Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിലെ ബാബറി മസ്ജിദിനായി സംഭാവനപ്പെട്ടികൾ പണം കൊണ്ട് കൂമ്പാരമാകുന്നു , യുപിഐ വഴി മാത്രം ഇതുവരെയെത്തിയത് രണ്ടരക്കോടി : നോട്ടെണ്ണാൻ മദ്രസ അധ്യാപകരും

ശിലാസ്ഥാപന ചടങ്ങിന് ശേഷം വലിയ സ്റ്റീൽ പെട്ടികളിലേക്ക് പണം നിക്ഷേപിക്കാൻ തുടങ്ങുകയായിരുന്നു. ആളുകൾ നോട്ടുകളുടെ കെട്ടുകൾ പെട്ടികളിലേക്ക് എറിയുകയായിരുന്നു. പല നോട്ടുകളും ലക്ഷ്യത്തിലെത്തിയില്ല, അത്തരം നോട്ടുകൾ ചാക്കുകളിൽ നിറച്ചു. ഒടുവിൽ ബാങ്കിന്റെ പണ നിക്ഷേപ പരിധി കവിഞ്ഞതിനാൽ സംഭാവന നൽകരുതെന്ന് ഹുമയൂൺ കബീർ ജനങ്ങളോട് ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 03:54 pm IST
inIndia

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ നിർമ്മിക്കാൻ പോകുന്ന ബാബറി മസ്ജിദ് നിർമ്മിക്കുന്നതിനായി മുസ്ലീങ്ങൾ തങ്ങളുടെ ഖജനാവുകൾ തുറന്നു കൊടുക്കുന്നു. ഡിസംബർ 6 ന് പള്ളിയുടെ കല്ലിടൽ ചടങ്ങിന് ശേഷം സസ്‌പെൻഡ് ചെയ്യപ്പെട്ട ടിഎംസി എംഎൽഎ ഹുമയൂൺ കബീർ സംഭാവനകൾക്കായി അഭ്യർത്ഥിച്ചിരുന്നു. ഇതിനുശേഷം, സംഭാവന നൽകാനുള്ളവരുടെ അനിയന്ത്രിത തിരക്കാണ് കാണാൻ കഴിയുക.

ബെൽദംഗയിൽ സൂക്ഷിച്ചിരുന്ന 11 സംഭാവന പെട്ടികൾ നിമിഷങ്ങൾക്കുള്ളിൽ നോട്ടുകൾ കൊണ്ട് നിറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ക്യുആർ കോഡ് വഴിയും പണവും ഒഴുകാൻ തുടങ്ങി. തിങ്കളാഴ്ച വൈകുന്നേരം വരെ ഓൺലൈൻ യുപിഐ വഴി 2.47 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടതായി ഹുമയൂൺ കബീർ പറഞ്ഞു. മറ്റ് ആറ് സംഭാവന പെട്ടികളിലായി 57 ലക്ഷം രൂപയാണിതുവരെ എത്തിയത്. ഇതേ തുടർന്ന് മെഷീനുകൾ വഴിയുള്ള പണത്തിന്റെ എണ്ണൽ ചൊവ്വാഴ്ചയും തുടരുകയാണ്.

പണം എത്തുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും

പശ്ചിമ ബംഗാളിൽ നിന്ന് മാത്രമല്ല രാജ്യത്തുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ മുർഷിദാബാദിൽ നിർമ്മിക്കാൻ പോകുന്ന ബാബറി മസ്ജിദിനായി സംഭാവന നൽകുന്നുണ്ട്. ടിഎംസി എംഎൽഎ ഹുമയൂൺ കബീർ, ബാബറി മസ്ജിദ് നിർമ്മാണത്തിനായി 38 കോടി രൂപയുടെ ബജറ്റ് കണക്കാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡിസംബർ 6 ന് പള്ളിയുടെ ശിലാസ്ഥാപന ചടങ്ങിന് ശേഷമാണ് സംഭാവനകൾ ആരംഭിച്ചത്. ബെൽഗണ്ടയിൽ ആളുകൾ ഇഷ്ടികകളും പണവുമായി എത്തി.

സംഭാവനകൾക്കായി പതിനൊന്ന് സംഭാവന പെട്ടികൾ അവിടെ സ്ഥാപിച്ചു. ശിലാസ്ഥാപന ചടങ്ങിന് ശേഷം വലിയ സ്റ്റീൽ പെട്ടികളിലേക്ക് പണം നിക്ഷേപിക്കാൻ തുടങ്ങുകയായിരുന്നു. ആളുകൾ നോട്ടുകളുടെ കെട്ടുകൾ പെട്ടികളിലേക്ക് എറിയുകയായിരുന്നു. പല നോട്ടുകളും ലക്ഷ്യത്തിലെത്തിയില്ല, അത്തരം നോട്ടുകൾ ചാക്കുകളിൽ നിറച്ചു. ഒടുവിൽ ബാങ്കിന്റെ പണ നിക്ഷേപ പരിധി കവിഞ്ഞതിനാൽ സംഭാവന നൽകരുതെന്ന് ഹുമയൂൺ കബീറിന് തന്നെ ആളുകളോട് അഭ്യർത്ഥിക്കേണ്ടിവന്നതയാണ് റിപ്പോർട്ട്.

റിപ്പോർട്ടുകൾ പ്രകാരം ഞായറാഴ്ച രാത്രി കബീർ തന്റെ ബെഹ്റാംപൂർ വസതിയിൽ പണം എണ്ണാൻ പ്രാദേശിക മദ്രസകളിൽ നിന്നുള്ള 30 അധ്യാപകരെ ചുമതലപ്പെടുത്തിയെന്നാണ്. സിസിടിവി നിരീക്ഷണത്തിലാണ് എണ്ണൽ നടത്തിയത്. സുതാര്യത നിലനിർത്തുന്നതിനായി മുഴുവൻ പ്രക്രിയയും സോഷ്യൽ മീഡിയയിൽ തത്സമയം സംപ്രേഷണം ചെയ്തു. പൊതുജനങ്ങളുടെ പിന്തുണ എല്ലാ പ്രതീക്ഷകളെയും കവിയുന്നുവെന്ന് കബീർ പറഞ്ഞു. ഇന്ത്യയ്‌ക്ക് പുറത്തുനിന്ന് സംഭാവനകൾ ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. പള്ളിക്ക് വേണ്ടി ആളുകൾ സ്വമേധയാ സംഭാവന നൽകിയതായി കബീർ പറഞ്ഞു. ആ പണം ശരിയായി ഉപയോഗിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സംഭാവനപ്പെട്ടിയിൽ നിന്ന് വിദേശ കറൻസി കണ്ടെത്തിയെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം തള്ളിക്കളഞ്ഞു.

അതേ സമയം പള്ളിയെച്ചൊല്ലിയുള്ള കോലാഹലങ്ങൾക്കിടയിൽ ഞായറാഴ്ച രാത്രി തനിക്ക് വധഭീഷണി ലഭിച്ചതായി ഹുമയൂൺ പറഞ്ഞു. നിലവിൽ സംസ്ഥാന സർക്കാർ മൂന്ന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കബീർ പറഞ്ഞു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഹുമയൂൺ കബീർ ദൽഹിയിലേക്ക് പോകുമെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി ഉൾപ്പെടെ നിരവധി രാഷ്‌ട്രീയ നേതാക്കളെ കാണുമെന്നും എംഎൽഎയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Tags: Radical IslamistsTMC MLA Humayun KabirMurshidabad Babri MasjidBabrimasjid in BengalDonation for babri masjid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

India

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.