Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുടിന്റെ സന്ദര്‍ശനവേളയില്‍ ഒപ്പുവെച്ചത് പ്രതിരോധരംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുതിപ്പിക്കും കരാര്‍; ഇനി റഷ്യന്‍ ആയുധപാര്‍ട്സുകളെല്ലാം ഇന്ത്യയില്‍

റഷ്യയുടെ എസ് യു 57 എന്ന അഞ്ചാം തലമുറ യുദ്ധവിമാനമോ എസ് 500 എന്ന പുത്തന്‍ വ്യോമ പ്രതിരോധസംവിധാനമോ വാങ്ങാന്‍ പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തില്‍ ഇന്ത്യ-റഷ്യ ധാരണ ഉണ്ടായില്ല. പക്ഷെ അതിനേക്കാള്‍ ശ്രദ്ധേയമായത് പ്രതിരോധരംഗത്ത് ഇനി നടക്കാന്‍ പോകുന്ന മെയ്‌ക്ക് ഇന്‍ ഇന്ത്യ വിപ്ലവമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 07:29 pm IST
inIndia

ന്യൂദല്‍ഹി: റഷ്യയുടെ എസ് യു 57 എന്ന അഞ്ചാം തലമുറ യുദ്ധവിമാനമോ എസ് 500 എന്ന പുത്തന്‍ വ്യോമ പ്രതിരോധസംവിധാനമോ വാങ്ങാന്‍ പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തില്‍ ഇന്ത്യ-റഷ്യ ധാരണ ഉണ്ടായില്ല. പക്ഷെ അതിനേക്കാള്‍ ശ്രദ്ധേയമായത് പ്രതിരോധരംഗത്ത് ഇനി നടക്കാന്‍ പോകുന്ന മെയ്‌ക്ക് ഇന്‍ ഇന്ത്യ വിപ്ലവമാണ്. വിദേശരാജ്യങ്ങളുമായി സഹകരിച്ചുള്ള ഉല്‍പാദനം എന്നതിനേക്കാള്‍ നൂറു ശതമാനവും സ്വന്തമായുള്ള ഉല്‍പാദനം എന്നതിനെക്കുറിച്ചാണ് ഇന്ത്യ ആലോചിക്കുന്നത്.

വളരെ ചെറുതെന്ന് തോന്നിക്കുന്ന രീതിയില്‍ പുറത്തുവന്ന ഇന്ത്യ-റഷ്യ ധാരണ പ്രതിരോധരംഗത്ത് ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്ന ഒന്നായി പരിണമിക്കും. റഷ്യ ഉപയോഗിക്കുന്ന ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും പാര്‍ട്സുകളും സംയുക്തഭാഗങ്ങളും ഇന്ത്യയില്‍ നിര്‍മ്മിച്ച് റഷ്യയിലേക്ക് കയറ്റി അയക്കുക എന്നതിലാണ് ഇന്ത്യ-റഷ്യ കരാറായത്. ഇത് ഇന്ത്യയ്‌ക്ക് പ്രതിരോധരംഗത്ത് വലിയ വരുമാനം നേടിക്കൊടുക്കുമെന്ന് മാത്രമല്ല, ഇന്ത്യ ആയുധനിര്‍മ്മാണത്തില്‍ കൂടുതല്‍ വൈദഗ്ധ്യമുള്ള രാജ്യമായി ഭാവിയില്‍ മാറും.

