Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിരോധിത നോട്ടുകള്‍ എവിടെ? പിന്നില്‍ റാക്കറ്റുകള്‍; വ്യാഴാഴ്ച പിടിച്ചത് മൂന്നര കോടിയിലധികം രൂപയുടെ നിരോധിത നോട്ടുകള്‍; നാലുപേർ അറസ്റ്റില്‍

ഇന്ത്യ നിരോധിച്ച നോട്ടുകള്‍ എവിടെപ്പോയി എന്നത് ഒരു വലിയ ചോദ്യമായിരുന്നു. 2016ല്‍ 500 രൂപ, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന് ശേഷം ഇപ്പോഴും മുഴുവന്‍ നിരോധിത നോട്ടുകളും റിസര്‍വ്വ് ബാങ്കിന്റെ പക്കല്‍ തിരിച്ചെത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യം ആശങ്കയുണര്‍ത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2025, 09:59 pm IST
inIndia, Business

ന്യൂദല്‍ഹി: ഇന്ത്യ നിരോധിച്ച നോട്ടുകള്‍ എവിടെപ്പോയി എന്നത് ഒരു വലിയ ചോദ്യമായിരുന്നു. 2016ല്‍ 500 രൂപ, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന് ശേഷം ഇപ്പോഴും മുഴുവന്‍ നിരോധിത നോട്ടുകളും റിസര്‍വ്വ് ബാങ്കിന്റെ പക്കല്‍ തിരിച്ചെത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യം ആശങ്കയുണര്‍ത്തിയിരുന്നു. ഇനിയും 10,720 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിലേക്ക് മടങ്ങിയെത്താനുണ്ട്.

പക്ഷെ ഇപ്പോള്‍ അതിന് ഒരു ഉത്തരമായി അനധികൃതനോട്ടുകള്‍ ശേഖരിക്കുന്ന ഒരു വന്‍ റാക്കറ്റിനെ പിടികൂടിയിരിക്കുകയാണ്. നാല് പേര്‍ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 3.5 കോടിയലധികം നിരോധിച്ച നോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. നിരോധിച്ച 500, 1000 രൂപ നോട്ടുകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. അനധികൃത പണമിടപാട് റാക്കറ്റിൽ ഉൾപ്പെട്ടവരാണ് നാല് പേരുമെന്നും ഡൽഹി പൊലീസ് പറഞ്ഞു.

ഹർഷ്(22), ടെക് ചന്ദ് താക്കൂർ(39), ലക്ഷ്യ(28), വിപിൻ കുമാർ(38) എന്നിവരെയാണ് അറസറ്റ് ചെയ്‌തത്. എന്തിനാണ് ഇവര്‍ നിരോധിച്ച നോട്ടുകള്‍ ശേഖരുക്കുന്നതെന്നത് ഉത്തരമില്ലാ ചോദ്യമായി അവശേഷിക്കുന്നു. മൂന്ന് കാര്യങ്ങളാണ് പ്രധാനമായും പൊലീസ് സൂചിപ്പിക്കുന്നത്. ബ്ലാക്ക് മാർക്കറ്റിൽ അനധികൃത വ്യാപാരത്തിന് നിരോധിത നോട്ടുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. അതിർത്തി രാജ്യങ്ങളിലേക്കും ഇവ കടത്തുന്നുണ്ടെന്നാണ് മറ്റൊരു വാദം. എപ്പോഴെങ്കിലും മാറ്റിയെടുക്കാൻ അവസരം ലഭിക്കുമെന്നു കരുതി കുറഞ്ഞ വിലക്ക് ഇവ വാങ്ങി ശേഖരിക്കുന്ന റാക്കറ്റുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു. അതോ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചില ബിജെപി വിരുദ്ധ ലോബികള്‍ ആണോ ഈ അനധികൃത നോട്ടുകള്‍ ചില റാക്കറ്റുകളെ ഉപയോഗിച്ച് ശേഖരിക്കുന്നത് എന്നും കരുതപ്പെടുന്നുണ്ട്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡബ്ല്യുപിഐഎയിൽ നിന്നുള്ള ഒരു സംഘം നടത്തിയ റെയ്‌ഡിലാണ് ഷാലിമാർബാഗ് മെട്രോ സ്‌റ്റേഷൻ ഗേറ്റ് നമ്പർ 4 ന് സമീപത്ത് നിന്ന് ഇവരെ പിടികൂടുന്നത്. സംഘം ഉപയോഗിച്ച രണ്ട് വാഹനങ്ങളും സംഭവ സ്ഥലത്ത് നിന്ന് പിടിച്ചെടുത്തു.

