pollutionRekha GuptaAir Quality IndexAQI DelhiDelhi Air pollutionDelhi city
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

India

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

India

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

പുതിയ വാര്‍ത്തകള്‍

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

അതിഥി ഭീകരരെ കരുതിയിരിക്കണം

പരിവര്‍ത്തനാത്മകമായ നേതൃത്വം

ട്രോളിങ് നിരോധനവും മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധികളും

ഉത്തരവ് അവഗണിച്ച് റോഡ് കുഴിക്കല്‍; വാട്ടര്‍ അതോറിറ്റി എംഡിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സമന്‍സ്

രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു

ക്ഷേത്ര സത്സംഗത്തിന്റെ വേറിട്ട വ്‌ളോഗുകള്‍; 2000 ദിവസങ്ങള്‍ കൊണ്ടു രഞ്ജിനി പരിചയപ്പെടുത്തിയത് 200 ക്ഷേത്രങ്ങള്‍

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.