Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് സമ്പദ് വ്യവസ്ഥ മാത്രമല്ല: സുനില്‍ അംബേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 04:23 pm IST
inIndia, Parivar

വാരാണസി: ആധുനികതയുടെയും ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന്റെയും സംഗമം രാഷ്‌ട്രത്തിന്റെ യഥാര്‍ത്ഥ ശക്തിയെയും ദര്‍ശനത്തെയും അടയാളപ്പെടുത്തുന്നുവെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. ഭാരതത്തില്‍ പാരമ്പര്യവും ആധുനികതയും തമ്മില്‍ ഒരിക്കലും സംഘര്‍ഷത്തിലായിട്ടില്ല. പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി പഴയ അറിവിനെ പുനര്‍മൂല്യനിര്‍ണയം ചെയ്യുന്നത് നമ്മുടെ സ്വഭാവമാണ്. കാലം എത്ര മാറിയാലും, പഴയതും പുതിയതും വ്യത്യസ്ത അസ്തിത്വങ്ങളല്ല, മറിച്ച് ഒരേ ഒഴുക്കിന്റെ രണ്ട് മാനങ്ങളാണെന്ന കാഴ്ചപ്പാടാണ് നമ്മുടേതെന്ന് അദ്ദേഹം പറഞ്ഞു. ബനാറസ് ഹിന്ദു സര്‍വകലാശാല സ്വതന്ത്ര ഭവന്‍ ഓഡിറ്റോറിയത്തില്‍ വാര്‍ഷിക സാഹിത്യ സമ്മേളനം ‘കാശി ശബ്ദോത്സത്തില്‍ സംസാരിക്കുകയായിരുന്നു സുനില്‍ ആംബേക്കര്‍.

പരമ്പരാഗത അറിവും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് ഒരു ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുകയാണ് കാശി വിശ്വവിദ്യാലയത്തിന്റെ ലക്ഷ്യം. ഇത്തരമൊരു പരിശ്രമം നടന്നിരുന്നില്ലെങ്കില്‍ ഭാരതത്തിന്റെ അറിവിനെയും സംസ്‌കാരത്തെയും നശിപ്പിക്കാന്‍ ആഗ്രഹിച്ച പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെ ഗൂഢാലോചന വിജയിക്കുമായിരുന്നു.

ഇന്ന്, കൃത്രിമബുദ്ധിയുടെ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. മുന്നൂറ് വര്‍ഷമായി, സാങ്കേതികവിദ്യ, യന്ത്രങ്ങള്‍, വിപണികള്‍ എന്നിവ മനുഷ്യജീവിതത്തെ സുഗമമാക്കിയിട്ടുണ്ട്, അതേസമയം അവ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള സംവേദനക്ഷമതയെ ഇല്ലാതാക്കിയിട്ടുണ്ട്. പല രാജ്യങ്ങളിലും, കുടുംബ ഘടനകള്‍, സാമൂഹിക ബന്ധങ്ങള്‍, പരിസ്ഥിതി എന്നിവ ഗുരുതരമായ പ്രതിസന്ധി നേരിടുന്നു. അടിസ്ഥാനപരമായ ചോദ്യം സാങ്കേതികവിദ്യയെ ആര് നിയന്ത്രിക്കുമെന്നതാണ്? സാങ്കേതികവിദ്യയും വിപണികളും മനുഷ്യജീവിതത്തെ നിര്‍ണ്ണയിക്കുമോ എന്ന ചോദ്യവും ഉയരുന്നു.

നമ്മുടെ പാരമ്പര്യം ശക്തിയെയും സദ്ഗുണത്തെയും സംയോജിപ്പിച്ചതാണ്. സദ്ഗുണമില്ലാത്ത ശക്തി നാശത്തിലേക്ക് നയിക്കുന്നു. ധാര്‍മ്മിക ശക്തി ലോകക്ഷേമത്തിന് ഉപകരിക്കുന്നു. കൊവിഡ് കാലത്ത് ശക്തരും സമ്പന്നരുമായ രാജ്യങ്ങള്‍ വാക്‌സിനുകളെ വിപണിയുടെയും ലാഭത്തിന്റെയും കണ്ണില്‍ കണ്ടപ്പോള്‍ നമ്മള്‍ സേവനത്തിന്റെയും മാനവികതയുടെയും കാഴ്ചപ്പാടാണ് സ്വീകരിച്ചതെന്ന് സുനില്‍ ആംബേക്കര്‍ ചൂണ്ടിക്കാട്ടി.

