Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്തെ രാസപരിശോധന; ചെമ്പ് പുതിയതെങ്കില്‍ കേസിന്റെ ഗതി മാറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 07:06 am IST
inKerala

പത്തനംതിട്ട: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 17-ന് സന്നിധാനത്ത് നടക്കുന്ന രാസപരിശോധനയില്‍ ചെമ്പുപാളികള്‍ പുതിയവ ആണെന്ന് തെളിഞ്ഞാല്‍ കേസിന്റെ ഗതി മാറും. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ് നല്‍കിയ ചെമ്പുപാളികള്‍ കോടികള്‍ വാങ്ങി വിഗ്രഹ ലോബിക്ക് കൈമാറാനുള്ള സാധ്യത സംബന്ധിച്ച ഹൈക്കോടതി നിഗമനം ശരിവയ്‌ക്കുന്ന കണ്ടെത്തലാകും അത്. അങ്ങനെ വന്നാല്‍ കേസ് പുതിയ തലത്തിലേക്ക് മാറുമെന്ന് വിദഗ്ധര്‍ പറയുന്നു.

പെരുംകൊള്ളയിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ കണ്ടെടുക്കേണ്ടത് പ്രത്യേക അന്വേഷണ സംഘത്തിന് വെല്ലുവിളിയാകും.

ദ്വാരപാലക ശില്‍പത്തില്‍ നിന്നും വേര്‍തിരിച്ച സ്വര്‍ണം എന്ന പേരില്‍ ബെല്ലാരി സ്വദേശിയും റോധം ജൂവലറി ഉടമയുമായ ഗോവര്‍ദ്ധന്‍ എസ്‌ഐടിക്ക് കൈമാറിയത് മല്യ പൊതിഞ്ഞു നല്‍കിയ സ്വര്‍ണമല്ലെന്നും വ്യക്തമാകും. ഇതോടെ ഗോവര്‍ദ്ധനും അദ്ദേഹത്തിന് സ്വര്‍ണം എത്തിച്ചുകൊടുത്ത കല്‍പേഷും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സും പ്രതിചേര്‍ക്കപ്പെടും.

ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ പാളികള്‍ വിഗ്രഹ ലോബിക്ക് മറിച്ചുവിറ്റു എന്ന് അനുമാനിക്കാന്‍ രണ്ടു കാര്യങ്ങളാണുള്ളത്. 2019 ജൂലൈ 19, 20 തീയതികളിലായി സോപാനത്തു നിന്നും ഇളക്കി എടുത്ത പാളികള്‍ ബെംഗളൂരു, ഹൈദരാബാദ് വഴി ഒരു മാസത്തിന് ശേഷമാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിയത്. എന്തിനായിരുന്നു ഈ കാലതാമസം എന്നതാണ് പ്രധാന ചോദ്യം. ഒരുപക്ഷേ വിജയ് മല്യ സമര്‍പ്പിച്ച സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളുടെ മോള്‍ഡ് തയാറാക്കി അതേ വലിപ്പത്തില്‍ പുതിയ പാളികള്‍ നിര്‍മിക്കാന്‍ വേണ്ടി വന്ന കാലതാമസമാകാം ഇതിന് കാരണമെന്നും സംശയമുണ്ട്.

തങ്ങളുടെ പക്കല്‍ പുത്തന്‍ ചെമ്പുപാളികളാണ് എത്തിയതെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ആദ്യ വെളിപ്പെടുത്തലും ഈ സംശയത്തിന് അടിവരയിടുന്നു. പിന്നീട് പങ്കജ് ഭണ്ഡാരി മൊഴി മാറ്റിയത് ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദം മൂലമാകാം എന്നാണ് അനുമാനം.

ബെല്ലാരി സ്വദേശി ഗോവര്‍ദ്ധന്‍ സ്വര്‍ണ വ്യാപാരി എന്നതിലുപരി സ്വര്‍ണ ഖനി ഉടമകളുമായി ബന്ധമുള്ള വ്യക്തി കൂടിയാണ്. ഇയാള്‍ വിചാരിച്ചാല്‍ ശബരിമലയിലെ ദിവ്യത്വമുള്ള സ്വര്‍ണ കവച പാളികള്‍ കോടിക്കണക്കിന് രൂപയ്‌ക്ക് വില്‍ക്കാന്‍ കഴിയും. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിഹിതം ദേവസ്വം ഉന്നതരിലേക്ക് മാത്രമല്ല സര്‍ക്കാര്‍തലം വരെ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 2019 ല്‍ 40 വര്‍ഷ ഗ്യാരണ്ടിയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് ദ്വാരപാലക പാളികളില്‍ പൂശിയ സ്വര്‍ണത്തിന് എങ്ങനെ അഞ്ചുവര്‍ഷം കൊണ്ടു നിറംമങ്ങി എന്നതും പ്രസക്തമാണ്. പൂശിയത് മാറ്റുകുറഞ്ഞ സ്വര്‍ണമാണെന്ന് ഇത് വ്യക്തമാക്കുന്നു.

ചെമ്പു തെളിഞ്ഞാല്‍ കൊള്ളയുടെ വിവരം പുറത്തറിയാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഒന്നര മാസം മുമ്പ് ദ്വാരപാലക പാളികള്‍ തിടുക്കത്തില്‍ വീണ്ടും അഴിച്ചെടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈയില്‍ എത്തിച്ച് സ്വര്‍ണം പൂശി തിരിച്ചു സ്ഥാപിച്ചതെന്നും എസ്‌ഐടി സംശയിക്കുന്നു.

Tags: Kerala High courtസ്വര്‍ണക്കൊള്ള#SabarimalaGoldChemical test at Sannidhanam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

Kerala

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

Kerala

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

Kerala

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

Kerala

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.