Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 05:33 pm IST
in World

വാഷിംഗ്ടണ്‍: ജോ ബൈഡൻ ഭരണകൂടത്തിന്റെ കാലത്തു അഭയാർഥികളായി എത്തിയ ഏതാണ്ട് 235,000 പേർക്ക് ഗ്രീൻ കാർഡുകൾ നിഷേധിക്കാൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഉത്തരവിട്ടു. മാധ്യമങ്ങൾക്കു എത്തിച്ച ഉത്തരവനുസരിച്ചു യുദ്ധവും പീഡനവും മറ്റും ഭയന്ന് ഓടിപ്പോന്ന അഭയാർഥികൾ കൃത്യമായ പരിശോധനകൾക്കു വിധേയരായിട്ടില്ല എന്നാണ് ഭരണകൂടത്തിന്റെ കാഴ്ചപ്പാട്.

2021 ജനുവരി 20നു ബൈഡൻ അധികാരമേറ്റ ശേഷം 2025 ഫെബ്രുവരി 20 വരെ യുഎസിൽ പ്രവേശിച്ച എല്ലാ അഭയാർഥികളെയും വീണ്ടും ഇന്റർവ്യൂ ചെയ്യുമെന്നു വെള്ളിയാഴ്‌ച്ച യുഎസ് സി ഐ എസ് ഡയറക്‌ടർ ജോസഫ് എഡ്‌ലോ ഒപ്പുവച്ച മെമ്മോയിൽ പറയുന്നു. അതിൽ ഉൾപ്പെടുന്ന വ്യക്തികളുടെ പട്ടിക മൂന്നു മാസത്തിനകം തയാറാക്കും.

ഈ കാലഘട്ടത്തിൽ വന്ന എല്ലാവരുടെയും ഗ്രീൻ കാർഡ് അപേക്ഷകളും മരവിപ്പിക്കുന്നു.

അഭയാർഥികൾ യുഎസിൽ എത്തി ഒരു വർഷം കഴിഞ്ഞു ഗ്രീൻ കാർഡിന് അപേക്ഷിക്കണം എന്നാണ് നിയമം. അതു കഴിഞ്ഞു അഞ്ചു വർഷം കഴിഞ്ഞാണ് പൗരത്വത്തിനു അപേക്ഷിക്കുക.

എഡ്‌ലോയുടെ മെമ്മോയിലെ നിർദേശങ്ങൾ ഇവയാണ്:

ഒന്ന്: 2021 ജനുവരി 20നും 2025 ഫെബ്രുവരി 20നും ഇടയിൽ എത്തിയ  എല്ലാ അഭയാർഥികളുടെയും ഫോം I-485 ഗ്രീൻ കാർഡ് അപേക്ഷകൾ മരവിപ്പിക്കുക.

രണ്ട്: ആ കാലഘട്ടത്തിൽ വന്ന എല്ലാ അഭയാർഥികളെയും വീണ്ടും ഇന്റർവ്യൂ ചെയ്യുക.

മൂന്ന്: സ്ത്രീകൾ, കുട്ടികൾ എന്നിവർ ഉൾപ്പെടെ അഭയാർഥി കുടുംബങ്ങളിലെ എല്ലാ അംഗങ്ങളെയും വീണ്ടും ഇന്റർവ്യൂ ചെയ്യുക.

നാല്: പ്രവേശനം അനുവദിച്ച സമയത്തു ഇവരെല്ലാം അഭയാർഥികൾ എന്ന നിർവചനത്തിൽ പെടാൻ യോഗ്യരായിരുന്നോ എന്നു വീണ്ടും പരിശോധിക്കുക.

അഭയാർഥി പദവി അവസാനിപ്പിക്കാൻ യുഎസ് സി ഐ എസിനു അധികാരമുണ്ടെന്നു മെമ്മോയിൽ വ്യക്തമാക്കുന്നു. അംഗീകരിച്ച ഗ്രീൻ കാർഡുകൾ പോലും റദ്ദാക്കാം. അതിനു നേരിട്ട് അപ്പീൽ നൽകാനാവില്ല. എന്നാൽ പുറത്താക്കലിനെ ഇമിഗ്രെഷൻ കോടതിയിൽ ചോദ്യം ചെയ്യാം.

വീണ്ടും ഇന്റർവ്യൂ നടത്താൻ 90 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ഗ്രീൻ കാർഡ് അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നത് മറ്റൊരു ഉത്തരവ് വരെ മരവിപ്പിച്ചിട്ടുണ്ട്.

നടപടികളിൽ നിന്ന് ഒഴിവ് നൽകാൻ ഡയറക്റ്റർക്കോ ഡെപ്യൂട്ടി ഡയറക്റ്റർക്കോ മാത്രമേ അധികാരമുള്ളൂ.

അഭയാർഥികൾ ദേശരക്ഷയ്‌ക്കു യാതൊരു ഭീഷണിയും ഉയർത്തുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

2021 ഒക്ടോബറിനും 2024 സെപ്റ്റംബറിനും ഇടയിൽ ബൈഡൻ ഭരണകൂടം 185,640 അഭയാർഥികൾക്കു പ്രവേശനം നൽകിയെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഏതാണ്ട് 100,000 പേർ വന്നത് കോംഗോ, സിറിയ, അഫ്ഘാനിസ്ഥാൻ, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നാണ്.

കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണിതെന്നു അഭയാർഥി സംഘടനകൾ ആരോപിച്ചു.

Tags: joe bidenDonald Trumpgreen cardsGreen card applications
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന് കനത്ത തിരിച്ചടി! എച്ച്-1ബി വിസ ഫീസ് 100,000 ഡോളറായി ഉയർത്താനുള്ള നിയമം കോടതി റദ്ദാക്കി, ഇന്ത്യക്കാർക്ക് ആശ്വാസം

India

വിവേക് വാധ്വ പറയുന്നു ഇന്ത്യ അടിപൊളിയാണ്…ഇനി അമേരിക്ക ഉപേക്ഷിച്ച് പോരൂ

World

ഇറാന്‍-അമേരിക്ക സംഘര്‍ഷം അവസാനിക്കുന്നു ?, സമാധാന കരാറില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്, ഇ​നി വേ​ണ്ട​ത് ട്രം​പി​ന്റെ അ​നു​മ​തി

India

ബംഗ്ലാദേശിൽ ബക്രീദിന് ”ഡൊണാൾഡ് ട്രംപിനെ” ബലി നൽകും ; ഉടമ വിറ്റത് കിലോയ്‌ക്ക് 550 രൂപയ്‌ക്ക്

World

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.