Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴ മുന്നറിയിപ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു; തിരിച്ചടിയായത് കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2025, 03:01 pm IST
in Kerala, Idukki

നെടുംങ്കണ്ടം: കാലവര്‍ഷക്കെടുതി മൂലം കനത്ത തിരിച്ചടിയായത് കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും. നിനച്ചിരിക്കാതെയുള്ള പേമാരിയില്‍ ഒലിച്ച് പോയത് കര്‍ഷകരുടെ വര്‍ഷങ്ങളുടെ അധ്വാനമാണ്. കൂട്ടാര്‍, കല്ലാര്‍ പുഴക്ക് ഇരുവശമായി നെടുംങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ നിരവധി ചെറുകിട വ്യാപാരികളും, ഹോട്ടല്‍ ഉടമകളും വര്‍ഷങ്ങളായി വ്യാപാരം ചെയ്യുന്നുണ്ട്. ഇവരുടെ വര്‍ഷങ്ങളായുള്ള അധ്വാന മൂല്യങ്ങളാണ് ഒറ്റരാത്രിയിലെ പെരുമഴ കൊണ്ടുപോയത്. മുണ്ടിയെരുമ പൊതുവിതരണ കേന്ദ്രത്തിലെ റേഷന്‍ ഉല്‍പ്പന്നങ്ങളും നശിച്ചു.

മേഘ വിസ്‌ഫോടനമോ, അതിവൃഷ്ടിയോ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് യാതൊരുവിധ മുന്നറിയിപ്പുകളും ലഭിച്ചിരുന്നില്ല. മഴയുടെ അളവുകള്‍ രേഖപ്പെടുത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ വളരെ പരിമിതമാണ്. തഹസീല്‍ദാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളും പരാജയപ്പെട്ടു. പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലും, മൈയിലാടുംപാറ ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലും മാത്രമാണ് ഔദ്യോഗികമായി മഴമാപിനികള്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ഇതിന്റെ അധികാരികള്‍ മഴയുടെ ദൈനംദിന അളവുകളും മുന്‍ പ്രഖ്യാപനങ്ങളും പൊതുജന സേവനാര്‍ത്ഥം നല്‍കാറില്ല കൂടാതെ വിളിച്ച് അന്വേഷിച്ചാല്‍ പോലും മഴയുടെ അളവുകളും ലഭിക്കാറില്ലെന്നും പരാതിയുണ്ട്. രാമക്കല്‍മേട്, കൂട്ടാര്‍ എന്നിവിടങ്ങളില്‍ നിന്നും 20 കിലോമീറ്റര്‍ താഴെ മാത്രമാണ് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രവുമായുള്ളത്.

2018ലെ പ്രളയത്തില്‍പ്പോലും മുണ്ടിയെരുമ ദേവഗിരി ജങ്ഷനില്‍ വെള്ളം കയറിയിരുന്നില്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാലഘട്ടത്തിന് അനുസൃതമായി ഉയരാത്തതും പ്രദേശവാസികള്‍ക്ക് വേണ്ടത്ര പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കുന്നതിലും ഉണ്ടായ പരാജയമാണ് ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിക്കുവാന്‍ കാരണമെന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഇരുണ്ട് വെളുത്തപ്പോള്‍ സമ്പാദ്യമെല്ലാം വെള്ളം കൊണ്ട് പോയി. കൂട്ടാര്‍ സ്വദേശിയായ റെജിയുടെ ട്രാവലര്‍ വാഹനം ആക്രിയായാണ് കൂട്ടാര്‍ ആറ്റില്‍ നിന്നും തിരികെ ലഭിച്ചത്. മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

വെളുപ്പിന് മൂന്ന് മണിയോടെയാണ് മഴയുടെ തീവ്രത വര്‍ദ്ധിച്ചത്. വാഹനം ഒഴുക്കില്‍പ്പെട്ടത് രാവിലെ ആറരയോടെയാണ്. മഴ മുന്നറിയിപ്പ് സൂചനകള്‍ നല്‍കുന്നതില്‍ ഇനിയെങ്കിലും ഹൈറേഞ്ച് മേഖലകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നോക്കുകുത്തികളാകരുതെന്നും നാട്ടുകാര്‍ പറഞ്ഞു.

Tags: small tradersMonsoon disasterTorrential rainsKootar and Kallar riversYears of hard work lostMundiyeruma Public Distribution CentreFarmershotel owners
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൺസൂണിന് മുന്നോടിയായി 5.6 ദശലക്ഷം കർഷകർക്ക് സന്തോഷവാർത്ത; മഹാരാഷ്‌ട്ര സർക്കാർ 36,585 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളൽ അംഗീകരിച്ചു

India

ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ ഇറക്കുമതി നിരോധിച്ച് ജപ്പാൻ; കർഷകർ പ്രതിസന്ധിയിൽ

India

പാമ്പുകളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; പാമ്പിനെ കണ്ടെത്താന്‍ സ്മാര്‍ട്ട് സ്റ്റിക്ക്

Kerala

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.