Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പട്ടികവര്‍ഗ കുട്ടികളുടെ കൊഴിഞ്ഞുപോക്ക്; സംസ്ഥാനത്തെ അറുപത് ഊര് വിദ്യാകേന്ദ്രങ്ങള്‍ പൂട്ടി

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Oct 23, 2025, 11:52 am IST
inKerala

പത്തനംതിട്ട: ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലായി ഉണ്ടായിരുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ മൂന്നിലൊന്നും പഠനം നിര്‍ത്തിയതായി കണക്കുകള്‍. ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ 39,141 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 25,950 കുട്ടികളും ചേര്‍ത്ത് ആകെ 65,091 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളായിരുന്നു ഈ സ്‌കൂള്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പഠിക്കാന്‍ എത്തുന്നില്ലെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. സപ്തംബര്‍ വരെയുള്ള ഹാജര്‍ നോക്കിയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട്.

പട്ടികവര്‍ഗ കുട്ടികളുടെ ക്രമാതീതമായ കൊഴിഞ്ഞു പോക്ക് മൂലം സംസ്ഥാനത്തെ ഈ വര്‍ഷം അറുപത് ഊര് വിദ്യാകേന്ദ്രങ്ങളാണ് പൂട്ടിയത്. പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികളെ കണ്ടെത്തിയാണ് ഊരു വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത് പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി, പത്തനംതിട്ട എന്നീ ബിആര്‍സിയുടെ പരിധിയിലുള്ള കോട്ടപ്പാറ, മൂഴിയാര്‍, അട്ടത്തോട് ഊരുകളിലെ വിദ്യാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും നിലച്ച മട്ടാണ്. കൊഴിഞ്ഞുപോയ കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഊര്‍ജ്ജിത നടപടി തുടങ്ങിയിട്ടുണ്ട്. അതിന്റെ ആദ്യപടിയായി ദൈനംദിന ഹാജര്‍ അയക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. നേരത്തെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പഠനകാര്യത്തില്‍ വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ ക്ലാസ്സില്‍ എത്തിയ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചത്. വനമേഖലയില്‍ താമസിക്കുന്ന കുട്ടികളുടെ പഠനം പ്രോത്സാഹിപ്പിക്കാനുള്ള 336 പ്രാദേശിക പ്രതിഭ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. ശരാശരി 15 മുതല്‍ 20 കുട്ടികള്‍ ഓരോ പ്രതിഭാ കേന്ദ്രത്തിലും പഠിച്ചിരുന്നു .

കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ സമഗ്ര ശിക്ഷ കേരളത്തിന്റ മേല്‍നോട്ടത്തില്‍ ലിപി ഇല്ലാത്ത ഗോത്ര – മുതുവാന്‍ സമുദായത്തില്‍പ്പെട്ട ആള്‍ക്കാരുടെ കുട്ടികളെ പഠിപ്പിക്കുവാന്‍ അവരുടെ വാമൊഴി മലയാളത്തിലേക്ക് രൂപാന്തരപ്പെടുത്തി മാതൃഭാഷയിലൂടെ പഠിപ്പിച്ച് മലയാള പഠന മാധ്യമത്തിലേക്ക് കൊണ്ടുവരാനും അതിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനും ഉള്ള പടിപ്പുറസി പദ്ധതിയും നിര്‍ത്തലാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കാരണം ‘പ്രധാനമന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ-(പിഎംശ്രീ)’യുമായി കരാര്‍ ഒപ്പിടാത്തതിനാല്‍ കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് മുടങ്ങുകയാണ്. ഇതുമൂലം പിന്നാക്കമേഖലയിലെ ആയിരക്കണക്കിന് കുരുന്നുകകളുടെ വിദ്യാഭ്യാസം അനിശ്ചിതത്വത്തിലാണ്.

Tags: Kerala Governmentrural education centersScheduled Tribe children
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.