Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഭാരതത്തിൽനിന്നുള്ള ആ ഫോൺവിളി ആരുടേതായിരുന്നു? ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് ജീവിച്ചിരിക്കുന്നത് അതുകൊണ്ടാണ്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2025, 06:17 pm IST
in News, India, World

ധാക്ക: കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഭരണ അട്ടിമറിക്കിടെ ഭാരതത്തിൽനിന്ന് ഒരു ഫോൺ വിളി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് കിട്ടി. പിന്നീടുണ്ടായിരുന്ന 10 മിനിട്ടിനിടയിലെ നിർണ്ണായക തീരുമാനം ശരിയായതിനാലാണ് ഇന്ന് ഷെയ്ഖ് ഹസീന ജീവിച്ചിരിക്കുന്നത്. അല്ലായിരുന്നെങ്കിൽ അവർക്ക് അച്ഛന്റെ ഗതി വന്നേനെ. പ്രധാനമന്ത്രിയായിരുന്ന അച്ഛൻ മുജീബ് റഹ്മാനെ ജനക്കൂട്ടം ആക്രമിച്ച് തല്ലിക്കൊല്ലുകയായിരുന്നു.

ദീപ് ഹാൽഡർ, ജയ്ദീപ് മജുംദാർ, ഷാഹിദുൽ ഹസൻ ഖോകോൺ എന്നിവർ ചേർന്ന് രചിച്ച ‘ഇൻഷാ അള്ള ബംഗ്ലാദേശ്: ദി സ്‌റ്റോറി ഓഫ് ആൻ അൺഫിനിഷ്ഡ് റെവല്യൂഷൻ’ എന്ന പുസ്തകത്തിലാണ് ആ വിവരം.
ബംഗ്ലാദേശിൽ യുവാക്കൾ നയിച്ച പ്രതിഷേധങ്ങൾ ആഗസ്ത് 5 ന് അക്രമാസക്തമായി. ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ജനക്കൂട്ടം അതിക്രമിച്ചു കയറി.
പ്രതിസന്ധിയുടെ മൂർദ്ധന്യത്തിൽ, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭനിലുണ്ടായിരുന്ന ഷെയ്ഖ് ഹസീനയ്‌ക്ക് ഒരു ഫോൺ വിളികിട്ടി. സീനക്ക് നന്നായി അറിയാവുന്ന ഒരു മുതിർന്ന ഭാരതീയ ഉദ്യോഗസ്ഥനിൽ നിന്നായിരുന്നു ഫോൺ വിളി. സംഭാഷണത്തിന് മിനിറ്റുകൾക്കുള്ളിൽ ഹസീന ബംഗ്ലാദേശ് വിടാൻ തീരുമാനിച്ചു. ജനക്കൂട്ടം തന്റെ വസതിയിൽ എത്തുന്നതിന് കഷ്ടിച്ച് 20 മിനിറ്റ് മുമ്പ് അവർ ഹെലികോപ്റ്ററിൽ രക്ഷപ്പെടുകയായിരുന്നു. ഒരു കാർഗോ വിമാനത്തിൽ കയറി ഭാരതത്തിലേക്ക് എത്തി. ഉച്ചയ്‌ക്ക് 1:30 ന് ആയിരുന്നു ആ ഫോൺവിളി. അത് ലഭിച്ചില്ലായിരുന്നുവെങ്കിൽ, ഹസീനയ്‌ക്ക് സ്വന്തം പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ അതേ വിധി നേരിടേണ്ടിവന്നേനെ എന്ന് പുസ്തകം ചൂണ്ടിക്കാണിക്കുന്നു.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വഹിച്ചുവരുന്ന ഏത് വിമാനത്തിനും സ്വന്തം വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ വ്യോമയാന അധികൃതർ അനുമതി നൽകിയിരുന്നു.
2024 ആഗസ്ത് 5 ന് ഉച്ചയ്‌ക്ക് 1:30 വരെ ബംഗ്ലാദേശ് ആർമി ചീഫ് ജനറൽ വക്കർ ഉസ്‌സമാനും വ്യോമസേന, നാവികസേനാ മേധാവികളും ചേർന്ന് ശ്രമിച്ചെങ്കിലും ‘ധൈര്യശാലിയായ’ ഹസീന രാജ്യം വിട്ടുപോകാൻ തയ്യാറായില്ല എന്ന് പുസ്തകം അവകാശപ്പെടുന്നു. സഹോദരി ഷെയ്ഖ് റെഹാനയെ ഒളിച്ചോടാതിരിക്കാനുള്ള കാരണങ്ങൾ ബോധ്യപ്പെടുത്താൻ ഹസീന ശ്രമിച്ചു. ഭാരതത്തിലേക്ക് പോകൂ എന്ന് അമേരിക്കയിൽ കഴിയുന്ന മകൻ സജീബ് വാജെദ് പറഞ്ഞു. അപ്പോഴൊന്നും തീരുമാനമെടുക്കാൻ ഹസീന തയാറായില്ല. ഭ്രാന്തമായ ആവേശത്തിൽ ജനക്കൂട്ടം ഗണഭവനിലേക്ക് മുന്നേറുകയകായിരുന്നു. ‘സ്വന്തം രാജ്യം വിടുന്നതിനേക്കാൾ മരിക്കുമെന്ന്’ പറഞ്ഞ് ഹസീന വീട് വിടാൻ വിസമ്മതിച്ചു.
അതിനിടയിലാണ് ഭാരതത്തിൽനിന്നുള്ള നിർണായകമായ ഫോൺ വിളിചെന്നത്. വിശ്വസനീയനായ ആ ഭാരത ഉദ്യോഗസ്ഥന്റെ ഫോൺ വിളിയിലൂടെ വ്യക്തമായ സന്ദേശം കിട്ടിയതിനു ശേഷമാണ് ഹസീന ബംഗ്ലാദേശ് വിടാൻ തീരുമാനിച്ചത്.

പോകുന്നതിനുമുമ്പ്, ഒരു പ്രസംഗം റെക്കോഡ് ചെയ്യാൻ ഹസീന അനുമതി തേടി, പക്ഷേ ജനക്കൂട്ടം ഗണഭവനത്തിലേക്ക് ഇരച്ചുകയറിയതിനാൽ സൈനിക മേധാവികൾ അവരുടെ അഭ്യർത്ഥന നിരസിച്ചു.

ഒടുവിൽ ഹസീന ഭാരതത്തിലെത്തി, ഗാസിയാബാദിലെ ഹിൻഡൺ എയർബേസിൽ വന്നിറങ്ങി, അന്നുമുതൽ അവർ ഭാരതത്തിൽ പ്രവാസത്തിലാണ്.

Tags: modi#Benglades#SheikHAseena#EscapeToIndia#PhoneCall
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

News

പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി; പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടം

India

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

World

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

പുതിയ വാര്‍ത്തകള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.