“ആർബിഐയില്‍ നിന്ന് പണം മാറ്റി എടുത്ത് നല്‍കാം എന്ന് വാഗ്‌ദാനം ചെയ്‌താണ് കാലാവധി കഴിഞ്ഞ നോട്ടുകള്‍ കൈവശപ്പെടുത്തിയത് എന്ന് തട്ടിപ്പ് സംഘം സമ്മതിച്ചിട്ടുണ്ട്. വഞ്ചന, ഗൂഢാലോചന, ബാങ്ക് നോട്ട്സ് നിയമത്തിന്റെ ലംഘനം എന്നീ കേസുകളാണ് ഇവർക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്”, ദല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥൻ പറയുന്നു.

അസാധുവാക്കപ്പെട്ട നോട്ടുകൾ കൈവശം വയ്‌ക്കുന്നത് നിയവരുദ്ധമാണെന്ന് ഇവർക്ക് അറിയാം. ഇങ്ങനെ നിരോധിച്ച നോട്ടുകൾ കൈവശം വയ്‌ക്കുന്നതിന് ന്യായമായ ഒരു രേഖയോ കാരണമോ വേണം. എന്നാൽ ഇവരുടെ പക്കൽ അങ്ങനെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പെട്ടന്ന് പണം സമ്പാദിക്കാനാണ് അവർ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.

യുപിയിലും സമാനമായ സംഭവം നടന്നു

ഉത്തർ പ്രദേശിലെ ലഖ്‌നൗവിലും കുറച്ചുനാള്‍ മുന്‍പ് ഇതുപോലെ നിരോധിക്കപ്പെട്ട നോട്ടുകള്‍ ശേഖരിച്ചിരുന്ന റാക്കറ്റിനെ പിടികൂടിയിരുന്നു. ഏകദേശം 3.85 കോടിയുടെ പഴയ നോട്ടുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. നിരോധിച്ച 500, 1000 രൂപ നോട്ടുകൾ ആയിരുന്നു ഇവരില്‍ നിന്നും കണ്ടെടുത്തത്. യുപി പൊലീസ് ഇതുമായി ബന്ധപ്പെട്ട് നാല് പേരെ ആദ്യം അറസ്റ്റ് ചെയ്യുകയും പിന്നീട് മറ്റ് നാല് പേരെക്കൂടി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ അറസ്‌റ്റിലായ എട്ടുമപേര്‍ 25 ശതമാനം കമ്മിഷനിൽ പഴയ നോട്ടുകൾ വലിയ റാക്കറ്റുകള്‍ക്ക് കൈമാറുന്നവരാണ്.

എന്തിന് കേന്ദ്രസര്‍ക്കാര്‍ 500, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചു?

കള്ളപ്പണം വെളുപ്പിക്കാനും തീവ്രവാദത്തിനുള്ള പണക്കൈമാറ്റത്തിനും മയക്കമരുന്ന് കടത്തിനും ഉയര്‍ന്ന മൂല്യമുള്ള 500രൂപ, 1000 രൂപ ഉപയോഗിക്കുന്നു എന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഇവ 2016ല്‍ നിരോധിച്ചത്. അതുപോലെ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരസംഘങ്ങള്‍ വന്‍തോതില്‍ 500 രൂപ, ആയിരം രൂപ കള്ളനോട്ടുകള്‍ അച്ചടിച്ചതും പ്രശ്നമായി.

Tags: terrorismBlack moneyDelhi PoliceBanned noteslargest denomination of banned notesBig rackets
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.