Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്തെ രാസപരിശോധന; ചെമ്പ് പുതിയതെങ്കില്‍ കേസിന്റെ ഗതി മാറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 07:06 am IST
in Kerala

പത്തനംതിട്ട: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 17-ന് സന്നിധാനത്ത് നടക്കുന്ന രാസപരിശോധനയില്‍ ചെമ്പുപാളികള്‍ പുതിയവ ആണെന്ന് തെളിഞ്ഞാല്‍ കേസിന്റെ ഗതി മാറും. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ് നല്‍കിയ ചെമ്പുപാളികള്‍ കോടികള്‍ വാങ്ങി വിഗ്രഹ ലോബിക്ക് കൈമാറാനുള്ള സാധ്യത സംബന്ധിച്ച ഹൈക്കോടതി നിഗമനം ശരിവയ്‌ക്കുന്ന കണ്ടെത്തലാകും അത്. അങ്ങനെ വന്നാല്‍ കേസ് പുതിയ തലത്തിലേക്ക് മാറുമെന്ന് വിദഗ്ധര്‍ പറയുന്നു.

പെരുംകൊള്ളയിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ കണ്ടെടുക്കേണ്ടത് പ്രത്യേക അന്വേഷണ സംഘത്തിന് വെല്ലുവിളിയാകും.

ദ്വാരപാലക ശില്‍പത്തില്‍ നിന്നും വേര്‍തിരിച്ച സ്വര്‍ണം എന്ന പേരില്‍ ബെല്ലാരി സ്വദേശിയും റോധം ജൂവലറി ഉടമയുമായ ഗോവര്‍ദ്ധന്‍ എസ്‌ഐടിക്ക് കൈമാറിയത് മല്യ പൊതിഞ്ഞു നല്‍കിയ സ്വര്‍ണമല്ലെന്നും വ്യക്തമാകും. ഇതോടെ ഗോവര്‍ദ്ധനും അദ്ദേഹത്തിന് സ്വര്‍ണം എത്തിച്ചുകൊടുത്ത കല്‍പേഷും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സും പ്രതിചേര്‍ക്കപ്പെടും.

ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ പാളികള്‍ വിഗ്രഹ ലോബിക്ക് മറിച്ചുവിറ്റു എന്ന് അനുമാനിക്കാന്‍ രണ്ടു കാര്യങ്ങളാണുള്ളത്. 2019 ജൂലൈ 19, 20 തീയതികളിലായി സോപാനത്തു നിന്നും ഇളക്കി എടുത്ത പാളികള്‍ ബെംഗളൂരു, ഹൈദരാബാദ് വഴി ഒരു മാസത്തിന് ശേഷമാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിയത്. എന്തിനായിരുന്നു ഈ കാലതാമസം എന്നതാണ് പ്രധാന ചോദ്യം. ഒരുപക്ഷേ വിജയ് മല്യ സമര്‍പ്പിച്ച സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളുടെ മോള്‍ഡ് തയാറാക്കി അതേ വലിപ്പത്തില്‍ പുതിയ പാളികള്‍ നിര്‍മിക്കാന്‍ വേണ്ടി വന്ന കാലതാമസമാകാം ഇതിന് കാരണമെന്നും സംശയമുണ്ട്.

തങ്ങളുടെ പക്കല്‍ പുത്തന്‍ ചെമ്പുപാളികളാണ് എത്തിയതെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ആദ്യ വെളിപ്പെടുത്തലും ഈ സംശയത്തിന് അടിവരയിടുന്നു. പിന്നീട് പങ്കജ് ഭണ്ഡാരി മൊഴി മാറ്റിയത് ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദം മൂലമാകാം എന്നാണ് അനുമാനം.

ബെല്ലാരി സ്വദേശി ഗോവര്‍ദ്ധന്‍ സ്വര്‍ണ വ്യാപാരി എന്നതിലുപരി സ്വര്‍ണ ഖനി ഉടമകളുമായി ബന്ധമുള്ള വ്യക്തി കൂടിയാണ്. ഇയാള്‍ വിചാരിച്ചാല്‍ ശബരിമലയിലെ ദിവ്യത്വമുള്ള സ്വര്‍ണ കവച പാളികള്‍ കോടിക്കണക്കിന് രൂപയ്‌ക്ക് വില്‍ക്കാന്‍ കഴിയും. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിഹിതം ദേവസ്വം ഉന്നതരിലേക്ക് മാത്രമല്ല സര്‍ക്കാര്‍തലം വരെ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 2019 ല്‍ 40 വര്‍ഷ ഗ്യാരണ്ടിയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് ദ്വാരപാലക പാളികളില്‍ പൂശിയ സ്വര്‍ണത്തിന് എങ്ങനെ അഞ്ചുവര്‍ഷം കൊണ്ടു നിറംമങ്ങി എന്നതും പ്രസക്തമാണ്. പൂശിയത് മാറ്റുകുറഞ്ഞ സ്വര്‍ണമാണെന്ന് ഇത് വ്യക്തമാക്കുന്നു.

ചെമ്പു തെളിഞ്ഞാല്‍ കൊള്ളയുടെ വിവരം പുറത്തറിയാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഒന്നര മാസം മുമ്പ് ദ്വാരപാലക പാളികള്‍ തിടുക്കത്തില്‍ വീണ്ടും അഴിച്ചെടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈയില്‍ എത്തിച്ച് സ്വര്‍ണം പൂശി തിരിച്ചു സ്ഥാപിച്ചതെന്നും എസ്‌ഐടി സംശയിക്കുന്നു.

Tags: Kerala High courtസ്വര്‍ണക്കൊള്ള#SabarimalaGoldChemical test at Sannidhanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് – ഒഴിവുകള്‍ 27; മേയ് 4 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

.കെ. പ്രീത, ലിസ് മാത്യു ആന്ത്രപ്പേര്‍
Kerala

ഹൈക്കോടതിയിലേക്ക് രണ്ട് വനിതാ ജഡ്ജിമാര്‍ കൂടി

Kerala

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

പുതിയ വാര്‍ത്തകള്‍

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.