ഭാരതമിന്ന് എല്ലാ മേഖലയിലും തുടര്‍ച്ചയായി മുന്നേറുന്നു. സാമ്പത്തിക പുരോഗതിക്കൊപ്പം, സംസ്‌കാരം, പരിസ്ഥിതി, കുടുംബം, ധാര്‍മ്മികത, മാനവികത എന്നിവയെ അടിസ്ഥാനമാക്കിയുള്ള വികസന മാതൃക സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. സാമ്പത്താണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് വിശ്വസിക്കുന്ന തെറ്റ് പല പാശ്ചാത്യ രാജ്യങ്ങളും ചെയ്തിട്ടുണ്ട്, ഭാരതം ഈ തെറ്റിലേക്ക് പോവരുത്. സാങ്കേതിക പുരോഗതിയെ ഭാരതീയ മൂല്യങ്ങളുമായി സമന്വയിപ്പിച്ചാല്‍ മാത്രമേ ഈ അവസരം അര്‍ത്ഥവത്താക്കാന്‍ കഴിയൂ. സ്വഭാവ രൂപീകരണം ഈ പ്രക്രിയയില്‍ പരമപ്രധാനമാണ്. വൈവിധ്യമുണ്ടായിട്ടും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതം ഐക്യത്തോടെ നിലനിന്നത്, ജനങ്ങള്‍ക്ക് സ്വത്വബോധവും ധാര്‍മ്മികതയും ഉണ്ടായിരുന്നതിനാലാണ്. മത്സരത്തിലല്ല, പരസ്പരപൂരകതയിലാണ് നമ്മള്‍ വിശ്വസിക്കുന്നത്.

സംഭാഷണമാണ് സംസ്‌കാരത്തിന്റെ കാതല്‍. സംഭാഷണമില്ലാതെ, കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും രാഷ്‌ട്രങ്ങള്‍ക്കും നിലനില്‍ക്കാന്‍ കഴിയില്ല. ലോകസമാധാനത്തിന്റെ അടിത്തറ സംഭാഷണം, ധാരണ, സഹാനുഭൂതി എന്നിവയിലാണ്. ഭാഷാ തര്‍ക്കങ്ങള്‍, പ്രാദേശിക വാദം, വംശീയ വിഭജനം തുടങ്ങിയവയെല്ലാം ഭാരതത്തിന്റെ ഐക്യത്തിനെതിരായ ഗൂഢാലോചനകളാണ്. കാശി-തമിഴ് സംഗമം പോലുള്ള സംരംഭങ്ങള്‍ തെളിയിക്കുന്നത് സംഭാഷണത്തിലൂടെയും സംസ്‌കാരത്തിലൂടെയും ഐക്യവും സമഗ്രതയും കൂടുതല്‍ ശക്തിപ്പെടുത്താനാവുമെന്നാണെന്ന് അദ്ദേഹം പറഞ്ഞു.

അയോദ്ധ്യ ഹനുമാന്‍ നിവാസ് ആചാര്യന്‍ മിഥിലസാനന്ദനി ശരണ്‍ പരിപാടിയില്‍ മുഖ്യാതിഥിയായി. ബിഎച്ച്‌യു വൈസ് ചാന്‍സലര്‍ പ്രൊഫ. അജിത് കുമാര്‍ ചതുര്‍വേദി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ഹരേന്ദ്ര കുമാര്‍ റായ് എന്നിവര്‍ സംസാരിച്ചു.

Tags: RSSSunil AmbekarAkhil Bharatiya Prachar PramukhModernity and Indian knowledge traditionStrength and vision of the nationTwo dimensions of the same flow
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

Kerala

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം
Thiruvananthapuram

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

India

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.