ഇപ്പോഴേ ആയുധനിര്‍മ്മാണരംഗത്ത് മെയ്‌ക്ക് ഇന്‍ ഇന്ത്യ നടപ്പാക്കി കുതിക്കുന്ന ഇന്ത്യയ്‌ക്ക് വലിയ ഊര്‍ജ്ജം പകരുന്ന കരാറാണിത്. ഇതിന്റെ ഭാഗമായി ഭാരത് ഫോര്‍ജ്, അദാനി ഡിഫന്‍സ്, ടാറ്റ അഡ്വാന്‍സ്ജ് സിസ്റ്റംസ്, എല്‍ ആന്‍ഡ് ടി ഡിഫന്‍സ്, മഹിന്ദ്ര ഡിഫന്‍സ് തുടങ്ങി നിരവധി പ്രതിരോധനിര്‍മ്മാണരംഗത്തെ സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ പ്രതിനിധികളും റഷ്യയില്‍ പ്രത്യേകം യോഗം ചേര്‍ന്നതായും പറയുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഇന്ത്യയിലെ മെയ്‌ക്ക് ഇന്‍ ഇന്ത്യ ആയുധനിര്‍മ്മാണം 46000 കോടിയില്‍ നിന്നും 1.5ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 33,000 കോടിയുടെയും ഉല്‍പാദനം നടത്തിയത് സ്വകാര്യ കമ്പനികളാണ്. പ്രതിരോധ രംഗത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം എന്നതില്‍ നിന്നും പ്രതിരോധ ഉല്‍പാദനവും കയറ്റുമതിയും ചെയ്യുന്ന രാജ്യം എന്ന ലേബലിലേക്ക് മാറാനാണ് ഇന്ത്യ ഇഷ്ടപ്പെടുന്നത്.

“പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ റഷ്യ പ്രതിരോധരംഗത്തെ പല ഉപകരണങ്ങളും വാഗ്ദാനം ചെയ്തെങ്കിലും ഇന്ത്യ അതില്‍ അത്ര താല്പര്യം കാട്ടിയില്ല. എസ് യു 57 എന്ന അഞ്ചാം തലമുറ യുദ്ദവിമാനം, എസ് 500 എന്ന വ്യോമപ്രതിരോധം തുടങ്ങിയവ ഇന്ത്യയെക്കൊണ്ട് വാങ്ങിപ്പിക്കാന്‍ റഷ്യന്‍ സംഘം കഠിനപ്രയത്നം നടത്തിയിരുന്നു. റഷ്യന്‍ സംഘം ഇന്ത്യയില്‍ നിന്നും ഇക്കാര്യത്തില്‍ ശതകോടികളുടെ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇന്ത്യ സ്വന്തമായി ആയുധങ്ങളും ഉപകരണങ്ങളും വികസിപ്പിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.”- ഇന്ത്യയിലെ ഒരു ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങിനെയാണ്.

വന്‍തുക ചെലവാക്കുന്ന ഇന്ത്യാ-റഷ്യ പ്രതിരോധസഹകരണത്തിന് ഇന്ത്യ മുതിര്‍ന്നില്ല. പകരം റഷ്യയുടെ ആയുധങ്ങളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും അറ്റുകറ്റപ്പണി അപ്പാടെ ഇന്ത്യ ഏറ്റെടുക്കുന്ന കരാര്‍ ആണ് ഉണ്ടായത്. ഇതനുസരിച്ച് റഷ്യയുടെ യുദ്ധവിമാനങ്ങള്‍ക്കും യുദ്ധോപകരണങ്ങള്‍ക്കും ആയുധങ്ങള്‍ക്കും വേണ്ട ഘടകപദാര്‍ത്ഥങ്ങളും സംയുക്തഭാഗങ്ങളും എല്ലാം ഇന്ത്യന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് റഷ്യയിലേക്ക് കയറ്റുമതി ചെയ്യും.

പ്രതിരോധ രംഗത്ത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്നതിലാണ് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും ഊന്നല്‍ നല്‍കുന്നത്. ഇന്ത്യയുടെ പ്രതിരോധ സംവിധാനം കൂടുതല്‍ വലുതും, കരുത്തുറ്റതും വേഗം കൂടിയതും ആകണമെന്ന അഭിപ്രായക്കാരനാണ് രാജ് നാഥ് സിങ്ങ്.

 

 

 

 

Tags: India Russia agreementweapon exportermake in indiaRajnath SinghPutin in IndiaMake in India in defence
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

India

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

India

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

India

ആത്മനിര്‍ഭര്‍ ഭാരത് കാമികാസെ ഡ്രോണുകള്‍ തദ്ദേശീയമായി വികസിപ്പിക്കും

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.